ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനം പള്‍സര്‍ സുനി സഞ്ചരിച്ചതെന്നു സംശയം
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വാഹനം പള്‍സര്‍ സുനി സഞ്ചരിച്ചതെന്നു സംശയം
Thursday, February 23, 2017 3:25 PM IST
ചെങ്ങന്നൂര്‍: സംസ്ഥാന പാതയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം പ്രമുഖ നടിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പള്‍സര്‍സുനി ആദ്യം രക്ഷപെടാന്‍ ഉപയോഗിച്ച വാഹനമാണെന്ന സംശയം ബലപ്പെടുന്നു. എംസി റോഡില്‍ ചെങ്ങന്നൂരിനും പന്തളത്തിനും ഇടയില്‍ മുളക്കുഴ പളളിപ്പടി സോഡാഫാക്ടറിക്ക് സമീപം റോഡിന്‍റെ കിഴക്കുഭാഗത്താണ് 19ന് പുലര്‍ച്ചെയാണ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടത്.

സംശയം തോന്നിയതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ ചെങ്ങന്നൂര്‍ പോലീസില്‍ വിവരമറിയിച്ചെങ്കിലും രണ്ടുദിവസത്തിനുശേഷമാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. പിന്‍ഭാഗം മൂടിക്കെട്ടിയ നിലയിലുളള എയ്സ് വാഹനമാണ് ഇത്. സുനി എറണാകുളത്തുനിന്നും പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടശേഷം തിരുവല്ല ചക്കുളത്തുകാവിലെത്തി ഇവിടെ ഒരു ധനകാര്യസ്ഥാപനത്തില്‍ മാല പണയം വച്ച് പണം വാങ്ങിയതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

സുനി രക്ഷപ്പെട്ടത് പെട്ടിഓട്ടോറിക്ഷാ പോലുളള വാഹനത്തിലാണെന്ന് പോലീസ് മനസിലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് സംസ്ഥാനത്തുടനീളം നിരീക്ഷണവും വാഹനപരിശോധനയും കര്‍ശനമാക്കിയിരുന്നു. ഇത് മനസിലാക്കിയ സുനി മുളക്കുഴയില്‍ വാഹനം ഉപേക്ഷിച്ച് രക്ഷപെട്ടതായാണ് നിഗമനം. എന്നാല്‍ ഏറെ നിര്‍ണ്ണായകമായ ഈ വിവരം ലഭിച്ചിട്ടും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വാഹനം ആദ്യം കസ്റ്റഡിയിലെടുക്കാനും കസ്റ്റഡിയിലെടുത്ത വാഹനം കൂടുതല്‍ പരശോധനകള്‍ നടത്താനും പോലീസ് തയ്യാറായില്ല.


എന്നാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിവരം അറിഞ്ഞതോടെ വാഹനം കൂടുതല്‍ പരിശോധനയ്ക്കായി ചെങ്ങന്നൂര്‍ പോലീസിന്‍റെ കൈയില്‍ നിന്നും ഏറ്റെടുത്തു.
യുവതിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള വാഹനത്തില്‍ താക്കോലും ആര്‍സി ബുക്കും മറ്റ് രേഖകളും വാഹനത്തില്‍ ഉപേക്ഷിച്ച നിലയിലാണ് ഉണ്ടായിരുന്നത്. ഇതിനിടെ പള്‍സര്‍ സുനി ചെങ്ങന്നൂരിലെത്തിയതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.

സുനി കോടതിയില്‍ കീഴടങ്ങാന്‍ സാധ്യത ഉണ്ടെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ കോടതി പരിസരത്ത് രഹസ്യപോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.