തി­രു­വ­ന­ന്ത­പുരം: രാ­ഷ്ട്ര­പ­തി­ക്കെ­തി­രേ സു­പ്രീം­കോ­ട­തി­യെ സ­മീ­പി­ച്ച കേ­ര­ള സര്‍­ക്കാ­രി­ന്‍റെ ന­ട­പ­ടി­യില്‍ പ്ര­തി­ക­ര­ണ­വു­മാ­യി ഗ­വര്‍­ണര്‍ ആ­രി­ഫ് മു­ഹമ്മ­ദ് ഖാന്‍. വ്യ­ക്തി­കള്‍ക്കും സ്ഥാ­പ­ന­ങ്ങള്‍ക്കും കോ­ട­തി­യെ സ­മീ­പി­ക്കാന്‍ അ­ധി­കാ­ര­മുണ്ട്.

അ­തില്‍ ത­നി­ക്ക് അ­സ്വാ­ഭാ­വിക­ത­യൊന്നും തോ­ന്നു­ന്നില്ല. ഇക്കാര്യത്തിൽ തീ­രു­മാ­ന­മെ­ടു­ക്കേണ്ട­ത് സു­പ്രീം­കോ­ട­തി­യാ­ണെന്നും ഗ­വര്‍­ണര്‍ പ്ര­തി­ക­രിച്ചു.

രാഷ്ട്രപതി ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്നത് ചൂണ്ടിക്കാട്ടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവർണറെയും കക്ഷി ചേർത്താണ് കേരളം റിട്ട് ഹർജി നൽകിയിരിക്കുന്നത്.