വൈറസ്ഭീതിയിൽ ജനം: മുട്ടിലിഴഞ്ഞു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
വൈറസ്ഭീതിയിൽ ജനം: മുട്ടിലിഴഞ്ഞു വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്
Thursday, May 24, 2018 1:55 AM IST
ആലപ്പുഴ: നിപ്പാ വൈറസ് ഭീതിയിൽ കേരളം തുടരുന്പോൾ ഫലപ്രദമായ പ്രതിരോധപ്രവർത്തനങ്ങൾ രൂപപ്പെടുത്തേണ്ട, ആലപ്പുഴയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ബാലാരിഷ്ടതയിൽ തുടരുന്നു. പൂനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സാറ്റലൈറ്റ് സെന്‍ററായ ഇവിടെ അതീവഗുരുതരസ്വഭാവമുള്ള പരിശോധനകൾ നടത്താറില്ല. ബയോസേഫ്റ്റി ലെവൽ-2 വരെയുള്ള വൈറസുകളുടെ പരിശോധനകളും സാധാരണ ലാബ് പരിശോധനകളും മാത്രമാണിപ്പോൾ നടക്കുന്നത്. മറ്റു പരിശോധനകൾക്കായി പൂനെയിലും മണിപ്പാലിലുമുള്ള ലാബുകളെയാണ് ആശ്രയിക്കുന്നത്.

റാബിസ് അടക്കമുള്ള വൈറസുകളുടെ പരിശോധന പോലും ഇവിടെ നടക്കുന്നില്ല.കഴിഞ്ഞ എൽഡിഎഫ് ഭരണകാലത്ത് ആലപ്പുഴ മെഡിക്കൽ കോളജിന്‍റെ ഇ-ബ്ലോക്കിലെ താത്കാലിക സംവിധാനത്തിൽ തുടങ്ങിയതാണ് സ്ഥാപനം. പുതിയ കെട്ടിടത്തിന്‍റെ നിർമാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. 2017 സെപ്റ്റംബറിൽ പണി പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.

ഇതോടൊപ്പം1999-ൽ ആരംഭിച്ച കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസ് എന്ന സ്ഥാപനമാകട്ടെ മരണക്കിടക്കയിലും. ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വന്നതോടെ ഇതിന്‍റെ പ്രാധാന്യം നഷ്ടപ്പെടുകയായിരുന്നു. ഉള്ള ജീവനക്കാരെ നഗരസഭയിലെ കൊതുകുസാന്ദ്രത പഠിക്കാൻ നിയോഗിച്ചിരിക്കുകയാണെന്നു പറയപ്പെടുന്നു.

മെഡിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്ടുമെന്‍റിന്‍റെ കീഴിലായിരുന്ന ഈ ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് ആരോഗ്യവകുപ്പിനും പിന്നീട് മെഡിക്കൽ കോളജിനും കൈമാറി. 2014-ൽ അന്നത്തെ സർക്കാർ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിക്ക് കൈമാറാൻ തീരുമാനിച്ചു. ഇതുവരെയും ഒന്നും നടന്നില്ലെന്നുമാത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.