നടിയെ ആക്രമിച്ച കേസ്: ഒന്നാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
Monday, March 20, 2017 2:10 PM IST
കൊച്ചി: പ്രമുഖ സിനിമാ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ ഒന്നാം പ്രതി അങ്കമാലി കൊരട്ടി സ്വദേശി മാർട്ടിൻ ആന്‍റണിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസുമായി ബന്ധപ്പെട്ടു കൂടുതൽ പേരിൽനിന്നു മൊഴിയെടുക്കാനുണ്ടെന്നും ഗൂഢാലോചനയിൽ പങ്കാളികളായ മറ്റു പ്രതികളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നുമുളള പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുത്താണു പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


തട്ടിക്കൊണ്ടുപോകലിനു മുൻപും ശേഷവും മാർട്ടിൻ ആന്‍റണി മറ്റു പ്രതികൾക്കു ഫോണിൽ സന്ദേശങ്ങൾ അയച്ചു ഗൂഢാലോചനയിൽ പങ്കാളിയായെന്നും ജാമ്യം അനുവദിച്ചാൽ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. അതിക്രമം നടക്കുന്പോൾ നടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്നതു മാർട്ടിനാണെന്നും തട്ടിക്കൊണ്ടുപോകലിൽ മാർട്ടിനും പങ്കാളിയാണെന്നുമാണു പോലീസിന്‍റെ കണ്ടെത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.