പീഡനക്കേസിൻ മദ്രസ അധ്യാപകൻ റിമാൻഡിൽ
പീഡനക്കേസിൻ മദ്രസ അധ്യാപകൻ റിമാൻഡിൽ
Monday, January 23, 2017 2:59 PM IST
കൊച്ചി: ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മദ്രസ അധ്യാപകൻ മലപ്പുറം പാണ്ടിക്കാട് സ്വദേശി കാളമ്പ്ര ഹംസയെ (52) ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്കു റിമാൻഡ് ചെയ്തു.

കഴിഞ്ഞവർഷം ജൂലൈ മുതൽ അന്പലമുകൾ ഭാഗത്തുള്ള ഒരു മദ്രസയിൽ ഇയാൾ അധ്യാപകനായി ജോലി ചെയ്തുവരികയായിരുന്നു. ഈ മദ്രസയിൽ മതപഠനം നടത്തിയിരുന്ന ബാലികയെ ഇയാൾ പീഡിപ്പിച്ചെന്നാണു കേസ്.

പെൺകുട്ടിയുടെ പെരുമാറ്റത്തിലെ വ്യത്യാസം ശ്രദ്ധയിൽപ്പെട്ട സ്കൂൾ അധ്യാപകർ ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് മദ്രസ അധ്യാപകൻ ലൈംഗികചൂഷണം ചെയ്ത വിവരം അറിയുന്നത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ അന്പലമേട് പോലീസ് കേസെടുത്തു. ഇതറിഞ്ഞ് ഒളിവിൽപോയ പ്രതിയെ അമ്പലമേട് എസ്ഐ മധു മലപ്പുറത്തുനിന്നു പിടികൂടുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.