Letters
കാട്ടാനശല്യം: ശാശ്വത പരിഹാരം ഉണ്ടാവണം
Saturday, August 19, 2017 12:27 PM IST
ഇടുക്കി ജില്ലയിലേയും മലബാറിലേയും വനങ്ങളോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിലെ കർഷകർ കാട്ടാന, കാട്ടുപന്നി, കടുവ, കുരങ്ങ് തുടങ്ങിയ വന്യമൃഗങ്ങളുടെ ശല്യം മൂലം ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. ഇതിന്‍റെ പൂർണ ഉത്തരവാദിത്വം വനംവകുപ്പിനു തന്നെയാണ്.

വനമായി കിടന്നിരുന്ന പുൽമേടുകളും മറ്റും സാമൂഹിക വനവത്ക്കരണത്തിന്‍റെ ഭാഗമായി ഗ്രാന്‍റീസും തേക്കുതോട്ടങ്ങളുമായി മാറിയതോടെ ആവശ്യത്തിനു ഭക്ഷണവും വെള്ളവും ലഭിക്കാതെ ആന ഉൾപ്പെടെയുള്ള മൃഗങ്ങൾ നാട്ടിലേക്കിറങ്ങുകയും കൃഷിയും വീടുകളും നശിപ്പിക്കുകയും ചെയ്യുന്നു. നൂറുകണക്കിന് ആളുകളെ കൊല്ലുകയും വളരെയധികം പേരെ മാരകമായി പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, വനംവകുപ്പ് നാമമാത്രമായ നഷ്‌ടപരിഹാരമേ നൽകുന്നുള്ളൂ.

ഇടുക്കിയിലെ ശാന്തൻപാറ, രാജകുമാരി, ബൈസൻവാലി, മറയൂർ, മാങ്കുളം, മൂന്നാർ, കാന്തല്ലൂർ, ചിന്നക്കനാൽ, ആനയിറങ്കൽ തുടങ്ങിയ പ്രദേശങ്ങളിലാണു കാട്ടാനകളുടെ ആക്രമണം കൂടുതലായുള്ളത്. കുംകി ആനകളെക്കൊണ്ടു കാട്ടാനകളെ ഉൾവനത്തിലേക്കു കടത്തിവിട്ടാലും വീണ്ടും തിരിച്ചുവരുന്നതിനു നിയമതടസമൊന്നുമില്ലല്ലോ.

വനങ്ങളിൽ നിന്നു കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ കൃഷികൾ നശിപ്പിക്കുകയാണ്. കഴിഞ്ഞ ഗവൺമെന്‍റിന്‍റെ കാലത്തു പന്നികളെ വെടിവയ്ക്കാൻ അനുവാദം കൊടുത്തെങ്കിലും "മുലയൂട്ടുന്ന’ പന്നികളെ വെടിവയ്ക്കാൻ പാടില്ലാത്ത വിചിത്രമായ നിയമം കാരണം പന്നികളെ നശിപ്പിക്കാൻ കഴിയുന്നില്ല. പുലിയും കടുവയും നാട്ടിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നു ഭക്ഷിക്കുകയാണ്.

കർഷകരുടെ വരുമാനമാർഗമാണു നഷ്‌ടപ്പെടുന്നത്. വനങ്ങളിൽ മുളയും പ്ലാവ് തുടങ്ങിയ ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കുകയും വേനൽക്കാലത്തു മൃഗങ്ങൾക്ക് ആവശ്യമായ കുടിവെള്ളം ഉറപ്പുവരുത്തുകയും ചെയ്താൽ വന്യമൃഗങ്ങളുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയും. ഗവൺമെന്‍റ് ആവശ്യമായ നടപടികൾ സ്വീകരിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം.

ബെന്നി വാളികുളം, ഉപ്പുതറ