ബാലതാരത്തെ പീഡിപ്പിച്ച കേസ്: യുവതി പിടിയിൽ
Friday, March 24, 2017 1:45 PM IST
കൊല്ലം: ബാലതാരത്തെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശിനിയായ യുവതി പിടിയിൽ. രേഷ്മയാണു പിടിയിലായത്. തൃപ്പൂണിത്തുറയിൽ ഒരു യുവാവിനെ ചതിയിൽപ്പെടുത്തി പണംതട്ടിയ കേസിൽ തൂപ്പൂണിത്തുറ പോലീസിന്‍റെ കണ്ണുവെട്ടിച്ച് മുങ്ങിയ യുവതിയാണ് പിടിയിലായത്.

ഇവരെ ചോദ്യം ചെയ്തശേഷം തൃപ്പൂണിത്തുറ പോലീസിനു കൈമാറി. ഇവർ സീരിയൽ താരണമാണെന്നും മറ്റും അഭ്യൂഹം പരന്നെങ്കിലും പോലീസ് അതു നിഷേധിച്ചു. മാസങ്ങൾക്ക് മുമ്പാണ് കൊല്ലത്ത് പോളയത്തോട്ടിലുള്ള ആളൊഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബാലതാരത്തെ പീഡിപ്പിച്ചതായി പരാതിയുള്ളത്. കൂട്ടുകാരിയുടെ ജന്മദിനപാർട്ടിയിൽ പങ്കെടുക്കുന്നതിനായി രേഷ്മയാണ് താരത്തെ കൂട്ടിക്കൊണ്ടുപോയതെന്ന് അവർ പോലീസിന് മൊഴിനൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്.

താരത്തെ പീഡിപ്പിച്ച സിപിഎം നേതാവിന്‍റെ ബന്ധുവായ ഫൈസലിനെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ഇയാളുടെ സുഹത്തായ അഭിലാഷ് ഒളിവിലാണ്. അഭിലാഷിനായി പോലീസ് അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണ്.

കേസിൽ രാഷ്‌ട്രീയ ഇടപെടൽ ഉണ്ടായതായി ആരോപണം ഉയർന്നെങ്കിലും യാതൊരുവിധ ഇടപെടലും ഉണ്ടായിട്ടില്ലെന്ന് ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഫൈസലിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങുമെന്ന് ഈസ്റ്റ് സിഐ മഞ്ജുലാൽ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.