മാർ ഈവാനിയോസ് പഠിപ്പിച്ചതു ദൈവ സമ്പാദനം: കർദിനാൾ മാർ ക്ലീമിസ് ബാവ
മാർ ഈവാനിയോസ് പഠിപ്പിച്ചതു ദൈവ സമ്പാദനം: കർദിനാൾ മാർ ക്ലീമിസ് ബാവ
Monday, June 25, 2018 1:31 AM IST
തിരുവനന്തപുരം: ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്ത നമ്മെ പഠിപ്പിച്ചത് ദൈവ സമ്പദനമാണെന്നു മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രചിച്ച ഗാനം അടങ്ങിയ മാർ ഈവാനിയോസ് പ്രാർഥനാ ഗാനങ്ങളുടെ ഓഡിയോ സിഡി- ഗിരിദീപം പ്രകാശനം പട്ടം സെന്‍റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ദൈവ സമ്പാദനം എന്ന ജീവിതസപര്യ അനേകരുടെ ജീവിതങ്ങളിലേക്കു പകർന്നു നൽകുന്നതിനും അദ്ദേഹത്തിനു സാധിച്ചു. ദൈവത്തോടു അടുത്തു നിൽക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നില്ല. മാർ ഈവാനിയോസ് പകർന്നു നൽകിയ വെളിച്ചം ഇപ്പോഴും അനേകർക്കു ചൈതന്യം പകർന്നു നൽകുന്നു. മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെക്കുറിച്ച് ഒരു പ്രാർഥനാഗീതം ഒരുക്കാൻ താത്പര്യമറിയിച്ചപ്പോൾ സംഗീത സംവിധായകൻ എം.ജയചന്ദ്രൻ എല്ലാ പിന്തുണയുമായി ഒപ്പം നിന്നു. മാർ ഈവാനിയോസ് കോളജിൽ പഠിച്ച ജയചന്ദ്രൻ ഒരു പൂർവ വിദ്യാർഥി എന്ന നിലയിൽ വലിയ ഔദാര്യമാണ് കാണിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പ്രാർഥനാ ഗാനങ്ങളുടെ ഓഡിയോ സീഡി ഗായിക ചിത്രയ്ക്കു നൽകി പ്രകാശനം നിർവഹിച്ചു. മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെക്കുറിച്ചുള്ള ഭക്തിഗാന ആൽബത്തിൽ പാടിയത് ഏറെ സന്തോഷത്തോടെയാണെന്നു പറഞ്ഞ കെ.എസ്.ചിത്ര കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ രചിച്ച മനസിൻ മഹസേ ഈവാനിയോസേ.. എന്ന ഗാനം പാടി. ആൽബത്തിലും കെ.എസ്.ചിത്രയാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.


എട്ടു ഗാനങ്ങളുള്ള ആൽബത്തിലെ എല്ലാ ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നത് എം. ജയചന്ദ്രനാണ്. കെ.എസ്. ചിത്രയ്ക്കു പുറമേ വിജയ് യേശുദാസ്, വിധു പ്രതാപ്, മധു ബാലകൃഷ്ണൻ, ശ്രേയ ജയദീപ്, സുധീപ് കുമാർ എന്നിവരും ഗിരിദീപം പ്രാർഥനാഗാന ആൽബത്തിൽ പാടിയിട്ടുണ്ട്. മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കു പുറമേ വയലാർ ശരത്ചന്ദ്രവർമ, ഫാ. മൈക്കിൾ പനച്ചിക്കൽ, ഫാ. വിൽസണ്‍ തട്ടാരുതുണ്ടിൽ, ഷൈല തോമസ് എന്നിവരും ഗാനങ്ങൾ രചിച്ചിട്ടുണ്ട്. മാർ ഈവാനിയോസിലെ തന്നെ പൂർവവിദ്യാർഥികളാണ് വയലാർ ശരത്ചന്ദ്രവർമയും വിധു പ്രതാപും. ആർബത്തിന്‍റെ റിക്കാർഡിംഗും ചിത്രീകരണവും ചെന്നൈയിലെ ഒരു സ്റ്റുഡിയോയിലാണ് നിർവഹിച്ചത്.

സംഗീത ആൽബത്തിന്‍റെ പ്രകാശനത്തോടനുബന്ധിച്ച് എം. ജയചന്ദ്രൻ, കെ.എസ്. ചിത്ര, വിധു പ്രതാപ്, ശ്രേയ ജയദീപ്, സുധീപ് കുമാർ തുടങ്ങിയവർ പങ്കെടുത്ത സംഗീത നിശയും അരങ്ങേറി.

ഫാ.വിൽസണ്‍ തട്ടാരുതുണ്ടിൽ സ്വാഗതം ആശംസിച്ചു. ചടങ്ങിൽ പങ്കെടുക്കുന്നതിന് മലങ്കര കത്തേലിക്കാ സഭയുടെ കൂരിയ ബിഷപ്പും യൂറോപ്പ്-ഓഷ്യാനിയ അപ്പസ്തോലിക് വിസിറ്റേറ്ററുമായ യൂഹാനോൻ മാർ തിയോഡേഷ്യസ്, മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പ, മോണ്‍.വർക്കി ആറ്റുപുറത്ത്, കേന്ദ്ര സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജാൻസി ജയിംസ് തുടങ്ങിയവർ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.