ജിഷ്ണുവിന്‍റെ ശരീരത്തിൽ കൂടുതൽ മുറിവുകൾ; ഫോട്ടോകൾ പുറത്തുവന്നു
ജിഷ്ണുവിന്‍റെ ശരീരത്തിൽ കൂടുതൽ മുറിവുകൾ; ഫോട്ടോകൾ പുറത്തുവന്നു
Tuesday, January 24, 2017 4:21 PM IST
തൃശൂർ: തിരുവില്വാമല പാമ്പാടി നെഹ്റു കോളജിൽ മരിച്ച വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകളുണ്ടായിരുന്നതായി വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നു. മരണത്തിനുശേഷം പോലീസ് നടത്തിയ ഇൻക്വസ്റ്റ് നടപടികളുടെ ഭാഗമായി എടുത്ത ഫോട്ടോകളിലാണു ജിഷ്ണുവിന്‍റെ ശരീരത്തിൽ മർദ്ദനമേറ്റതിന്‍റെ പാടുകളുള്ളതായി വ്യക്തമാക്കുന്നത്.

കൈകളിലും വയറിന്‍റെ വശങ്ങളിലായി അരക്കെട്ടിലും പരിക്കും മുറിവുകളുമുള്ള ചിത്രങ്ങളാണിവ. എന്നാൽ, ഈ മുറിവുകളെക്കുറിച്ചു പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പരാമർശമില്ലെന്നതു ഗൗരവമർഹിക്കുന്നു.

ജിഷ്ണുവിനു മരണത്തിനുമുമ്പു മർദനമേറ്റിരുന്നതായി നേരത്തേതന്നെ സൂചനകളുണ്ടായിരുന്നു. മൂക്കിലെ മുറിവും മറ്റും ഇതിലേക്കാണു വിരൽചൂണ്ടിയിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ ശരീരത്തിലെ മറ്റുഭാഗങ്ങളിൽ മർദനമേറ്റതു പോലുള്ള പരിക്കുകൾ കണ്ടെത്തിയിരിക്കുന്നത്.

ഈ പരിക്കുകൾ ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനെ സമീപിക്കാനാണു ജിഷ്ണുവിന്‍റെ ബന്ധുക്കൾ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. മെഡിക്കൽ പിജി വിദ്യാർഥിയാണു ജിഷ്ണുവിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തതെന്നതും വിവാദമായിരുന്നു.
മൂക്കിന്‍റെ പാലത്തിലും വലതുഭാഗത്തുമായി ചെറിയ മുറിവുണ്ടായിരുന്നതായാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളന്നത്. മേൽച്ചുണ്ടിന്‍റെ ഇടതുവശത്തും കീഴ്ചുണ്ടിന്‍റെ ഇടതുവശത്തും മുറിവുകളുണ്ട്. കഴുത്തിന്‍റെ മുൻവശത്തും വശങ്ങളിലും പോറലേറ്റ പാടുകളുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.


ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലെ മുറിവുകൾ മരണശേഷം സംഭവിച്ചതാണെന്ന നിഗമനം മാത്രമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. എന്നാൽ, ജിഷ്ണുവിന് മർദനമേറ്റിരുന്നെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ശരീരത്തിലെ മുറിവുകളെക്കുറിച്ചു വ്യക്തമാക്കാത്തതു ദുരൂഹമാണെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടിയിരുന്നു.

ശരീരത്തിലുണ്ടായിരുന്ന മുറിവുകളെക്കുറിച്ച് ഒന്നും പറയാത്ത എഫ്.ഐ.ആറിൽ മരണകാരണം കോപ്പിയടി പിടിക്കപ്പെട്ടതിലെ മനോവിഷമമാണെന്ന് ഉറപ്പിച്ചുപറഞ്ഞിരുന്നതും ദുരൂഹതയുണ്ടാക്കിയിരുന്നു. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും ബന്ധുക്കൾ പരാതി നല്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജിഷ്ണുവിന്‍റെ മൃതദേഹം റീ പോസ്റ്റുമോർട്ടത്തിനു വിധേയമാക്കേണ്ടിവരുമെന്ന സൂചനയാണുള്ളത്.

ജിഷ്ണുവിന്‍റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ സംബന്ധിച്ചു വിശദമായ അന്വേഷണം ആവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കുമെന്നു ജിഷ്ണുവിന്‍റെ ബന്ധുക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.