ആംഗൻവാടി ജീവനക്കാരുടെ ശമ്പള വർധന കടലാസിൽ
Saturday, January 21, 2017 3:10 PM IST
കോഴിക്കോട്: ഇരുസർക്കാരുകൾക്കെതിരേയും സമരം ചെയ്തിട്ടും ശമ്പളവർധന ആംഗൻവാടി ജീവനക്കാർക്കു കിട്ടാക്കനി. ഒരു വർഷമായി തുടരുന്ന അനിശ്ചിതാവസ്ഥ ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. ഇടതു-വലതു അനുകൂല യൂണിയനുകൾ ജീവനക്കാരിൽനിന്നു സമരത്തിന്‍റെ പേരിൽ വ്യാപക പിരിവും നടത്തുകയാണ്.

കഴിഞ്ഞ ദിവസം ഇടതുമുന്നണി ആഭിമുഖ്യത്തിലുള്ള യൂണിയനുകൾ ചേർന്നാണു സമരം സംഘടിപ്പിച്ചത്. എന്നാൽ, സ്വന്തം സർക്കാരിൽ സമ്മർദം ചെലുത്തി ശമ്പളവർധന നടപ്പിലാക്കാൻ ഇതുവരെ യൂണിനുകൾക്കോ രാഷ്‌ട്രീയ നേതാക്കൾക്കോ കഴിഞ്ഞിട്ടില്ല. സമരരംഗത്തിറങ്ങുമ്പോൾ കുട്ടികളുടെ രക്ഷിതാക്കൾക്കിടയിൽനിന്നു കടുത്ത പ്രതിഷേധം ഉയരുന്നതായി ജീവനക്കാർ പറയുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിലെ മാവൂരിൽ ജീവനക്കാർ സമരത്തിലായതോടെ കുട്ടികൾക്കുള്ള പാൽവിതരണം തടസപ്പെട്ടു.എന്നാൽ, അർഹതപ്പെട്ട സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യം നേടിയെടുക്കാൻ തങ്ങൾ പിന്നെ എന്തുചെയ്യുമെന്ന ചോദ്യമാണു ജീവനക്കാർ ഉന്നയിക്കുന്നത്.


വർക്കർമാർക്ക് നിലവിലുണ്ടായിരുന്ന 5,600 രൂപ കഴിഞ്ഞ ഏപ്രിൽ മുതൽ 10,000 ആയും ഹെൽപ്പർമാരുടെ 4100-ൽ നിന്നും 7,000 രൂപയായും വർധിപ്പിച്ചിരുന്നു. വർധിപ്പിച്ച ശമ്പളം അതാത് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ നൽകണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ, ഫണ്ടില്ലെന്ന കാരണം പറഞ്ഞു ഭൂരിഭാഗം തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളും ശമ്പളം നൽകാൻ തയാറായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.