ഇ-ഹെൽത്ത് കേരള സംവിധാനം സംസ്ഥാനത്തു നാളെ മുതൽ
Monday, January 23, 2017 2:47 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മേഖലയിലുള്ള അലോപ്പതി ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലെ എല്ലാ പ്രവർത്തനങ്ങളും കംപ്യൂട്ടർവത്കരിക്കുകയും പൊതുജനാരോഗ്യ കേന്ദ്രങ്ങളെ ഒരു കേന്ദ്രീകൃത കംപ്യൂട്ടർ ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഇ-ഹെൽത്ത് കേരള പദ്ധതി നാളെ ആരംഭിയ്ക്കും.

കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ ആരോഗ്യവകുപ്പ് ആവിഷ്കരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകുന്നേരം നാലിനു പേരൂർക്കട ജില്ലാ ആശുപത്രിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്നു മന്ത്രി കെ.കെ. ഷൈലജ പത്രസമ്മേളനത്തിൽ അറിയിച്ചു.

സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കായി എത്തുന്നരുടെ രോഗവും ആരോഗ്യവും ചികിത്സയും സംബന്ധിക്കുന്ന വിവിരങ്ങൾ ഡിജിറ്റൽ രീതിയിൽ സൂക്ഷിക്കും. തുടക്കത്തിൽ സർക്കാർ ആശുപത്രികളിലായിരിക്കുമെങ്കിലും പിന്നീടു പദ്ധതി സ്വകാര്യ ആശുപത്രികളിലേയ്ക്കു കൂടി വ്യാപിപ്പിക്കും. കൂടാതെ ആരോഗ്യപ്രവർത്തകർ വീടുകൾ കയറി വിവരങ്ങൾ ശേഖരിക്കും. വ്യക്തികളുടെ ആധാർ നന്പർ മുഖേന ബന്ധിച്ചാകും ഇ- ഹെൽത്ത് നടപ്പിൽ വരുത്തുകയെന്നും മന്ത്രി പറഞ്ഞു.


ഒരാളുടെ ചികിത്സാ രേഖകൾ ശേഖരിച്ചു കഴിഞ്ഞാൽ അതു കേന്ദ്രീകൃത ശൃംഖലയുമായി ബന്ധിപ്പിക്കുമെന്നതിനാൽ എല്ലാ ആരോഗ്യ ചികിത്സാ കേന്ദ്രങ്ങളിലും തടസമില്ലാതെ തുടർ ചികിത്സ ലഭ്യമാക്കാൻ ഇതുവഴി സാധിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ മുതൽ മെഡിക്കൽകോളജുകൾ വരെ വിവിധ ശ്രേണിയിൽപെട്ട ആരോഗ്യകേന്ദ്രങ്ങൾ ഒറ്റ ശൃംഖലയായി മാറും.

ഒന്നാംഘട്ടത്തിൽ തിരുവനന്തപുരം, ആലപ്പുഴ, കാസർഗോഡ്, മലപ്പുറം, ഇടുക്കി, എറണാകുളം, കണ്ണൂർ എന്നീ ഏഴു ജില്ലകളിലാണു പദ്ധതി നടപ്പാക്കുന്നത്.ആദ്യമായി കേരളത്തിൽ നടപ്പാക്കുന്ന ഇ- ഹെൽത്ത് പദ്ധതിക്കു കേന്ദ്ര വിഹിതമായി 86.69 കോടിയും സംസ്ഥാന വിഹിതമായി 9.42 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.