ഗുജറാത്ത്: ബിജെപി ഒളിച്ചോടുന്നുവെന്നു കോൺഗ്രസ്
ഗുജറാത്ത്: ബിജെപി ഒളിച്ചോടുന്നുവെന്നു കോൺഗ്രസ്
Monday, October 23, 2017 12:34 PM IST
ന്യൂഡൽഹി: ഗുജറാത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാതെ ബിജെപി ഒളിച്ചോടുകയാണെന്ന് കോൺഗ്രസ്. അവസാനസമയം പ്രഖ്യാപനങ്ങൾ നടത്തി ജനങ്ങളെ സോപ്പിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. ബിജെപിക്കൊപ്പം കൂടി കമ്മീഷനും തെരഞ്ഞെടുപ്പ് വൈകിക്കുകയാണ്.

ഭരണഘടനാപരമായി ഉത്തരവാദിത്വമുള്ള തെരഞ്ഞെടുപ്പു കമ്മീഷൻ എത്രയും വേഗം തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കണമെന്ന് കോൺഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

തെരഞ്ഞെടുപ്പുകമ്മീഷനോട് ജനങ്ങൾക്ക് ആവശ്യപ്പെടാൻ സാധിക്കില്ല, അപേക്ഷിക്കാൻ മാത്രമല്ലേ സാധിക്കൂയെന്ന് കോൺഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പുസമയത്ത് വീണ്ടും വോട്ടെണ്ണാൻ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒറ്റത്തവണമാത്രമേ വോട്ടെണ്ണൂയെന്ന് കമ്മീഷൻ പറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.


ഗുജറാത്ത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് പ്രധാനമന്ത്രി ഗുജറാത്തിൽ ക്യാന്പ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുന്പ് മോദി വാഗ്ദാനങ്ങൾ നല്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.