സ്വാശ്രയ കോളജിലെ ജീവനക്കാരും ദുരിതത്തിലെന്ന് ആക്ഷേപം
Saturday, January 21, 2017 2:00 PM IST
തിരുവനന്തപുരം: ചില സ്വശ്രയ കോളജുകളിലെ വിദ്യാർഥികൾ മാത്രമല്ല ജീവനക്കാരും പരിതാപകരമായ അവസ്ഥയിലാണെന്നു സെൽഫ് ഫിനാൻസ് കോളജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ.

നിത്യ ചെലവിനുപോലും തികയാത്ത രീതിയിലുള്ള സേവന-വേതന വ്യവസ്ഥകളാണ് പല കോളജുകളിലും. പലേടത്തും മാസങ്ങളോളം ശമ്പളം ലഭിക്കാത്ത സാഹചര്യവുമുണ്ട്. വനിതാ ജീവനക്കാർക്കു ശമ്പളത്തോടുകൂടിയുള്ള മെറ്റേണി ലീവ് നി ഷേധിക്കുന്നു . സ്വാശ്രയ കോളജുകളുടെ പ്രവർത്തനം സംബന്ധിച്ചു യാതൊരു നിയമവും നിലവിലില്ലാത്തതാണു പ്രശ്നങ്ങൾക്കു കാരണം. ഇതിനായി നിയമനിർമാണം നടത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നു സംസ്ഥാന പ്രസിഡന്‍റ് കെ.എൻ. ബാലഗോപാൽ പത്രസമ്മേളനത്തിൽ പറഞ്ഞു.


ജനറൽ സെക്രട്ടറി ഡോ. അബ്ദുൽ വഹാബ്, അജീഷ്, സ്വപ്ന തുടങ്ങിയവരും പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.