സ്മൈൽ ഹോംസ് പദ്ധതിയുമായി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ്
Thursday, March 30, 2017 12:31 PM IST
കൊച്ചി: പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) പദ്ധതിയെ അടിസ്ഥാനമാക്കി വീടുകൾ നിർമിക്കുന്നതിനായി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് /”സ്മൈൽ ഹോംസ്’ എന്ന പുതിയ വിഭാഗം ആരംഭിക്കുന്നു.

ഗുണമേന്മയുള്ള ഭവനങ്ങൾ കൈയിലൊതുങ്ങുന്ന വിലയ്ക്ക് ഒരുക്കുകയാണ് ലക്ഷ്യമെന്നു ചെയർമാൻ ഡോ. സി.ജെ. റോയി പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രമുഖ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് ഉപഭോക്തൃസൗഹൃദപരമായ വായ്പകൾ സമന്വയിപ്പിച്ച് കേന്ദ്ര സർക്കാരിന്‍റെ ഭവന പദ്ധതികൾ ഫലവത്താക്കുകയാണ് സ്മൈൽ ഹോംസിലൂടെ.

26.5 ലക്ഷം രൂപയിൽ ആരംഭിക്കുന്ന ഭവനങ്ങൾ സ്വന്തമാക്കാൻ കഴിയുന്ന പ്രത്യേക സ്കീമുകൾ ഒരുക്കിയിട്ടുണ്ടെന്നു മാനേജിംഗ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. ആദ്യഘട്ടത്തിൽ കേരളത്തിൽ 1000 വീടുകളും ബംഗളൂരുവിൽ 3000 വീടുകളുമാണ് സ്മൈൽ ഹോംസ് പദ്ധതി പ്രകാരം നിർമിക്കുന്നത്. ഇതിന് പുറമെ കേരളത്തിൽ 1500 അപ്പാർട്ട്മെന്‍റുകളും നിർമിക്കും. 450 കോടി രൂപയാണ് ഇതിനായി നിക്ഷേപിക്കുന്നത്. ഒതുക്കമുള്ളതും വിസ്തൃതവുമായ അറ്റാച്ച്ഡ് ബാത്ത് റൂമും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉൾപ്പെടെ ടൂ ബിഎച്ച്കെ( രണ്ടു ബെഡ് റൂം, ഹാൾ, കിച്ചൻ) അപ്പാർട്ട്മെന്‍റുകളാണ് സ്മൈൽ ഹോംസ് ഒരുക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.