പിതാവിനെ കൊലപ്പെടുത്തി: യുവാവ് ജീവനൊടുക്കി
പിതാവിനെ കൊലപ്പെടുത്തി: യുവാവ് ജീവനൊടുക്കി
Saturday, February 25, 2017 2:07 PM IST
മലമ്പുഴ: മനോദൗർബല്യമുള്ള മകൻ പിതാവിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി യാസർ(33) ആണ് ജീവനൊടുക്കിയത്. യാസറിന്‍റെ പിതാവ് കോയമ്പത്തൂർ സാറമേട് കരിമ്പുകടൈ വീട്ടിൽ ജബ്ബാറാണ് (62) കൊല്ലപ്പെട്ടത്. മലമ്പുഴയിലെ സ്വകാര്യ മാനസികാരോഗ്യ കേന്ദ്രത്തിൽ ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം.

ആശുപത്രിയോടു ചേർന്നുള്ള കോട്ടേജിൽ ജബ്ബാറിനെ കൊലപ്പെടുത്തിയശേഷം കോയമ്പത്തൂരിലെ വീട്ടിലെത്തിയാണ് യാസർ തൂങ്ങിമരിച്ചത്. യാസറിന്‍റെ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം ബന്ധുക്കൾ മലമ്പുഴയിലെത്തി ഡോക്ടറെ കണ്ടിരുന്നു. അതേത്തുടർന്നാണു വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയിൽ അച്ഛനും ബന്ധുക്കളും യാസറിനെ കൊണ്ടുവന്നത്. രാത്രിയോടെ ബന്ധുക്കൾ മടങ്ങി. ഇന്നലെ ചികിത്സ ആരംഭിക്കാമെന്നു ഡോക്ടർ പറഞ്ഞതനുസരിച്ച് ഇരുവർക്കും ആശുപത്രിയിലെ കോട്ടേജിൽ താമസം നല്കി.


പുലർച്ചെ അഞ്ചുമണിയോടെ ബഹളം കേട്ട് ആശുപത്രി ജീവനക്കാർ എത്തിയപ്പോഴേക്കും ജബ്ബാറിന്‍റെ തലയിലും ശരീരത്തിലും കുത്തി മുറിവേൽപ്പിച്ച ശേഷം യാസർ രക്ഷപ്പെട്ടതായി ആശുപത്രി അധികൃതർ പറഞ്ഞു. ഇലക്്ട്രിക്കൽ വർക്കറായ ജബ്ബാറിന്‍റെ കൈവശമുണ്ടായിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ചാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്.

പാലക്കാട് എഎസ്പി പൂങ്കുഴലി, ഉന്നത പോലീസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു. ജബ്ബാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.