ആരാധനാലായങ്ങളിലെ ആയുധ പരിശീലനം തടയാൻ നിയമനിർമാണം: മുഖ്യമന്ത്രി
ആരാധനാലായങ്ങളിലെ ആയുധ പരിശീലനം തടയാൻ  നിയമനിർമാണം: മുഖ്യമന്ത്രി
Monday, February 27, 2017 3:38 PM IST
തിരുവനന്തപുരം:സംസ്ഥാനത്തെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതു നിയന്ത്രിക്കുന്നതിനു നിയമ നിർമാണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ ചോദ്യോത്തര വേളയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ആയുധ പരിശീലനം നടക്കുന്ന പല ആരാധനാലയങ്ങളിലും വിശ്വാസികൾക്ക് സുരക്ഷയോടെ സന്ദർശിക്കാനാകാത്ത അവസ്ഥയുണ്ട്. ഭക്തർക്കു ഭയരഹിതമായി ആരാധനാലയങ്ങളിൽ എത്താനുള്ള അവസരമൊരുക്കുമെന്നും ഇ.പി. ജയരാജന്‍റെ ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ ആർഎസ്എസിന്‍റെ പ്രവർത്തനങ്ങൾ വഴിവിട്ടു നടക്കുന്നുണ്ട്. ക്ഷേത്രത്തിലെ നടവരവ് തെറ്റായ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്. ആർഎസ്എസ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കൽ കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടക്കുന്നുണ്ട്.
ആർഎസ്എസ് ജനാധിപത്യ സംവിധാനം അംഗീകരിക്കാത്ത സംഘടനയാണ്. ആർഎസ്എസിനോട് ഏതെങ്കിലും വിമുഖത സംഘടനയ്ക്കുള്ളിൽ ഉണ്ടായാൽ അത്തരം ആളുകളെ തട്ടിക്കൊണ്ടുപോയി ക്രൂരമായ മർദനത്തിനിരയാക്കുന്നു.

ഇത്തരം കേന്ദ്രങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നതായാണ് തിരുവനന്തപുരം കരകുളം സ്വദേശി വിഷ്ണുവിന്‍റെ വെളിപ്പെടുത്തൽ. സംഘടന വിട്ടുപോകാൻ ഉദ്ദേശിക്കുന്നവരെയും എതിരഭിപ്രായമുള്ളവരെയും ആർഎസ്എസിൽ നിലനിർത്തുന്നതിനായി ഈ തടങ്കൽ പാളയത്തിൽ പാർപ്പിച്ച് പീഡിപ്പിക്കുന്നു. വിഷ്ണുവിന്‍റെ കേസന്വേഷണവുമായി ബന്ധപ്പെട്ടു ഫലപ്രദമായ നടപടികൾ ഇക്കാര്യത്തിലുണ്ടാകും.


ആയുധപരിശീലനം നടക്കുന്നുണ്ടെന്ന കാര്യം ശാഖാ പ്രവർത്തകർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവിധ രീതിയിലുള്ള പരിശീലനത്തിന്‍റെ ലക്ഷ്യം ക്രൂരമായ കൊലപാതകം വഴി മനുഷ്യത്വം ഇല്ലാതാക്കലാണ്. ആർഎസ്എസ് മതനിരപേക്ഷതയ്ക്കു ഭീഷണിയാവുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ദളിതുകൾക്കെതിരേ നടത്തുന്ന മനുഷ്യത്വ രഹിത സംസ്കാരം കേരളത്തിലും കൊണ്ടുവരാനാണ് ഇപ്പോൾ അവരുടെ ശ്രമം.
നേമത്തു ദളിത് അധ്യാപികക്കെതിരെയുള്ള നടന്ന ക്രൂരമായ ആക്രമണം, സിപിഎം സംസ്ഥാന സെക്രട്ടറി പ്രസംഗവേദിക്കരികെ നടന്ന ബോംബെറിയൽ എന്നീ സംഭവങ്ങളിൽ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചുവരികയാണ്. മുസോളിനിയുടെ ഫാസിസിസ്റ്റ് രീതിയാണ് ആർഎസ്എസ് പിന്തുടരുന്നത്.

വർഗീയതയുമായി സമരസപ്പെടുന്ന രീതിയാണ് കോണ്‍ഗ്രസ് പിന്തുടരുന്നത്. വി.എം. സുധീരനും കുമ്മനം രാജശേഖരനും ഒരേ സ്വരത്തിലാണു സംസാരിക്കുന്നത്. നിരവധി തദ്ദേശ സ്ഥാപനങ്ങളിൽ അവർ ഒരുമിച്ച് നിൽക്കുന്നു. ബിജെപിയെയും ആർഎസ്എസിനെയും സഹായിക്കുന്ന കോണ്‍ഗ്രസ് നിലപാടിനെതിരേ എ.കെ. ആന്‍റണി താക്കീത് നൽകിയിട്ടും അവരതു തിരുത്തുന്നില്ല.

മംഗലാപുരത്ത് കാലുകുത്താനനുവദിക്കില്ലെന്ന ബിജെപി ഭീഷണി കാലില്ലാത്തയാൾ ചവിട്ടുമെന്നുപറയുന്നപോലെയാണ്. ഈ വീൺവാക്കുകൾ കേരളജനത അംഗീകരിക്കില്ല. ഇക്കാര്യത്തിൽ കേരള ജനത തനിക്ക് ഒപ്പം നിന്നതിൽ ഏറെ നന്ദിയുണ്ടെന്നും പിണറായി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.