Letters
സീരിയൽ എന്ന തട്ടിപ്പ്
Saturday, May 20, 2017 11:50 AM IST
സ്വസ്ഥതയും സാമാധാനവും നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഇന്നത്തെ രാ‌ഷ്‌‌ട്രീയാതിപ്രസരവും അതു വളർത്തി വലുതാക്കിയ പുതിയ വ്യവസ്ഥിതിയുമാണ് നമ്മുടെ നാടിന്‍റെ ഇന്നത്തെ ശാപം. എല്ലാത്തരത്തിലും എല്ലാ തലങ്ങളിലും സ്വസ്ഥത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ സാഹചര്യത്തിൽ മാനസിക ഉല്ലാസത്തിനായി നാം കണ്ടെത്തുന്ന മാർഗങ്ങൾ പലതുണ്ട്. സിനിമ, നാടകം, സീരിയൽ, ഗാനമേള, സർക്കസ്, നൃത്തം മുതലായ കലകൾ കുറെ സമയത്തേക്കെങ്കിലും മാനസികോല്ലാസം നൽകുന്നു. ഇപ്പോൾ എല്ലാം വീട്ടിലിരുന്നു കാണാനായി ടെലിവിഷനുണ്ട്.

ടെലിവിഷൻ വിഭവങ്ങളുടെ മുൻനിരയിൽ നിൽക്കുന്നതോ സീരിയലുകളും. തുടങ്ങിയാൽ പിന്നെ മൂന്നു തലമുറ കഴിഞ്ഞേ പല സീരിയലുകളുടെയും എപ്പിസോഡുകൾ അവസാനിക്കൂ. മാനസികോല്ലാസത്തിനുവേണ്ടി സീരിയൽ കാണാനിരിക്കുന്നവരിൽ ഭൂരിപക്ഷവും അതു പൂർണമാകും മുന്പേ ടിവി ഓഫാക്കുകയാണ് പതിവ്. അത്രമാത്രം അരോചകമാണ് ഇന്നത്തെ സീരിയലുകൾ. അര മണിക്കൂറാണു സീരിയലിന്‍റെ ദൈർഘ്യമെങ്കിൽ മൂന്നോ നാലോ ഭാഗങ്ങളിലായി അഞ്ച് മിനിറ്റ് സംഭാഷണങ്ങളും രണ്ട് മിനിറ്റ് പശ്ചാത്തല സംഗീതവും ബാക്കി വിവിധ തരത്തിലുള്ള പരസ്യങ്ങളും.

ഒരു പരിധി വരെ ഈ ശിക്ഷകൾ സഹിക്കാം. എന്നാൽ സഹിക്കാനാവാത്ത ചിലതുണ്ട്. സ്ത്രീകളുടെ മനസിൽ നൊന്പരമുണ്ടാക്കാൻ പാകത്തിൽ സ്ത്രീ കഥാപാത്രങ്ങളെ കരയിപ്പിക്കുക മാത്രമല്ല ചെയ്യുന്നത്. കുരുന്നു കുഞ്ഞുങ്ങളെയും കരയിപ്പിക്കുന്നു. കുരുന്നു വായിൽ കടക്കാനാവാത്ത തരത്തിലുള്ള സംഭാഷണങ്ങൾ കുത്തിക്കയറ്റുന്നു.

കുറേയാളുകൾക്കു സീരിയൽ ഇന്നൊരു ജീവിതമാർഗമാകാം. എങ്കിലും സാമാന്യ ജനത്തെ കോവർ കഴുതകളാക്കുന്ന സീരിയലുകളെ സാമാന്യം ഭേദപ്പെട്ട തട്ടപ്പെന്നല്ലാതെ എന്താണു പറയുക‍?

കാരിത്തടം വർക്കി, ആലക്കോട്