ലോകമുത്തച്ഛൻ യാത്രയായി
ഇന്തോനേഷ്യൻ ജനതയ്ക്ക് ഇക്കഴിഞ്ഞ ഏപ്രിൽ 30 ഒരു വിലാപദിനമായിരുന്നു. ലോകമുത്തച്ഛൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ആ ഇന്തോനേഷ്യൻ പൗരൻ 146-ാം ജന്മദിനം ആഘോഷിച്ച് ഏതാനും ദിവസം കഴിഞ്ഞപ്പോഴാണ് അന്ത്യശ്വാസം വലിച്ചത്. മ്ബാ ഗോതോ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന സപർമാൻ സോദിമെജോ 1870 ഡിസംബർ 31-നാണ് സെൻട്രൽ ജാവയിലെ ഗ്രാമത്തിലുള്ള ഒരു ക്രിസ്തീയ കുടുംബത്തിൽ ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കളായിരുന്ന സെത്രോദിക്രോമോയും സാളിയെമും ദീർഘകാലം ജീവിച്ചിരുന്ന് പിന്നീട് മരിച്ചവരായിരുന്നു. ഗോതോയുടെ പത്തു സഹോദരങ്ങളും ഇന്നും ജീവിച്ചിരിപ്പുണ്ട്.

മക്കളോടും കൊച്ചുമക്കളോടും പേരമക്കളോടും അവരുടെ മക്കളോടുമൊപ്പമാണ് ഗോതോ മുത്തച്ഛൻ തന്‍റെ അവസാനത്തെ ജന്മദിനം ആഘോഷിച്ചത്. ആഘോഷവേളയിൽ ഉച്ചാരണശുദ്ധിയോടെ ഒരു ക്രിസ്തീയ ഗാനമാലപിച്ചും അദ്ദേഹം അതിഥികളെ ഞെട്ടിച്ചു. എന്താണ് ദീർഘായുസിന്‍റെ രഹസ്യം എന്നാരാഞ്ഞ പത്രപ്രവർത്തകരോട് അത് മറ്റൊന്നുമല്ല, ക്ഷമയോടുകൂടിയ ശാന്തജീവിതം എന്നാണു മുത്തച്ഛൻ മറുപടി പറഞ്ഞത്. 1992-ൽ തന്‍റെ 122-ാം വയസിൽ കടുത്ത ഉദരരോഗത്തെത്തുടർന്ന് അദ്ദേഹം മരണവക്രത്തിൽ എത്തിയതാണ്. എന്നാൽ മരണം അവിടെയും തോൽവി സമ്മതിച്ചു. ആരോഗ്യവാനായി വീണ്ടും 24 വർഷംകൂടി അദ്ദേഹം ജീവിച്ചു.



ഇന്തോനേഷ്യയിലെ ജനനമരണ രേഖകൾ സൂക്ഷിക്കുന്ന ഗവണ്‍മെന്‍റ് ഓഫീസിലെ കണക്കുകളനുസരിച്ചും മ്ബാ ഗോതോ ജനിച്ചത് 1870 ഡിസംബർ 31-നു തന്നെയാണ്. മരിക്കുന്നതുവരെയും റേഡിയോ കേൾക്കാനും ടിവി കാണാനും പത്രം വായിക്കാനും മുത്തച്ഛന് ഉത്സാഹമായിരുന്നെന്ന് പേരക്കുട്ടികൾ സാക്ഷിക്കുന്നു.

നാലു ഭാര്യമാരിലായി 17 മക്കളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. നൈജീരിയൻ സ്വദേശി ജയിംസ് ഒലോഫിന്‍റുയി 171 വയസുവരെയും എത്യോപ്യക്കാരി ദാക്വാബോ 163 വയസുവരെയും ജീവിച്ചിരുന്നതായി അഭ്യൂഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും രേഖകൾ പിന്തുണയ്ക്കാത്തതിനാൽ അതിനെ ചരിത്രം അംഗീരിക്കുന്നില്ല. ഗോതോ മുത്തച്ഛന്‍റെ പിൻഗാമിയായി ചരിത്രരേഖകൾ അംഗീകരിക്കുന്നത് 122-ാം വയസിൽ അന്തരിച്ച ഫ്രാൻസിലെ ജീൻ കാൽമെന്‍റ് മുത്തശിയെയാണ്.

ജോർജ് മാത്യു പുതുപ്പള്ളി