പി.സി. ജോർജ് എംഎൽഎ കാന്‍റീൻ ജീവനക്കാരനെ മർദിച്ചതായി പരാതി
പി.സി. ജോർജ് എംഎൽഎ കാന്‍റീൻ ജീവനക്കാരനെ മർദിച്ചതായി പരാതി
Monday, February 27, 2017 3:27 PM IST
തിരുവനന്തപുരം: എംഎൽഎ ക്വാർട്ടേഴ്സിലെ കാന്‍റീൻ ജീവനക്കാരനെ പി.സി. ജോർജ് എംഎൽഎ മർദിച്ചതായി പരാതി. എന്നാൽ താൻ കാന്‍റീൻ ജീവനക്കാരനെ മർദിച്ചിട്ടില്ലെന്ന് പി.സി. ജോർജ് പറഞ്ഞു. സംഭവത്തിൽ മ്യൂസിയം പോലീസ് പി.സി. ജോർജിനെതിരേ കേസെടുത്തു.

ഇന്നലെ ഉച്ചക്ക് ഉച്ചയൂണുമായി പി.സി. ജോർജിന്‍റെ മുറിയിലെത്തിയ തന്നെ മർദിച്ചെന്നാണ് എംഎൽഎ ക്വാർട്ടേഴ്സിലെ കഫേ കുടുംബശ്രീ ജീവനക്കാരനായ വട്ടിയൂർക്കാവ് സ്വദേശി മനു (22) വിന്‍റെ പരാതി. എംഎൽഎ ഫോണിലൂടെ ആവശ്യപ്പെട്ട പ്രകാരം മനു ഊണുമായി മുറിയിലെത്തിയപ്പോൾ വൈകിയതിന്‍റെ പേരിൽ പി.സി. ജോർജ് മുഖത്ത് അടിച്ചതായും കണ്ണിനും ചുണ്ടിനും പരിക്കേറ്റതായുമാണ് മനു പോലീസിൽ പരാതി നൽകിയിട്ടുള്ളത്.

പി.സി. ജോർജിനു പുറമേ സഹായിയും മർദിച്ചു. ഡ്രൈവർ ഇടപെട്ടാണ് പിടിച്ചുമാറ്റിയത്. കാന്‍റീനിലെ കൗണ്ടറിലിരിക്കുന്ന സ്ത്രീയെ വിളിച്ച് അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. കാന്‍റീൻ ജീവനക്കാരൻ മനുവിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മനുവിന്‍റെ ചുണ്ടിനു പരിക്കുള്ളതായി മ്യൂസിയം പോലീസ് അറിയിച്ചു.


മുറിയിലേക്ക് ഊണ് കൊണ്ടുവരാൻ ആവശ്യപ്പെട്ട് 40 മിനിറ്റു കഴിഞ്ഞിട്ടും ഊണ് എത്തിച്ചില്ലെന്നും ഊണുമായെത്തിയ കാന്‍റീൻ ജീവനക്കാരൻ മനുവിനോട് ദേഷ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തല്ലിയിട്ടില്ലെന്നും പി.സി. ജോർജ് പറഞ്ഞു. കാന്‍റീൻ ജീവനക്കാരനെ മുറിയിൽ വച്ചു മർദിച്ചു പരിക്കേല്പിച്ച സംഭവത്തിൽ പി.സി. ജോർജിന് എംഎൽഎ എന്ന നിലയിലുള്ള പരിഗണന നൽകാതെ ക്രിമിനൽ കേസെടുക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.