അരിവിതരണം സുഗമമാക്കും: മന്ത്രി
അരിവിതരണം സുഗമമാക്കും: മന്ത്രി
Monday, February 20, 2017 4:31 PM IST
കൊച്ചി: സംസ്ഥാനത്ത് അരിവിതരണം സുഗമമാക്കാനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി പി. തിലോത്തമൻ. എറണാകുളം ഗാന്ധിനഗറിൽ സപ്ലൈകോയുടെ നേതൃത്വത്തിൽ ആരംഭിച്ച അരിക്കട ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിപണിയിൽ അരിവില പിടിച്ചു നിർത്തുന്നതിനായി സംസ്ഥാനത്ത് മൂന്നിടത്തായാണ് അരിക്കട പ്രവർത്തനം തുടങ്ങിയിരിക്കുന്നത്. ഇതിൽ തിരുവനന്തപുരത്തെ അരിക്കട കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഇന്ന് ഉദ്ഘാടനം നടക്കും. ക്രമേണ എല്ലാ സപ്ലൈകോ ഔട്ട്‌ ലെറ്റുകളിലും ഇത് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സപ്ലൈകോ വഴി വിതരണം ചെയ്യുന്ന അതേ നിരക്കിലായിരിക്കും അരി വിതരണം ചെയ്യുക. ഇതിനായി ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഓപ്പണ്‍ മാർക്കറ്റ് സ്കെയിൽ സ്കീം പ്രകാരം അരി വാങ്ങി. എഫ്സിഐയിൽ നിന്ന് 1400 ടണ്‍ അരിയാണ് സർക്കാർ വാങ്ങിയിട്ടുള്ളത്. ചില സിവിൽ സപ്ലൈസ് ഔട്ട്‌ലെറ്റുകളിൽനിന്ന് അരി മറിച്ചുവിൽക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അരിക്കടകൾ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.


റേഷൻ കടക്കാരെ സംരക്ഷിച്ചു കൊണ്ട് സംസ്ഥാനത്ത് എൻഎഫ്എസ് (ദേശീയ ഭക്ഷ്യ സുരക്ഷ) നടപ്പാക്കും. പുതിയ റേഷൻ കാർഡുകളുടെ വിതരണം മാർച്ച് ആദ്യം കൊല്ലത്ത് നടത്തും. സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടി എന്ന പ്രചാരണം ശരിയല്ല. ജയ അരിക്ക് മാത്രമാണ് വില വർധിച്ചത്. നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയെന്നത് അസംബന്ധമാണ്: മന്ത്രി പറഞ്ഞു.

16 ലക്ഷം മെട്രിക് ടണ്‍ ധാന്യം നൽകേണ്ട കേന്ദ്രം ഇപ്പോഴും അത് നൽകുന്നില്ല. പൊതുവിതരണ രംഗത്ത് നടന്ന അഴിമതി ദേശീയ ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതിലൂടെ പൂർണമായും തുടച്ചു നീക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. പി.ടി. തോമസ് എംഎൽഎ ആദ്യ വിൽപന നിർവഹിച്ചു. എം. സ്വരാജ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. സപ്ലൈകോ എംഡി മുഹമ്മദ് ഹനീഷ്, സിപിഐ ജില്ലാ സെക്രട്ടറി പി. രാജു എന്നിവർ പങ്കെടുത്തു. ഓയിൽപാം ഇന്ത്യ ലിമിറ്റഡ് കുട്ടനാടൻ മട്ട റൈസിന്‍റെ ധാരണാപത്രം ചടങ്ങിൽ മന്ത്രിക്ക് കൈമാറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.