ട്രെയിനുകൾക്ക് 28നു നിയന്ത്രണം
ട്രെയിനുകൾക്ക് 28നു നിയന്ത്രണം
Tuesday, January 24, 2017 4:06 PM IST
കോട്ടയം: പാത ഇരട്ടിപ്പിക്കൽ ജോലികളും മാവേലിക്കര-ചെങ്ങന്നൂർ സ്റ്റേഷനുകൾക്കിടയിൽ രണ്ടിടത്ത് സബ്‌വേ നിർമാണവും നടക്കുന്നതിനാൽ 28നു കോട്ടയം വഴിയുള്ള ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

ആലപ്പുഴ വഴി തിരിച്ചുവിടുന്നവ

ബംഗളൂരു - കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526), കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി (12081), തിരുവനന്തപുരം-ഹൈദരാബാദ് ശബരി(17229), കന്യാകുമാരി-മുംബൈ ജയന്തി (16382), ഇരു ദിശകളിലുമുള്ള കേരള എക്സ്പ്രസ് (12625/ 12626) എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.

വഴി തിരിച്ചു വിടുന്ന ട്രെയിനുകൾക്ക് എറണാകുളം ജംഗ്ഷൻ, ചേർത്തല, ആലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റേഷനുകളിൽ പ്രത്യേക സ്റ്റോപ്പ് ഉണ്ടായിരിക്കും.

പൂർണമായും റദ്ദ് ചെയ്യുന്നവ


രാവിലെ 8.35നുള്ള കൊല്ലം- കോട്ടയം പാസഞ്ചർ (56394), വൈകുന്നേരം 5.45നുള്ള കോട്ടയം - കൊല്ലം പാസഞ്ചർ (56393), 05.25നുള്ള എറണാകുളം-കൊല്ലം മെമു (66307), 11.10നുള്ള കൊല്ലം-എറണാകുളം മെമു (66308), 10ന് ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചർ(56381), തിരിച്ച് ഉച്ചയ്ക്ക് ഒന്നിനുള്ള കായംകുളം - എറണാകുളം പാസഞ്ചർ(56382)

ഭാഗികമായി റദ്ദ് ചെയ്യുന്നവ

പുനലൂർ-ഗുരുവായൂർ പാസഞ്ചർ ഇരുദിശകളിലും (56365/ 56366) കോട്ടയത്തിനും ഗുരുവായൂരിനും ഇടയിൽ മാത്രം സർവീസ് നടത്തും.
രാവിലെ 11.30നുള്ള എറണാകുളം-കായംകുളം പാസഞ്ചർ (56387), തിരിച്ചു വൈകുന്നേരം അഞ്ചിനുള്ള കായംകുളം - എറണാകുളം പാസഞ്ചർ (56388) എന്നിവ കോട്ടയത്തിനും എറണാകുളത്തിനും ഇടയിൽ മാത്രം സർവീസ് നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.