പൗരസ്ത്യവിദ്യാപീഠത്തിൽ വൈദികർക്കു തുടർപരിശീലനം
Wednesday, July 26, 2017 11:57 AM IST
കോട്ടയം: വടവാതൂർ സെമിനാരിയുടെ സമീപത്തുള്ള രൂപതകളിൽ അജപാലന ശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന വൈദികരുടെ തുടർ പരിശീലനത്തിന് പൗരസ്ത്യവിദ്യാപീഠം അവസരമൊരുക്കും.

ആറുമാസം നീണ്ടുനില്ക്കുന്ന ഹ്രസ്വകാല പഠനപദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. എല്ലാമാസവും ഒന്നും മൂന്നും ചൊവ്വാഴ്ചകളിൽ രാവിലെ 9.30 മുതൽ ഒന്നു വരെയാണ് ക്ലാസ്. ഉച്ചഭക്ഷണം നൽകും.

ആദ്യ പഠനശിബിരം സെപ്റ്റംബറിൽ ആരംഭിക്കും. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹത്തിന്‍റെ ദൈവശാസ്ത്രത്തിലെ നവദർശനങ്ങളാണ് ചർച്ച ചെയ്യുന്നത്. പൗരസ്ത്യ വിദ്യാപീഠത്തിലെ വിശുദ്ധഗ്രന്ഥ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.


കോഴ്സിൽ പങ്കുചേരാൻ ആഗ്രഹിക്കുന്ന വൈദികർ ഓഗസ്റ്റ് 30-നു മുന്പായി andrewsm [email protected] എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണമെന്ന് പൗരസ്ത്യവിദ്യാപീഠം പ്രസിഡന്‍റ് ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.