ശബരിമലയിലെ പോലീസ് ക്രമീകരണങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകും
ശബരിമലയിലെ പോലീസ് ക്രമീകരണങ്ങൾക്ക് ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകും
Monday, October 23, 2017 1:23 PM IST
ശബരിമല: മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ പോലീസ് ഏർപ്പെടുത്തുന്ന സുരക്ഷാ സംവിധാനങ്ങൾക്കു പന്പയിലും സന്നിധാനത്തും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ നേതൃത്വം നൽകും.

ശബരിമല തീർഥാടനകാലത്തെ അഞ്ച് ഘട്ടങ്ങളായി തിരിച്ച് എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ മേൽനോട്ടത്തിലായിരുന്നു സുരക്ഷാ ക്രമീകരണം. എസ്പി റാങ്കിലുള്ളവർ സ്പെഷൽ ഓഫീസർമാരായി ഉണ്ടാകുന്പോൾ തന്നെ മേൽനോട്ടച്ചുമതലയ്ക്കാണ് ഐജി, എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ സന്നിധാനത്തും പന്പയിലും വിവിധ ദിവസങ്ങളിൽ ക്യാന്പ് ചെയ്യുന്നത്.

തീർഥാടത്തിന്‍റെ ആദ്യഘട്ടത്തിൽ നവംബർ 13 മുതൽ 15 വരെ എപി ബെറ്റാലിയൻ എഡിജിപി സുധീഷ്കുമാറും തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമും സന്നിധാനത്തെയും പന്പയിലെയും പോലീസ് സേനയ്ക്കു നേതൃത്വം നൽകും. 17 മുതൽ 19 വരെ എറണാകുളം റേഞ്ച് ഐജി പി. വിജയനും 20 മുതൽ 26 വരെ തൃശൂർ റേഞ്ച് ഐജി എം. ആർ. അജിത്കുമാറും ഡിസംബർ ഒന്നു മുതൽ മൂന്നു വരെ പോലീസ് ഹെഡ്ക്വാർട്ടേഴ്സ് ഐജി ദിനേന്ദ്ര കശ്യപും അഞ്ചു മുതൽ ഏഴു വരെ ക്രൈംസ് ഐജി എസ്. ശ്രീജിത്തും എട്ടു മുതൽ 10 വരെ ഇന്‍റേണൽ സെക്യൂരിറ്റി ഡിഐജി സ്പർജൻകുമാറും 15 മുതൽ 17 വരെ എപി ബെറ്റാലിയൻ ഡിഐജി കെ. ഷഫീൻ അഹമ്മദും 22 മുതൽ 24 വരെ ഇന്‍റലിജൻസ് ഐജി ബൽറാംകുമാർ ഉപാധ്യായും 29 മുതൽ ജനുവരി 1 വരെ സെക്യൂരിറ്റി ഐജി ജി. ലക്ഷ്മണനും ആറു മുതൽ എട്ടു വരെ ക്രൈംസ് സെക്കൻഡ് ഐജി ഇ. ജയരാജും ക്രമീകരണങ്ങൾ നിയന്ത്രിക്കും.

മകരവിളക്ക് തീർഥാടനകാലത്ത് ജനുവരി 13 മുതൽ 15 വരെ പോലീസ് ചീഫ് കോർഡിനേറ്റർ എപി ബെറ്റാലിയൻ എഡിജിപി സുധീഷ്കുമാറും കോർഡിനേറ്റർ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമും പന്പയിലും ശബരിമലയിലും പോലീസിന്‍റെ പ്രവർത്തനത്തിനു നേതൃത്വം നല്കും.
മുൻകാലങ്ങളിൽനിന്നും വ്യത്യസ്ഥമായി ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം പന്പയിലും ശബരിമലയിലും ഉണ്ടാകണമെന്നും കേന്ദ്രസേനകളുടെ പ്രവർത്തനങ്ങളെ ഐജിമാർ ഏകോപിപ്പിക്കുകയും സംസ്ഥാനപോലീസും കേന്ദ്രസേനയുമായി തർക്കങ്ങൾ ഉണ്ടാകാതിരിക്കാൻ നോക്കണമെന്നും നിർദേശം ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥർക്കു തന്നെ ശബരിമല ഡ്യൂട്ടി നൽകിക്കൊണ്ടുള്ള ഉത്തരവിറങ്ങിയിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.