തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർഥിനിയെ അസി. പ്രഫസർ പീഡിപ്പിച്ചെന്ന് പരാതി; അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചു
Tuesday, January 24, 2017 4:21 PM IST
തൃശൂർ: മെഡിക്കൽ കോജിൽ എംബിബിഎസ് വിദ്യാർഥിനിയെ കയറിപ്പിടിച്ചു പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. ഓപ്പറേഷൻ തിയേറ്ററിൽ വച്ചാണ് അസിസ്റ്റന്‍റ് പ്രഫസർ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. വിദ്യാർഥിനി പ്രിൻസിപ്പലിനു നല്കിയ പരാതിയെതുടർന്ന് ആശുപത്രി അധികാരികൾ അന്വേഷണത്തിന് കമ്മീഷനെ നിയമിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ഓപ്പറേഷൻ തിയേറ്ററിൽ രോഗിയുടെ ഫോട്ടോയെടുത്തതിനു നടപടിക്കു വിധേയനായ വ്യക്തിയാണത്രേ പീഡിപ്പിക്കാൻ ശ്രമിച്ച അസി.പ്രഫസർ. ജനറൽ സർജറി വിഭാഗത്തിലെ ഈ ഡോക്ടറോടൊപ്പം ഓപ്പറേഷൻ തിയേറ്ററിൽ നിൽക്കവേ കയ്യിൽ കയറി പിടിച്ചുവെന്നും, കൈ പിൻവലിച്ചു പിന്നോട്ടുമാറിയതോടെ പെട്ടെന്നു കയറിപ്പിടിച്ചുവെന്നും, ഇതോടെ ഓപ്പറേഷൻ തിയേറ്ററിൽനിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. വിദ്യാർഥിനിയുടെ പരാതിയിൽ ഉന്നതാധികാര സമിതിയുടെ യോഗം ചേരുന്നതിനിടെ മറ്റു മൂന്നു വിദ്യാർഥിനികൾ കൂടി പരാതിയുമായി സമിതിക്കു മുന്നിലെത്തി. ക്ലാസ് സമയത്തും, പരിശീലനത്തിനിടയിലും മോശമായി പെരുമാറുന്നുവെന്നാണ് വിദ്യാർഥിനികൾ പരാതിപ്പെട്ടത്.


പരാതി ഗൗരവമുള്ളതെന്നു വിലയിരുത്തിയ ഉന്നതാധികാര സമിതിയാണ് അന്വേഷണത്തിനു സമിതിയെ നിയോഗിച്ചത്. വൈസ് പ്രിൻസിപ്പലിന്‍റെ നേതൃത്വത്തിലുള്ള കമ്മീഷനോടു രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ ഉന്നതാധികാര സമിതി ആവശ്യപ്പെട്ടു. ഇതു പരിശോധിച്ച ശേഷം തുടർനടപടിയെടുക്കാനാണു സമിതിയുടെ തീരുമാനം.

കോഴിക്കോട് മെഡിക്കൽ കോളജിൽ വച്ചും സമാന പരാതികളുണ്ടായിരുന്നുവത്രേ. കൂടാതെ പൊള്ളലേറ്റ് ചികിൽസക്കെത്തിയ രോഗിയുടെ രഹസ്യഭാഗങ്ങളുടെ ചിത്രം ഓപ്പറേഷൻ തിയേറ്ററിൽ വച്ച് എടുത്തതിനാണ് നടപടി നേരിടേണ്ടിവന്നത്. ഭരണകക്ഷിയിലുള്ള സ്വാധീനമുപയോഗിച്ചാണു കടുത്ത നടപടികളിൽനിന്ന് ഈ ഡോക്ടർ രക്ഷപ്പെടുന്നതെന്നും ആരോപണമുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.