ഇടമലക്കുടിയിലേക്കു വെളിച്ചം വീശുന്നു
ഇടമലക്കുടിയിലേക്കു വെളിച്ചം വീശുന്നു
Friday, March 24, 2017 2:15 PM IST
ഇടമലക്കുടി: കഷ്ടപ്പാടുകളുടെയും പരാധീനതകളുടെയും കഥകൾ മാത്രം പറഞ്ഞിരുന്ന ഇടമലക്കുടിയിൽനിന്നു സന്തോഷ വർത്തമാനം. ഇല്ലായ്മകളുടെ ചരിത്രം തിരുത്തി ഇടമലക്കുടിയിലേക്കു വെളിച്ചമെത്തുന്നു.

സംസ്ഥാന സർക്കാരും സന്നദ്ധ സംഘടനകളും കെഎസ്ഇബി ജീവനക്കാരും ഒരേ മനസോടെ കൈകോർത്താണ് ഇടമലക്കുടിയിൽ വെളിച്ച വിപ്ലവം തീർക്കുന്നത്. കൊടുംവനത്തിനു നടുവിൽ മുതുവാൻ ഗോത്രവിഭാഗം വസിക്കുന്ന ഇടമലക്കുടിയിലേക്ക് ഏതാനും ആഴ്ചകൾക്കുള്ളിൽ വൈദ്യുതിയെത്തും. യാത്രാസൗകര്യങ്ങൾ തീരെ പരിമിതമായ ഇടമലക്കുടിയിൽ അതിസാഹസികമായ ശ്രമങ്ങളിലൂടെയാണു വൈദ്യുതി എത്തിക്കുന്നത്.

നിശ്ചയദാർഢ്യം

സർക്കാരിന്‍റെയും പ്രത്യേകിച്ചു വൈദ്യുതിമന്ത്രി എം.എം.മണിയുടെയും നിശ്ചയദാർഢ്യമാണ് ഇടമലക്കുടിയിലേക്കു വൈദ്യുതിയെത്താൻ വഴിയൊരുക്കിയത്. പിന്തുണയുമായി എസ്.രാജേന്ദ്രൻ എംഎൽഎയും മറ്റു ജനപ്രതിനിധികളും കൂടെനിന്നതോടെ ഉദ്യോഗസ്ഥർക്കും ആവേശമായി. ഒപ്പം ഇടുക്കി രൂപതയുടെ സാമൂഹ്യസേവന വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി (എച്ച്ഡിഎസ്)കൂടി കൈകോർത്തതോടെ വൈദ്യുതവിളക്ക് എന്ന സ്വപ്നത്തിലേക്കു ഇടമലക്കുടി ചിറകുവിരിക്കുകയായിരുന്നു.

സാഹസികം

പെട്ടിമുടി മുതൽ ഇടമലക്കുടി വരെയുള്ള ദുഷ്കരമായ പാതയിലൂടെ പരിചയസന്പന്നരായ ഡ്രൈവർമാർ ഓടിക്കുന്ന ജീപ്പുകൾ മാത്രമാണു സഞ്ചരിക്കാറുള്ളത്. മഴക്കാലത്ത് ജീപ്പ് യാത്രയും അസാധ്യമായി മാറും. ഈ പാതയിലൂടെ ഉപകരണങ്ങളും മറ്റും ഇടമലക്കുടിയിൽ എത്തിക്കുക എന്ന സാഹസിക ദൗത്യമാണു കെഎസ്ഇബി ഏറ്റെടുത്തത്.
ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റിയാണ് ഇടമലക്കുടിയിലെ 250ലേറെ വീടുകൾ വെദ്യുതീകരിക്കാനുള്ള അഞ്ചു ലക്ഷം രൂപ സമാഹരിച്ചു കെഎസ്ഇബിക്കു നൽകിയത്. ഹൈറേഞ്ച് ഡെവലപ്മെന്‍റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ, രൂപത പ്രൊക്യുറേറ്റർ ഫാ.ജോർജ് കുഴിപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ സ്വിറ്റ്സർലൻഡിലെ മലയാളി അസോസിയേഷനായ ലൈറ്റ് ഇൻ ലൈഫിൽനിന്നാണ് വൈദ്യുതീകരണത്തിനു പണം സമാഹരിച്ചു നൽകിയത്.

ഭൂഗർഭ ലൈൻ

മൂന്നാറിൽനിന്ന് 22 കിലോമീറ്റർ അകലെയുള്ള പെട്ടിമുടി വരെ ഇപ്പോൾ വൈദ്യുതി ലൈൻ നിലവിലുണ്ട്. ഇവിടെനിന്ന് 13.5 കിലോമീറ്റർ നീളത്തിൽ വനപാതയിലൂടെ കടന്നുവേണം ഇടമലക്കുടിയിലേക്കു വൈദ്യുതി എത്തിക്കാൻ. 4.78 കോടി മുടക്കി ഈ ഭാഗത്തു ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്ന ജോലിയാണു തകൃതിയായി നടക്കുന്നത്. ഇടമലക്കുടിയിലെ വീടുകളിൽ ആരു വയറിംഗ് നടത്തിക്കൊടുക്കുമെന്നതായിരുന്നു അടുത്ത പ്രശ്നം.

സ്വകാര്യ കരാറുകാരെ ഏല്പിച്ചാൽ ആദിവാസിക്കുടുംബങ്ങൾ കബളിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ ഗുണനിലവാരമില്ലാതെ വയറിംഗ് നടത്താനും ഇടയുണ്ട്. മാത്രമല്ല, ഇടമലക്കുടിയിൽ ജോലിക്കാരെ എത്തിക്കാൻ വൻതുകയും കൊടുക്കേണ്ടിവരും. ഇതൊഴിവാക്കാൻ കെഎസ്ഇബിയിലെ ജീവനക്കാർതന്നെ രംഗത്തുവന്നു.
||
കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ അംഗങ്ങളായ 38 ജീവനക്കാർ പ്രത്യേക ആനുകൂല്യങ്ങൾ ഒന്നും വാങ്ങാതെ ഇടമലക്കുടിയിൽ വന്നു താമസിച്ചു വയറിംഗ് നടത്തിക്കൊടുക്കാൻ തയാറായി. ആർ.ജ്യോതികുമാർ, വി.കെ.ഷൈജു എന്നിവരാണ് ഇവർക്കു നേതൃത്വം നൽകുന്നത്.

ഇഡ്ഢലിപാറക്കുടി, സൊസൈറ്റിക്കുടി, ആണ്ടവൻകുടി, നടുക്കുടി, അന്പലക്കുടി, കണ്ടത്തിൽകുടി, ഷെഡ്ഡുകുടി എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ കെഎസ്ഇബിയുടെ വൈദ്യുതി എത്തുന്നത്. ഇതിനായി ഇഡ്ഡലിപാറക്കുടി, സൊസൈറ്റിക്കുടി എന്നിവിടങ്ങളിൽ 100 കെവിഎ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചുകഴിഞ്ഞു. അഞ്ചു കിലോമീറ്റർ വിതരണലൈനും തയാറായി.

മാർച്ച് ഒടുവിൽ വൈദ്യുതി എത്തിക്കാനായിരുന്നു ശ്രമമെങ്കിലും കുറെ ദിവസങ്ങളായി കനത്ത മഴ പെയ്തതു പദ്ധതിയുടെ വേഗം കുറച്ചു. പോസ്റ്റും ട്രാൻസ്ഫോർമറും മറ്റും കൊണ്ടുവന്ന വാഹനങ്ങൾ പലേടത്തും താഴ്ന്നു. എങ്കിലും ഏപ്രിൽ പകുതിയോടെ ഇടമലക്കുടിയിൽ വൈദ്യുതി എത്തിക്കാനാകുമെന്നാണു കരുതുന്നത്.

സോളാർ വെളിച്ചവും

കൊടുംവനത്തിന്‍റെ ഉള്ളിലുള്ള പല കുടികളിലും ലൈൻ വലിച്ചു വൈദ്യുതി എത്തിക്കുക അസാധ്യമാണ്. ഈ കുടുംബങ്ങൾക്കായി അനർട്ടിന്‍റെ നേതൃത്വത്തിൽ സോളാർ വിളക്കുകളും പാനലുകളും മറ്റും വിതരണം ചെയ്തിട്ടുണ്ട്. 450ലേറെ വീടുകളിലേക്ക് അനർട്ട് ഉപകരണങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു.

അടിമാലി ഇലക്‌ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ എ. നസറുദീൻ, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനിയർ ജേക്കബ് കെ. ഈപ്പൻ, അസിസ്റ്റന്‍റ് എൻജിനിയർ ജയൻ, സബ് എൻജിനിയർ ജയൻ സ്കറിയ, ഓവർസിയർ പി.ആർ.മോഹനൻ എന്നിവരാണ് കെഎസ്ഇബിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. വൈദ്യുതി എത്തുന്നതോടെ ഇടമലക്കുടി പഞ്ചായത്തിന്‍റെ മുഖച്ഛായതന്നെ മാറുമെന്നാണു കരുതുന്നത്. സർക്കാരും ഉദ്യോഗസ്ഥരും സന്നദ്ധസംഘടനകളും ജനപ്രതിനിധികളും രാഷ്‌ട്രീയക്കാരും ഒരേ മനസോടെ കൈകോർത്താൽ അസാധ്യമെന്നു കരുതുന്ന പല പദ്ധതികളും നടക്കുമെന്നതിന്‍റെ ഉദാഹരണം കൂടിയാണ് ഇടമലക്കുടിയിലേക്ക് എത്തുന്ന വെളിച്ചം.

ജോണ്‍സണ്‍ പൂവന്തുരുത്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.