ആദ്യദിനം അരങ്ങു കൊഴുപ്പിച്ചു പ്രതിപക്ഷം
ആദ്യദിനം അരങ്ങു കൊഴുപ്പിച്ചു പ്രതിപക്ഷം
Monday, February 27, 2017 3:08 PM IST
തിരുവനന്തപുരം: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ സർക്കാർ അന്വേഷണം അട്ടിമറിക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആരോപണം. ചോദ്യോത്തരവേളയിൽ ബഹിഷ്കരണത്തിലും പിന്നീട് ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിലും സഭാസ്തംഭനത്തിലുമെത്തിയ പ്രതിഷേധം ഒടുവിൽ വീണ്ടുമൊരു ബഹിഷ്കരണത്തിലാണു കലാശിച്ചത്. പ്രതിപക്ഷം സഭ വിട്ടിറങ്ങിയ ശേഷവും തുടർന്ന ചർച്ചയിൽ സ്ത്രീസുരക്ഷയുടെ കുത്തക ഏറ്റെടുത്ത് ഭരണപക്ഷാംഗങ്ങൾ ഏകപക്ഷീയമായി ഗോളടിച്ചു കൊണ്ടിരുന്നു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ നന്ദിപ്രമേയചർച്ച തുടങ്ങേണ്ട ദിവസമായിരുന്നു ഇന്നലെ. രാവിലെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിപക്ഷം യുവനടി ആക്രമിക്കപ്പെട്ട സംഭവം ചർച്ചയാക്കണമെന്ന് ആവശ്യപ്പെട്ടു. അതിനു സ്പീക്കർ വഴങ്ങാതിരുന്നപ്പോൾ നടുത്തളത്തിലിറങ്ങി ബഹളം വച്ച അവർ ഒടുവിൽ ചോദ്യോത്തരവേള ബഹിഷ്കരിച്ചു.

ശൂന്യവേളയിൽ സഭ നിർത്തി വച്ചുള്ള ചർച്ച ആവശ്യപ്പെട്ട് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു പ്രസംഗിച്ചത് പി.ടി. തോമസ് ആണ്. സംഭവത്തിനു തൊട്ടുപിന്നാലെ യുവനടിയെ നേരിൽ കണ്ട പി.ടി. തോമസ് വിഷയം വികാരപരമായി അവതരിപ്പിച്ചു. ഒടുവിൽ തോമസ് സർക്കാരിനെതിരേ തിരിഞ്ഞതോടെ സഭ ബഹളത്തിൽ മുങ്ങി.

നടിയെ അപകീർത്തിപ്പെടുത്തിയ പാർട്ടി ചാനലും ഒറ്റപ്പെട്ട സംഭവം എന്നു പറഞ്ഞു നിസാരവത്കരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഗൂഢാലോചനയില്ലെന്നു പറഞ്ഞ മുഖ്യമന്ത്രിയുമെല്ലാം അന്വേഷണം അട്ടിമറിക്കാൻ കൂട്ടു നിൽക്കുകയാണെന്നായിരുന്നു തോമസിന്‍റെ ആരോപണം. ഭരണപക്ഷത്തു നിന്നു പ്രതിഷേധമുയർന്നതോടെ പലവട്ടം പ്രസംഗം തടസപ്പെട്ടു. ഭരണ- പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്പോരും അരങ്ങേറി.

വൃന്ദ- ശ്രീമതി- സീമ ത്രയങ്ങൾ മൗനത്തിലാണെന്നു പറഞ്ഞ പി.ടി, മഹാമുനികളേ മൗനം വെടിയൂ എന്നു പറഞ്ഞു. കേരളത്തിലെ ഏറ്റവും വലിയ സ്ത്രീസുരക്ഷാ വക്താവായ വി.എസ്. അച്യുതാനന്ദൻ ഇക്കാര്യത്തേക്കുറിച്ചു പ്രതികരിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു. അനവസരത്തിൽ അഭിപ്രായം പറഞ്ഞ മുഖ്യമന്ത്രി ഏതായാലും സുനിയെ രക്ഷിക്കാനല്ലല്ലോ ഇങ്ങനെ പറഞ്ഞതെന്നായിരുന്നു തോമസിന്‍റെ ചോദ്യം. അഭിനേതാക്കളുടെ സംഘടനയായ അമ്മ, മകൾക്കൊപ്പമോ അതോ മകൻ സുനിക്കൊപ്പമോ എന്നും തോമസ് ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായ ഭാഷയിലാണു മറുപടി പറഞ്ഞത്. സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സംഭവത്തെ അനാവശ്യമായി രാഷ്‌ട്രീയവത്കരിക്കാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. കോഴിക്കോട് ദീപികയുടെ 130-ാം വാർഷികാഘോഷ ചടങ്ങിൽ താൻ നടത്തിയ പരാമർശങ്ങളെ പിണറായി വീണ്ടും ന്യായീകരിച്ചു. കുമ്മനത്തിനും സുധീരനും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തോട് ഒരേപോലെ ഇപ്പോൾ പ്രേമമാണെന്നും മുഖ്യമന്ത്രി പരിഹസിച്ചു. യുഡിഎഫ് ഭരണകാലത്തു രണ്ടു നടികൾക്കെതിരേ ആക്രമണമുണ്ടായിട്ടും കേസെടുത്തു പോലുമില്ല. നിലമ്പൂരിൽ കോണ്‍ഗ്രസ് ഓഫീസിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവം ഉൾപ്പെടെ യുഡിഎഫ് ഭരണകാലത്ത് സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമങ്ങൾ ഉയർത്തിക്കാട്ടി പ്രതിപക്ഷത്തെ കടന്നാക്രമിച്ചു കൊണ്ടാണു മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.

ദീപിക വേദിയിലെ മുഖ്യമന്ത്രിയുടെ പ്രസംഗഭാഗങ്ങൾ ഉദ്ധരിച്ചു കൊണ്ടു തന്നെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തിന്‍റെ വീഡിയോ ഉൾക്കൊള്ളുന്ന സിഡി തെളിവായി സമർപ്പിക്കുകയും ചെയ്തു. അന്വേഷണത്തിലുള്ള ഇടപെടൽ തന്നെയാണു മുഖ്യമന്ത്രിയുടെ വാക്കുകൾ. രണ്ടു നടിമാർക്കെതിരേ അക്രമമുണ്ടായത് ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ കാലത്തല്ലെന്നും അതു വി.എസ്. സർക്കാരിന്‍റെ കാലത്താണെന്നും രമേശ് ചൂണ്ടിക്കാട്ടി. അതു തന്നെക്കൊണ്ടു പറയിക്കാനാണോ പിണറായി ഇങ്ങനെയൊരു ആക്ഷേപം ഉന്നയിച്ചതെന്നും രമേശ് ചോദിച്ചു. പാർട്ടി ഓഫീസിൽ ഒളി കാമറ വച്ച സംഭവമൊന്നും തന്നേക്കൊണ്ടു പറയിക്കരുതെന്നു രമേശ് മുഖ്യമന്ത്രിയോടു പറഞ്ഞു.


സഭയ്ക്കുള്ളിലിരുന്നു പ്രതിഷേധിക്കുമെന്നു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ ബാനറുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു തുടങ്ങി. എന്നാൽ, നടപടികളുമായി മുന്നോട്ടു പോകാനായിരുന്നു സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ തീരുമാനം. ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു ശേഷം സബ്മിഷനും അവതരിപ്പിച്ചതോടെ പ്രതിപക്ഷം സ്പീക്കറുടെ ഡയസിനു മുന്നിലേക്കു നീങ്ങി. സ്പീക്കറെ മറയ്ക്കുന്ന തരത്തിൽ ബാനർ ഉയർത്തിപ്പിടിച്ച് അവർ മുദ്രാവാക്യം വിളിച്ചു. സ്പീക്കറെ കാണാൻ സാധിക്കുന്നില്ലെന്നും ബാനർ മാറ്റണമെന്നും സബ്മിഷൻ അവതരിപ്പിക്കാൻ എഴുന്നേറ്റ ചിറ്റയം ഗോപകുമാർ ഉറക്കെ പറഞ്ഞു.

പ്രതിഷേധം അതിരു കടക്കരുതെന്നു സ്പീക്കറും പല തവണ പറഞ്ഞു. പക്ഷേ പ്രതിപക്ഷം കേട്ട ഭാവം നടിച്ചില്ല. ചെയറിനെ മറയ്ക്കുകയല്ല, ചെയർ തന്നെ എടുത്ത് എറിയുന്ന ദൃശ്യങ്ങൾ ടെലിവിഷനിലൂടെ കണ്ടു വന്ന പുതിയ അംഗങ്ങൾക്ക് ഇതിൽ വലിയ തെറ്റൊന്നും തോന്നിക്കാണില്ല. ഒടുവിൽ ശൂന്യവേള അവസാനിച്ചതോടെ സഭ തത്കാലത്തേക്കു നിർത്തി വയ്ക്കുന്നതായി അറിയിച്ചു.

നാൽപതു മിനിറ്റിനു ശേഷം വീണ്ടും ചേർന്നപ്പോഴും ഇരുപക്ഷവും തമ്മിൽ ധാരണയായില്ല. ചോദ്യോത്തരവേളയിൽ താൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ അവസരം നൽകാതിരുന്നതു ശരിയായില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിന് ഏതു സമയത്തും സംസാരിക്കാൻ അവസരം നൽകുമെന്നു സ്പീക്കറും പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍റെ അവസരത്തിൽ പോലും അന്നു പ്രതിപക്ഷനേതാവായിരുന്ന വി.എസ്. അച്യുതാനന്ദനു സംസാരിക്കാൻ അവസരം നൽകിയ ചരിത്രമുണ്ടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചൂണ്ടിക്കാട്ടി.

തങ്ങൾ സഭ ബഹിഷ്കരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു. മുദ്രാവാക്യം വിളികളോടെ പ്രതിപക്ഷം പുറത്തേക്കു നീങ്ങി. പിന്നീട് നന്ദിപ്രമേയ ചർച്ച തുടങ്ങി. ഭരണപക്ഷാംഗങ്ങൾ ഭരണപക്ഷത്തോടു തന്നെ പ്രസംഗിച്ചു.

ഇടതുസർക്കാരിന്‍റെ ഭരണനേട്ടങ്ങൾ നിരത്തിയ പ്രസംഗകർ കോണ്‍ഗ്രസുകാർ നടത്തിയ സ്ത്രീപീഡനങ്ങളുടെ പട്ടികയും നിരത്തുന്നുണ്ടായിരുന്നു. കൊല്ലത്തു നടിക്കുണ്ടായ ദുരനുഭവം എ. പ്രദീപ്കുമാർ ഓർമിപ്പിച്ചപ്പോൾ, ജിഷയുടെ കൊലപാതകിയെ ആറു ദിവസം കൊണ്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിൽ സാജു പോൾ ഇപ്പോൾ തങ്ങൾക്കൊപ്പമുണ്ടാകുമായിരുന്നു എന്നു ജയിംസ് മാത്യു പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ചു പറയാൻ കോണ്‍ഗ്രസുകാർക്ക് ധാർമിക അവകാശമില്ലെന്നായിരുന്നു ഐഷ പോറ്റിയുടെ പക്ഷം. സ്ത്രീസുരക്ഷയെക്കുറിച്ചു കോണ്‍ഗ്രസുകാർ പ്രസംഗിക്കുന്നതു തന്നെ തമാശയാണെന്നായിരുന്നു എം. സ്വരാജിന്‍റെ പക്ഷം. ഇതിനു മറുപടി പറയാൻ പ്രതിപക്ഷത്ത് ആരുമില്ലാതിരുന്നതിനാൽ തടസമില്ലാതെ ഭരണപക്ഷാംഗങ്ങൾക്ക് പ്രസംഗിക്കാനായി.

കാരുണ്യ പദ്ധതി അട്ടിമറിക്കുന്നു എന്നു ചൂണ്ടിക്കാട്ടി കേരള കോണ്‍ഗ്രസുകാർ കെ.എം. മാണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിക്കുകയായിരുന്നു. അതിനാൽ അവർ പ്രതിഷേധത്തിൽ കക്ഷികളായില്ല. എന്നാൽ സബ്മിഷൻ അവതരിപ്പിക്കാനുണ്ടായിരുന്നു കേരള കോണ്‍ഗ്രസ് അംഗങ്ങളായിരുന്നു മോൻസ് ജോസഫും ഡോ. എൻ. ജയരാജും സീറ്റുകളിലെത്തി സബ്മിഷൻ അവതരിപ്പിച്ചു.


സാബു ജോണ്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.