Letters
റോഡ് സേഫ്റ്റി വിംഗ് രൂപീകരിക്കണം
Sunday, September 10, 2017 10:00 AM IST
സംസ്ഥാനത്തു റോഡപകടങ്ങൾ വർധിക്കുകയും അപകടത്തിൽപ്പെടുന്ന ഹതഭാഗ്യർക്കു യഥാസമയം വൈദ്യസഹായം ലഭിക്കാതെ മരിക്കുകയും ചെയ്യുന്ന സംഭവങ്ങൾ കൂടിവരികയും ചെയ്യുന്നു. രാത്രികാലങ്ങളിൽ രക്ഷാപ്രവർത്തകർ അപകടത്തിൽപ്പെടുന്നവരെയും കൊണ്ട് ആശുപത്രികളിലെത്തുന്പോൾ അടിയന്തര ചികിത്സ നൽകാൻ വിസമ്മതിക്കുന്ന സംഭവങ്ങളും വർധിക്കുന്നു.

ഈ വിഷയത്തിൽ സംസ്ഥാന സർക്കാരും മനുഷ്യാവകാശ പ്രവർത്തകരും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കോടികൾ മുടക്കി റോഡുകൾ ആധുനീകരിക്കുന്നു.

എന്നാൽ, സുരക്ഷാ സംവിധാനങ്ങളിലും രക്ഷാപ്രവർത്തനമാർഗങ്ങളിലും ആധുനികവത്ക്കരണം ഇനിയും നടക്കേണ്ടതുണ്ട്. പോലീസ് ഡിപ്പാർട്ടുമെന്‍റിന്‍റെ കീഴിൽ റോഡ് സേഫ്റ്റി വിംഗ് രൂപീകരിക്കണം. പ്രധാനപാതകളും അപകടസാധ്യത കൂടിയ മേഖലകളും 24 മണിക്കൂറും നിരീക്ഷിക്കാൻ സാധ്യമാവുംവിധം സിസിടിവി വലയത്തിലാക്കണം. ഇതിനായി പോലീസ് സ്റ്റേഷൻ കൺട്രോൾ റൂം ആരംഭിക്കണം.

ഇതോടൊപ്പം ആക്സിഡന്‍റ് കെയർ യൂണിറ്റ് രൂപീകരിച്ച് റോഡ് ആംബുലൻസ് സർവീസും തുടങ്ങണം. പത്തുകിലോമീറ്റർ ചുറ്റളവിൽ 24 മണിക്കൂറും സേവനം നൽകുന്ന ഈ സംവിധാനത്തിൽ പ്രത്യേക പരിശീലനം ലഭിച്ച പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാവണം. അപകടത്തിൽപ്പെടുന്നവർക്കു വൈദ്യസഹായം നൽകുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ തടയുന്നതിനും ഇതു സഹായകരമാണ്. ഇതിനാവശ്യമായ തുക വാഹന സേഫ്റ്റി സെസ് വഴി കണ്ടെത്താവുന്നതാണ്.

ബിനോയി ജോസഫ്, സെന്‍റ് ജോൺസ് എച്ച്എസ് കുറുമണ്ണ്