മണിമലയാറ്റിൽ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു
Saturday, March 25, 2017 11:52 AM IST
മല്ലപ്പള്ളി: മണിമലയാറ്റിൽ പാലത്തിനു സമീപമുള്ള തടയണയോടു ചേർന്ന ഭാഗത്തു കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ചങ്ങനാശേരി നെടുംകുന്നം പനയ്ക്കവയലിൽ മുരുകൻ-ഉഷാകുമാരി ദന്പതികളുടെ മകൻ മുകേഷ് കുമാർ (26), കറുകച്ചാൽ നെടുംകുന്നം കച്ചുവെട്ടി കോളനിയിൽ താമസക്കാരനായ തമിഴ്നാട് സ്വദേശി രാം (30) എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകുന്നേരം നാലോടെയാണ് ഇരുവരും കുളിക്കാനായി തടയണയ്ക്കു സമീപമെത്തിയത്. ആദ്യം കുളിക്കാനിറങ്ങിയ ആൾ ഒഴുക്കിൽപ്പെടുന്നതു കണ്ട് അടുത്തയാൾ രക്ഷിക്കാൻ ശ്രമിച്ചതാണ് ഇരുവരും മുങ്ങിമരിക്കാൻ കാരണമെന്ന് പറയുന്നു.


ഇരുവരും ഒഴുക്കിൽപ്പെടുന്നതു കണ്ട നാട്ടുകാർ കീഴ് വായ്പൂര് പോലീസിലും തിരുവല്ല ഫയർഫോഴ്സിലും വിവരമറിയിച്ചു. ഇതിനിടെ വിവരം അറിഞ്ഞെത്തിയ മൂന്നുപേർ ചേർന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. മണിമലയാറ്റിലെ മണൽവാരലിനേ തുടർന്ന് രൂപപ്പെട്ടിട്ടുള്ള കുഴികളിലാണ് ഇരുവരും അകപ്പെട്ടതെന്ന് കരുതുന്നു. മണിമലയാറ്റിൽ രൂപപ്പെട്ട കുഴികൾ ചെളി നിറഞ്ഞു കിടക്കുകയാണ്.

മൃതദേ ഹങ്ങൾ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.രാമുവിന്‍റെ ഭാര്യ ഉഷ. മക്കൾ: സെൽവകുമാർ, പ്രിയ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.