കൊലപാതക രാഷ്‌ട്രീയ തർക്കങ്ങളിൽ മുഴുകുന്നതു ശരിയല്ലെന്നു പി.സി. ജോർജ്
കൊലപാതക രാഷ്‌ട്രീയ തർക്കങ്ങളിൽ മുഴുകുന്നതു ശരിയല്ലെന്നു പി.സി. ജോർജ്
Monday, February 27, 2017 3:08 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ ബിജെപിയും സിപിഎമ്മും കൊലപാതക രാഷ്‌ട്രീയ തർക്കങ്ങളിൽ മുഴുകുന്നതു ശരിയല്ലെന്നു പി.സി. ജോർജ്. സംസ്ഥാനത്തു കൊലപാതകങ്ങൾ വർധിക്കുകയാണ്.

ആരു കൊല്ലുന്നു എന്നതല്ല. വിലപ്പെട്ട മനുഷ്യജീവനുകളാണു നഷ്ടമാകുന്നത്.പ്രതിപക്ഷം ഇതു രാഷ്‌ട്രീയ ആയുധമായി ഉപയോഗിച്ചാൽ അവരെ കുറ്റംപറയാനും കഴിയില്ല.1996ലെ ഭരണാധികാരിയായ പിണറായി വിജയൻ എവിടെപ്പോയി. മനുഷ്യജീവൻ നഷ്ടപ്പെടുന്നതിൽ നമ്മളാരും സന്തോഷിക്കുന്നില്ല. കൊലപാതകത്തിനെതിരേ ശക്തമായ നടപടിക്കൊപ്പം ബോധവത്കരണവും ആരംഭിക്കും. സമാധാന സംഭാഷണത്തിൽ അക്രമത്തെ അനുകൂലിക്കുന്നവർ പോലും സഹകരണ മനോഭാവമാണ് പ്രകടിപ്പിച്ചതെന്നും പി.സി. ജോർജിന് മുഖ്യമന്ത്രി മറുപടി നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.