Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മുല്ലപ്പെരിയാർ: കാര്യങ്ങളറിയാം, പക്ഷേ സർക്കാർ മൗനം
കട്ടപ്പന: മുല്ലപ്പെരിയാർ ഡാമിൽ സുപ്രീംകോടതി അനുവദിച്ചതിൽ കൂടുതൽ ജലം സംഭരിച്ചുനിർത്തുകയും ജലനിരപ്പിന്റെ യഥാർഥ സ്ഥിതി മറച്ചുവയ്ക്കുകയും ചെയ്ത തമിഴ്നാടിന്റെ നടപടിയിൽ സംസ്ഥാന സർക്കാർ നയം വ്യക്തമാക്കാതെ ഒളിച്ചുകളിക്കുന്നു. അണക്കെട്ടിൽ 144 അടിയോളം വെള്ളം സംഭരിക്കുകയും മുന്നറിയിപ്പു കൂടാതെ കേരളത്തെ പ്രളയത്തിലാക്കി ഡാം തുറന്നു വിടുകയും ചെയ്തത് ഇന്നലെ തെളിവു സഹിതം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനോടു പ്രതികരിക്കാൻ ഇടുക്കി ജില്ലാ ഭരണകൂടമോ സംസ്ഥാന സർക്കാരോ തയാറായിട്ടില്ല.
ഡാമിൽ പരിധി ലംഘിച്ചു ജലം ശേഖരിച്ചതും തോന്നിയപടി സ്പിൽവേ ഷട്ടറുകൾ തുറന്നു വച്ചതുമൊക്കെ ഡാമിന്റെ സുരക്ഷാ ചുമതലയുള്ള പോലീസ് യഥാസമയം കേരളത്തിന്റെ ഭരണാധികാരികളെ അറിയിച്ചിട്ടുള്ളതായാണു പുറത്തുവരുന്ന വിവരം. ഇടുക്കി ജില്ലാ പോലീസ് ചീഫിനാണ് വിവരങ്ങൾ ആദ്യം കൈമാറുന്നത്.
അദ്ദേഹം ജില്ലാ കളക്ടർക്കും ബന്ധപ്പെട്ട മറ്റ് ഉന്നതർക്കും വിവരം കൈമാറിയിട്ടുണ്ട്. ഓഗസ്റ്റ് 14നു പെയ്തിറങ്ങിയ പെരുമഴയിൽ കുത്തൊഴുക്കാണ് ഡാമിലേക്കുണ്ടായത്. 142 അടിവരെ വെള്ളം സംഭരിച്ചു കേമത്തം കാണിക്കാനിരുന്ന തമിഴ്നാടിന്റെ എല്ലാ കണക്കുകൂട്ടലുകളും ഈ പെരുമഴ തെറ്റിച്ചു.
തമിഴ്നാട് പ്രതീക്ഷിച്ചതിനേക്കാൾ വേഗം വെള്ളം കുതിച്ചുയർന്നു. ഇതോടെ ഡാമിലെ ജലനിരപ്പ്, ഡാമിലേക്ക് ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ്, ഷട്ടർ തുറന്നതിന്റെ വിവരം, പെരിയാറിലേക്ക് ഒഴുക്കിയ വെള്ളത്തിന്റെ അളവ് എന്നിവയുടെ യാഥാർഥ്യം പുറത്തുവിടാതെ കള്ളക്കണക്കുണ്ടാക്കി അവർ കേരളത്തിനു നൽകുകയായിരുന്നു.
തമിഴ്നാട് നൽകുന്ന കണക്ക് വെള്ളംതൊടാതെ വിഴുങ്ങുക മാത്രമാണ് പലപ്പോഴും കേരളത്തിലെ ഉദ്യോഗസ്ഥർ ചെയ്യുന്നത്. ഡാമിലെ ജലനിരപ്പ് അറിയാനുള്ള യാതൊരു സംവിധാനവും കേരളത്തിനില്ല. ഉണ്ടെന്ന് ഇറിഗേഷൻ വകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും എവിടെയാണ് വാട്ടർ ലെവൽ റീഡിംഗ് യന്ത്രം സ്ഥാപിച്ചിട്ടുള്ളതെന്ന് ഇവർ വ്യക്തമാക്കുന്നില്ല. കാലപ്പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് കുറച്ചു നിർത്തണമെന്നു കേരളം വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്. എന്നാൽ, 142 അടിവരെയാകാം എന്ന സുപ്രീംകോടതി ഉത്തരവിന്റെ ബലത്തിൽ പരമാവധി ജലം സംഭരിച്ചു നിർത്തി കേരളത്തെ വെല്ലുവിളിക്കാനുള്ള ശ്രമമാണ് ഇത്തവണയും തമിഴ്നാട് നടത്തിയത്.
കേരളത്തിൽ മഴ ശക്തമാകുകയും ഡാമിൽ ജലനിരപ്പ് ഉയരുകയും ചെയ്തപ്പോൾ തമിഴ്നാടിനു കൂടുതൽ വെള്ളം കൊണ്ടുപോകാമായിരുന്നു. 140 അടിയിലേക്കു വെള്ളം കുതിച്ചുയർന്നപ്പോഴെങ്കിലും സ്പിൽവേ തുറക്കാമായിരുന്നു. ഇതിനു തമിഴ്നാട് തയാറാകാതെ വന്നതോടെയാണ് ജലനിരപ്പ് 144 അടിയിലേക്കു കുതിച്ചുയർന്നത്. ഇതോടെ പകച്ചുപോയ തമിഴ്നാട് ഉദ്യോഗസ്ഥർ സ്പിൽവേ ഷട്ടറുകൾ തോന്നിയപടി തുറക്കുകയായിരുന്നു. ഇതുവഴി വെള്ളം കുതിച്ചൊഴുകി എത്തിയപ്പോൾ ഇടുക്കി സംഭ രണിയുടെ ചെറുതോണിയിലെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ടിവന്നു. ഇതിനെതിരേ നടപടി സ്വീകരിക്കാതെ തമിഴ്നാടിന്റെ ചെയ്തികളെ സംരക്ഷിക്കുന്ന നിലപാടാണ് ഇപ്പോൾ ഭരണകൂടം കൈക്കൊണ്ടിട്ടുള്ളത്.
മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് അറിയാനുള്ള സംവിധാനം കേരളത്തിനും വേണ്ടതാണ്. ഇത് ഇനിയും ഇല്ലാത്തതിന്റെ ജാള്യത മറച്ചുവയ്ക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഇന്നലെ കേരളത്തിന്റെ ഒരു ഇറിഗേഷൻ ഉദ്യോഗസ്ഥൻ ദീപിക ലേഖകനെ ഫോണിൽ ബന്ധപ്പെട്ടു ജലനിരപ്പ് സംബന്ധിച്ചു ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങൾ ആരാഞ്ഞു. ഇവരുടെ പക്കൽ ഇതുസംബന്ധിച്ചു യാതൊരു വിവരങ്ങളും രേഖകളും ഇല്ലെന്നതിന്റെ സൂചനയാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
പിണറായി ചിരിക്കുന്നു
കേരളത്തിലെ 11 ജില്ലകളിലെ തദ
ഇക്കുറിയും പാലായിൽ തീ പാറും
അര നൂറ്റാണ്ടിലേറെ, തുടർച്ചയായ 12 തെരഞ്ഞെടുപ്പുകളി
ഇക്കുറിയും പാലായിൽ തീ പാറും
അര നൂറ്റാണ്ടിലേറെ, തുടർച്ചയായ 12 തെരഞ്ഞെടുപ്പുകളി
പോരു തുടരാൻ പ്രതിപക്ഷം; വഴങ്ങാതെ ഭരണപക്ഷം
ഒരു പ്രമേയത്തിലൂടെ എല്ലാം പരിഹരിക്കാമെന്നാണു
അപകടം അരികിലുണ്ട്!
എസ്പിഐ കോഡും നന്പരുമൊക്കെയുണ്ടെങ്കിലും ഇതിനു ചേർന്ന രീതിയിലല്ല പ്ലാസ്റ്റിക് ഉ
ആദ്യ സർക്കാർ നിലംപൊത്തിയിട്ട് 60 വർഷം
ഐക്യ കേരളത്തിലെ ആദ്യ സർക്കാർ അധികാരത്തിൽനിന്നു പുറ
ചിരിക്കുന്നവർ അറിയാൻ
ബിജെപി ആർത്തുചിരിക്കുകയാണ്. കേന്ദ്ര
കള്ളവുമുണ്ട്, ചതിയുമുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനുശേഷം കോ
കള്ളവുമുണ്ട്, ചതിയുമുണ്ട്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനുശേഷം കോ
ജീവന്മരണ പോരാട്ടം കഴിഞ്ഞു, എൽവിൻ ഗോൾഡൻ ബേബി
കോട്ടയം: ആറു മാസം നീണ്ട കളിക്കൊടുവിൽ ചുവപ്പുകാർഡ് വാങ്ങി മരണം ഒൗ
പിടിച്ചെടുക്കേണ്ടതു സമാധാനം
ഡല്‍ഹിഡയറി / ജോർജ് കള്ളിവയലിൽ
അഭിനന്ദൻ വർധമാൻ, ബാലാകോട്ട്, മിഗ് 2
സഹപാഠികൾ എഴുതുകയാണ്; നനവുള്ള സ്നേഹാക്ഷരങ്ങൾ
കൊച്ചി: അവർ പകർത്തിയെഴുതുന്നതു വെറും അക്ഷരങ്ങളല്ല,
നെല്ലറയുടെ നാട്ടിൽ കർഷകജാഥയ്ക്കു സ്വീകരണം
ആലപ്പുഴ: കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ദീപിക ഫ്രണ
ഈ റിക്കാര്‍ഡും ഇനി വിരാട് കോഹ്ലിയുടെ പേരില്‍!
ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഒരുപോലെ ബാറ്റുചെയ്യാന്‍ കഴിവുള്ള പ്രതിഭയാണ് ഇന്ത്യന്‍ ടീം നായക
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണി
നായകർ നയിച്ചു, രോഹിത് ചിരിച്ചു, മുംബൈ വിജയവഴിയിൽ
മുംബൈ: വിരാട് കോഹ്ലിയുടെ പോരാട്ടം പാഴായപ്പോൾ മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണി
തിരിച്ചൂവരവില്‍ കിരീടം കണ്ണുനട്ട് രാജസ്ഥാന് റോയല്‍സ്
വിലക്കിനെത്തുടര്‍ന്നുള്ള രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം രാജസ്ഥാന് റോയല്‍സ് ഐപിഎലില്‍ വീണ്ടുമെത്തുമ
ചൈന: മാവോ സേദൂംഗ് മുതൽ ഷി ചിൻപിംഗ് വരെ
1976-78: ഹുവ ഗുവോ ഫെംഗ്. മാവോയ് ക്കുശേഷം പാർട്ടി നേതൃത്വവും ഭരണസാരഥ്യവും പിടിച്ച
ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
Latest News
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
Latest News
ആലപ്പുഴയിൽ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു
മുംബൈയ്ക്കു വീണ്ടും തോൽവി; ഡൽഹിക്കു ജയം
പൂനം മഹാജന് സീറ്റ് നിഷേധിച്ച് ബിജെപി
ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കർ ആക്രമിച്ച് ഹൂതി വിമതർ
ആപ്പിലായി ഇപി; കൺവീനർ സ്ഥാനം തെറിച്ചേക്കും?
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top