കോഫി ബോർഡിലെ ജനാധിപത്യവിരുദ്ധ നടപടിയെ നേരിടും: ഉമ്മൻ ചാണ്ടി
കോഫി ബോർഡിലെ ജനാധിപത്യവിരുദ്ധ നടപടിയെ നേരിടും: ഉമ്മൻ ചാണ്ടി
Friday, March 24, 2017 2:15 PM IST
തൃശൂർ: കോഫി ബോർഡ് ഭരണസമിതിക്കെതിരേ ഇടതു സർക്കാർ കൈക്കൊണ്ട ജനാധിപത്യവിരുദ്ധ നടപടിയെ കേരളം ഒറ്റക്കെട്ടായി നേരിടുമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഫി ബോർഡ് സമരപ്പന്തലിൽ സമരം തുടരുന്നവരെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റു ചെയ്ത വ്യവസായ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരേ അന്വേഷണം വേണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

ഇന്ത്യൻ കോഫി ഹൗസിനെ തകർക്കാൻ ആരു ശ്രമിച്ചാലും കേരള സമൂഹം സമ്മതിക്കില്ല. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾ പരാജയപ്പെട്ടാൽ നീതിയാണു പരാജയപ്പെടുന്നത്. സത്യം ജയിക്കണം. എകെജി രൂപം നല്കിയ തൊഴിലാളിപ്രസ്ഥാനമാണിത്. കേരളത്തിലെ ജനങ്ങൾക്കു നല്ല രുചിയുള്ള ഭക്ഷണവും മികച്ച സേവനവും നല്കുന്ന അഭിമാനകരമായ സ്ഥാപനമാണിത്. ഞാൻ എവിടെപ്പോയാലും കോഫി ഹൗസിലെ ഭക്ഷണമാണ് ഇഷ്ടപ്പെടുന്നത്. നിങ്ങളുടെ സേവനത്തോടുള്ള മതിപ്പ് കേരളത്തിലെ ജനങ്ങൾക്കെല്ലാമുണ്ട്- ഉമ്മൻ ചാണ്ടി പറഞ്ഞു.

കോഫി ബോർഡ് ഭരണസമിതിയിൽ ക്രമക്കേടുണ്ടെങ്കിൽ അന്വേഷിക്കാവുന്നതാണ്. അതു ചെയ്യാതെ, വൻഭൂരിപക്ഷമുള്ള ഭരണസമിതി പിരിച്ചുവിട്ടും പിടിച്ചെടുത്തും അടിച്ചമർത്താനാണു സർക്കാർ ശ്രമിക്കുന്നത്. അതു നടപ്പില്ല. ഇക്കാര്യത്തിൽ വ്യവസായ മന്ത്രി എ.സി. മൊയ്തീനും സിപിഎമ്മും നിലപാടു വ്യക്തമാക്കണം. വ്യവസായ വകുപ്പിലെ തെറ്റുചെയ്ത ഉദ്യോഗസ്ഥരെ തിരുത്തിക്കാൻ മന്ത്രി മൊയ്തീൻ തയാറാകണം. ഉദ്യോഗസ്ഥർ ചെയ്ത അനീതിയെക്കുറിച്ച് അന്വേഷണം നടത്തണം. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം: ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.


ഡിസിസി പ്രസിഡന്‍റ് ടി.എൻ. പ്രതാപൻ, മുൻ പ്രസിഡന്‍റ് ഒ. അബ്ദുറഹ്‌മാൻകുട്ടി, ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്‍റ് എം.കെ. അബ്ദുൾ സലാം, സി.ഒ. ജേക്കബ് തുടങ്ങിയ നേതാക്കൾ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സമരപ്പന്തലിലുണ്ടായിരുന്ന കോഫി ബോർഡ് സഹകരണ സംഘാംഗങ്ങളുടെ ഭാര്യമാരും കുട്ടികളും അടക്കമുള്ള കുടുംബാംഗങ്ങളോട് അദ്ദേഹം സംസാരിച്ചു. കോഫി ബോർഡ് പ്രസിഡന്‍റ് ഇ.എസ്. ജോജി, സെക്രട്ടറി എസ്എസ്. അനിൽകുമാർ, ഡയറക്ടർമാരായ സി. സുബ്രഹ്മണ്യൻ, സി.ഡി. സുരേഷ്, വി.എസ്. രഘു, വർഗീസ്, സഹകരണവേദി സെക്രട്ടറി പദ്മപാദൻനായർ എന്നിവർ ചേർന്ന് ഉമ്മൻ ചാണ്ടിയെ സ്വീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.