എംജി സർവകലാശാല കലോത്സവം : മഹാരാജാസ് - സെന്‍റ് തെരേസാസ് പോരാട്ടം
എംജി സർവകലാശാല കലോത്സവം : മഹാരാജാസ് - സെന്‍റ് തെരേസാസ് പോരാട്ടം
Wednesday, February 22, 2017 3:30 PM IST
കോഴഞ്ചേരി: മഹാത്മാഗാന്ധി സര്‍വകലാശാല യുവജനോത്സവ (നൂപുര - 2017)ത്തില്‍ എറണാകുളം കോളജുകളുടെ ജൈത്രയാത്ര തുടരുന്നു. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ എറണാകുളം മഹാരാജാസ് കോളജാണ് മുന്നില്‍.

17 ഇനങ്ങളുടെ ഫലമാണ് ഇന്നലെ വൈകുന്നേരംവരെ പുറത്തുവന്നത്. 28 പോയിന്‍റാണ് മഹാരാജാസ് കോളജിനു ലഭിച്ചത്. 25 പോയിന്‍റോടെ എറണാകുളം സെന്‍റ് തെരേസാസ് കോളജാണ് രണ്ടാംസ്ഥാനത്ത്. മുന്‍വര്‍ഷങ്ങളിലേതുപോലെ പോയിന്‍റു നിലയില്‍ മഹാരാജാസ്, സെന്‍റ് തെരേസാസ് കോളജുകള്‍ തമ്മിലുള്ള പോരാട്ടങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങളില്‍ വേദിയൊരുങ്ങുക.

24 പോയിന്‍റു നേടിയ ആലുവ മരമ്പള്ളി എംഇഎസ് കോളജാണ് മൂന്നാംസ്ഥാനത്ത്. 14 പോയിന്‍റു നേടിയ തേവര എസ്എച്ച് കോളജാണ് നാലാം സ്ഥാനത്ത്. 10 പോയിന്‍റോടെ എന്‍എസ്എസ് ഹിന്ദുകോളേജ് ചങ്ങനാശേരി അഞ്ചാം സ്ഥാനത്തും ഒമ്പതു പോയിന്‍റ് നേടി കോട്ടയം സിഎംഎസ് കോളജ് ആറാം സ്ഥാനത്തും എട്ടു പോയിന്‍റുകള്‍ വീതം നേടി എസ്എന്‍എം മാളിയേക്കലും ഡിബി തലയോലപ്പറവും ഏഴാം സ്ഥാനത്തുമുണ്ട്. മത്സരങ്ങള്‍ രാത്രി വൈകിയും തുടരുകയാണ്. രാവിലെ ആരംഭിച്ച മത്സരങ്ങള്‍ രാത്രിയോടെയാണ് പൂര്‍ത്തിയാക്കിയത്. മത്സരാര്‍ഥികളുടെ അതിപ്രസരം ഇന്നലെയും വേദികളില്‍ തുടര്‍ന്നു. ഇതുകാരണം മത്സരം പൂര്‍ത്തീകരിച്ചാലും ഫലപ്രഖ്യാപനത്തിനും സമയമെടുക്കുകയാണ്.

ബിജു കുര്യന്‍

ഓട്ടോറിക്ഷ ഓടിച്ചെത്തിയ അശ്വതിക്ക് നാടോടിയില്‍ എ ഗ്രേഡ്

കോഴഞ്ചേരി: നാടോടിനൃത്തം വേദിക്കരികിലേക്ക് ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ സീറ്റില്‍നിന്ന് ഒരു കലാകാരി ഇറങ്ങുന്നു. അധികം താമസിയാതെ വേദിയിലേക്ക്. കൊയ്ത്തുകാരിയുടെ കഥ പറഞ്ഞ് വേദിയില്‍ നിറഞ്ഞാടി തിരികെ ഇറങ്ങി ഓട്ടോറിക്ഷയില്‍ മടക്കം. കണ്ടുനിന്നവര്‍ക്ക് കൗതുകമായി തോന്നിയെങ്കിലും ഇതൊരു ജീവിതമാണെന്ന് പിന്നീടാണ് മനസിലായത്. എംജി കലോത്സവം ഒന്നാംവേദിയിലും പുറത്തും അശ്വതി മുരളി എന്ന കലാകാരി ഇന്നലെ അവതരിപ്പിച്ചത് കലാജീവിതത്തിന്‍റെ മറ്റൊരു മുഖമായിരുന്നു.
തിരുവല്ല മാര്‍ത്തോമ്മാ കോളജ് ബിഎ ഇംഗ്ലീഷ് അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ അശ്വതി മുരളി എംജി കലോത്സവത്തില്‍ നടന്ന നാടോടിനൃത്തം വേദിയില്‍ ഓട്ടോറിക്ഷ ഓടിച്ചെത്തിയത് കൗതുകത്തിനു വേണ്ടിയായിരുന്നില്ല.

അശ്വതിയുടെ ജീവിതമാര്‍ഗമാണ് ഓട്ടോറിക്ഷ. കോളജില്‍ ക്ലാസ് കഴിഞ്ഞെത്തുന്ന വൈകുന്നേരങ്ങളില്‍ ആറന്മുള ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ് അശ്വതി. വനിതാ ഡ്രൈവറെന്ന നിലയില്‍ വാങ്ങിയ ഓട്ടോറിക്ഷയാണ് അശ്വതിയുടേത്. ആറന്മുള ഇടശേരിമല മണ്ണാരവേലി മോടിയില്‍ മുരളിയുടെ മകളായ അശ്വതി കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനതകള്‍ കണ്ടാണ് പഠനാവശ്യങ്ങള്‍ക്കു പണം കണ്ടെത്താനായി ഓട്ടോറിക്ഷ ഓടിക്കാന്‍ തീരുമാനിച്ചത്. അച്ഛന്‍ മുരളി രണ്ടുമാസം മുമ്പ് വിദേശത്തേക്കു പോയതാണ്. ചെറിയ ജോലി മാത്രമാണ് അവിടെയുള്ളത്. മാതാവ് മണി, സഹോദരി ഐശ്വര്യ എന്നിവരടങ്ങുന്നതാണ് അശ്വതിയുടെ കുടുംബം.

ചെറുപ്പം മുതല്‍ നൃത്തത്തോടു താത്പര്യമുണ്ടായിരുന്ന ഐശ്വര്യ സ്‌കൂള്‍ കലോത്സവങ്ങളില്‍ ഏറെ തിളങ്ങിയിരുന്നു. ഇന്നലെ വേഷവിധാനങ്ങളോടെ വേദിക്കരികില്‍ ഓട്ടോറിക്ഷ ഓടിച്ചെത്തി മത്സരത്തിനുശേഷം മാതാവിനൊപ്പം തിരികെ അതില്‍തന്നെ മടങ്ങുകയുമായിരുന്നു. ഒടുവിൽ എ ഗ്രേഡ് ലഭിച്ചപ്പോൾ ഏറെ സന്തോഷം.

കോല്‍ക്കളിയില്‍ ആലുവ എംഇഎസിന് ഹാട്രിക്

കോഴഞ്ചേരി: എംജി സര്‍വകലാശാല യുവജനോത്സവത്തില്‍ ആലുവ മരംപള്ളി എംഇഎസ് കോളജിന് ഹാട്രിക്. തുടര്‍ച്ചയായ മൂന്നാംവര്‍ഷമാണ് ടീം കോല്‍ക്കളിയില്‍ ജേതാക്കളാകുന്നത്. മാഹിം പാണായിക്കുളത്തിന്‍റെ ശിക്ഷണത്തില്‍ പരിശീലനം നേടുന്ന 12 അംഗ ടീമിലുള്ളത് ബിരുദ വിദ്യാര്‍ഥികളാണ്.


മാപ്പിളത്തനിമയിലെ ചുവടുവയ്പുകളും താളവും പാട്ടുമെല്ലാമായി ശ്രോതാക്കളുടെ മനം കവരുന്ന അവതരണമാണ് ടീം വേദിയില്‍ നടത്തിയത്. കോല്‍ക്കളിയില്‍ തിരുവല്ല മാര്‍ത്തോമ്മാ കോളജ് രണ്ടാം സ്ഥാനവും എറണാകുളം മഹാരാജാസ് മൂന്നാംസ്ഥാനവും നേടി.

കലാതിലകപട്ടത്തിന് അര്‍ച്ചിതയും കാവ്യയും

കോഴഞ്ചേരി: നൂപുര 2017 കലാതിലകപട്ടം ചൂടാന്‍ അര്‍ച്ചിതയും കാവ്യയും തമ്മില്‍ പോരാട്ടം. മൂന്നാം ദിവസത്തെ മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ രണ്ട് ഒന്നാം സമ്മാനങ്ങളും ഒരു മൂന്നാം സമ്മാനവുമായി അര്‍ച്ചിതയും കാവ്യയും ഒപ്പത്തിനൊപ്പമാണ്.


എറണാകുളം സെന്‍റ് തെരേസാസ് കോളജിലെ എംഎ സോഷ്യോളജി വിദ്യാര്‍ഥിനിയായ അര്‍ച്ചിത അനീഷ്‌കുമാറിന് ഭരതനാട്യത്തിലും കേരളനടനത്തിലും ഒന്നാം സ്ഥാനവും നാടോടിനൃത്തത്തില്‍ മൂന്നാം സ്ഥാനവുമുണ്ട്.

കാക്കനാട് രാജഗിരി എന്‍ജിനിയറിഗ് കോളജിലെ മൂന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനിയായ കാവ്യ രാജഗോപാലിന് ഭരതനാട്യത്തിലും നാടോടിനൃത്തതിലും ഒന്നാം സ്ഥാനവും കേരളനടനത്തില്‍ മൂന്നാം സ്ഥാനവുമുണ്ട്.

ഭരതനാട്യത്തില്‍ ഇരുവരും ഒന്നാം സ്ഥാനം പങ്കിടുകയായിരുന്നു. ഇരുവര്‍ക്കും ഇനി രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലെ അവസാന വിദ്യാര്‍ഥിയായ വിപിദാസ് ഭരതനാട്യത്തിലും നാടോടിനൃത്തത്തിലും ഒന്നാം സ്ഥാനം നേടി മുമ്പിലാണ്.

മലയാളം പ്രസംഗത്തില്‍ കിരണ്‍ ഷാജി

മലയാളം പ്രസംഗം മത്സരത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളജിലെ കിരണ്‍ ഷാജി ഒന്നാം സ്ഥാനം നേടി. ഉഷ്ണം വിതയ്ക്കുന്ന നാളുകളെന്നായിരുന്നു വിഷയം. അനിയന്ത്രിതമായി ഭൂമിയെ ചൂഷണം ചെയ്തതു മൂലം കാലാവസ്ഥയിലുണ്ടായ വ്യതിയാനവും വേനല്‍ കെടുതികളും വിവരിച്ചാണ് കിരണ്‍ ഒന്നാമതെത്തിയത്. ന്യൂമാന്‍ കോളജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിയാണ് കിരൺ.

ഒന്നും രണ്ടും സ്ഥാനക്കാര്‍

ഭരതനാട്യം (ആണ്‍കുട്ടികള്‍)
വിപിദാസ് (ആര്‍എല്‍വി കോളജ് തൃപ്പൂണിത്തറ), സരുണ്‍ രവീന്ദ്രന്‍ (എസ്എച്ച് കോളജ്, തേവര).
ഭരതനാട്യം (പെണ്‍കുട്ടികള്‍)
ഒന്നാം സ്ഥാനം രണ്ടുപേര്‍ക്ക് -
അര്‍ച്ചിത അനീഷ് കുമാര്‍ (സെന്‍റ് തെരേസാസ് കോളജ് എറണാകുളം), കാവ്യ രാജഗോപാല്‍ (രാജഗിരി സ്‌കൂള്‍ ഓഫ് എന്‍ജിനിയറിംഗ് ആന്‍ഡ് ടെക്‌നോളജി), ബി. കാവ്യപ്രിയ (ഗവണ്‍മെന്‍റ് കോളജ്, കോട്ടയം).
കഥകളി
രമ്യ കൃഷ്ണന്‍ (ഡിബി കോളജ്, തലയോലപ്പറമ്പ്), ചിത്ര ജി.നായർ (എന്‍എസ്എസ് ഹിന്ദു കോളജ്, ചങ്ങനാശേരി).
ഓട്ടന്‍തുള്ളല്‍
ഐശ്വര്യ അനില്‍ കുമാര്‍ (എസ്എച്ച് കോളജ് തേവര), ഗോപിക വസന്തന്‍ (ഡിബി കോളജ്, തലയോലപ്പറമ്പ്).
തിരുവാതിരകളി
സെന്‍റ് തെരേസാസ് കോളജ്, എറണാകുളം, എസ്എന്‍എം കോളജ് എറണാകുളം.
ലളിതസംഗീതം
(പെണ്‍കുട്ടികള്‍) - ടി.ടി. ശ്രീഷ്മ (മഹാരാജാസ് കോളജ് എറണാകുളം), അഞ്ജലി ആനന്ദ് (ആര്‍എല്‍വി കോളജ്, തൃപ്പൂണിത്തറ).
പ്രസംഗം (മലയാളം)
കിരണ്‍ ഷാജി (ന്യൂമാന്‍ കോളജ്, തൊടുപുഴ), സച്ചിന്‍ ഷാജി (സെന്‍റ് തോമസ് കോളജ്, പാലാ).
ക്വിസ്
സെന്‍റ് തോമസ് കോളജ് പാലാ, സിഎംഎസ് കോളജ് കോട്ടയം.
കവിതാ പാരായണം (മലയാളം)
- ജിക്‌സണ്‍ തോമസ് (സിഎംഎസ് കോളജ് കോട്ടയം), കാവ്യാ മോഹന്‍ (എസ്ബി കോളജ് ചങ്ങനാശേരി).
മോണോആക്ട്
റീനു റോയി (ഗവണ്‍മെന്‍റ് കോളജ്, കട്ടപ്പന), മാളവിക വാസുദേവന്‍ (യുസി കോളജ് ആലുവ).
മിമിക്രി
അമല്‍ അശോക് (ശ്രീശങ്കര കോളജ്, എറണാകുളം), രാഹുല്‍രാജ് (മുരിക്കാശേരി കോളജ്, ഇടുക്കി).
മൈം
എംഇഎസ് കോളജ് എറണാകുളം, സേക്രഡ് ഹാര്‍ട്ട് കോളജ് തേവര.
സ്‌കിറ്റ്
മഹാരാജാസ് കോളജ് എറണാകുളം, യുസി കോളജ് ആലുവ, ബിസിഎം കോളജ് കോട്ടയം.
കോല്‍കളി
എംഇഎസ് മരമ്പള്ളി ആലുവ, മാര്‍ത്തോമ്മാ കോളജ് തിരുവല്ല.
സുഷിരവാദ്യം
അഖില്‍ അനില്‍ കുമാര്‍ ( എന്‍എസ്എസ് ഹിന്ദുകോളജ്, ചങ്ങനാശേരി), കെ.എസ്. സോണിയ ( സെന്‍റ് തെരേസാസ്, എറണാകുളം), തന്‍സില്‍ ബെര്‍നി ( സെന്‍റ് ആല്‍ബര്‍ട്ട്‌സ്, എറണാകുളം).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.