നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി: വീട്ടമ്മയുടെ പരാതിയിൽ തൃശൂർ സ്വദേശി പിടിയിൽ
Friday, March 24, 2017 1:45 PM IST
മൂന്നാർ: നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞു വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ സ്വദേശി ഡേവിസ് ആന്‍റണിയാണ് (55) പിടിയിലായത്.
വീട്ടമ്മ മൂന്നാർ പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെത്തുടർന്നാണ് അറസ്റ്റ്. കേസിലെ രണ്ടാം പ്രതിയായ തൃശൂർ സ്വദേശി ബാബു ഒളിവിലാണ്. 2015 സെപ്റ്റംബർ 11നാണ് കേസിനാസ്പദമായ സംഭവം.

റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയും ടാക്സ് കണ്‍സൾട്ടന്‍റുമായ ഒന്നാം പ്രതി ഡേവിസും രണ്ടാം പ്രതി ബാബുവും ഈ ദിവസം വീട്ടമ്മയെ മൂന്നാറിലെത്തിച്ചു.

ഡയമണ്ട് ബിസിനസ് ചെയ്യുന്ന രണ്ടാം പ്രതി ബാബു എറണാകുളത്തു തുടങ്ങുന്ന പുതിയ ആഭരണ ഷോറൂമിലേക്ക് ഇരുപതിനായിരം രൂപ ശന്പളത്തിൽ ജോലി നൽകാമെന്നു വാഗ്ദാനം നൽകിയാണു വീട്ടമ്മയെ മൂന്നാറിലെത്തിച്ചത്. ഇന്‍റർവ്യൂ നടത്താനെന്ന പേരിലാണ് രണ്ടു കുട്ടികളുടെ അമ്മ കൂടിയായ യുവതിയെ ഇരുവരും മൂന്നാറിലെത്തിച്ചത്.

പള്ളിവാസലിലെ സ്വകാര്യ റിസോർട്ടിൽ താമസിക്കുകയും രണ്ടു പേരും പീഡിപ്പിക്കുകയും നഗ്നചിത്രങ്ങൾ എടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. നിർബന്ധിച്ച‌ു മദ്യം കഴിപ്പിച്ചശേഷം അബോധാവസ്ഥയിലാപ്പോഴാണു ചിത്രങ്ങളെടുത്തതെന്നാണ് യുവതിയുടെ പരാതി.


എന്നാൽ, ഒന്നര വർഷത്തിനു ശേഷവും യുവതിക്കു ജോലി ലഭിച്ചില്ല. അഞ്ചു വർഷങ്ങൾക്കു മുന്പ് ഭർത്താവ് ഉപേക്ഷിച്ചു പോയിരുന്ന യുവതി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തു പറഞ്ഞിരുന്നില്ല. എന്നാൽ, ഇവർ വീണ്ടും യുവതിയെ വിളിച്ചു. യുവതി വിസമ്മതിച്ചതോടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയത്രേ.

ഇതോടെ വീട്ടമ്മ നാട്ടിലെ ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെ മൂന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. മൂന്നാർ എസ്ഐ പി. ജിതേഷിന്‍റെ നേതൃത്വത്തിലുള്ള സംഘം ചാലക്കുടിയിലെത്തിയാണു പ്രതിയെ പിടികൂടിയത്. തെറ്റിദ്ധരിപ്പിച്ച് ഒരു സ്ഥലത്തുനിന്നു മറ്റൊരു സ്ഥലത്തെത്തിച്ചു പീഡനം, ബലാൽസംഗം, അന്യായ തടങ്കൽ എന്നിവയ്ക്കുള്ള വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.