Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രാർഥനയും സാന്ത്വനവുമാകുന്ന പാട്ട്
ഓഖി വീശിയെറിഞ്ഞുപോയ കടുത്ത സങ്കടങ്ങൾക്കും ദുരിതങ്ങൾക്കും അറുതിയായിട്ടില്ല. കൊടുങ്കാറ്റിനെ ഇളംകാറ്റുകൊണ്ട് എതിരിടുകവയ്യെന്നുറപ്പ്. എന്നാൽ അങ്ങകലെ വിയന്നയിൽ ഒരു മലയാളി വൈദികൻ ഇളംകാറ്റുപോലുള്ള സംഗീതംകൊണ്ട് കേരളത്തിലെ കാറ്റുതകർത്ത കടലോരത്തിന്റെ കണ്ണീരൊപ്പാനുള്ള ശ്രമത്തിലാണ്. ജനുവരിയിൽ അവിടെയൊരു സംഗീതവിരുന്നൊരുങ്ങും. അതിൽനിന്നുള്ള വരുമാനം മരണവും ദുരിതവും വീശിയ കടലോരവാസികളുടെ കൈകളിലെത്തും. കലകൾ സമൂഹത്തിനുവേണ്ടിയാണെന്ന് ഉറച്ചുവിശ്വസിക്കുന്ന ഫാ. വിൽസണ്‍ മേച്ചേരിലാണ് തങ്ങളാൽ കഴിയുന്നതാകട്ടെ, അത്രയെങ്കിലും പ്രചോദനമാകട്ടെ എന്ന പ്രാർഥനയുടെ, സാന്ത്വനത്തിന്റെ ശ്രുതിപ്പെട്ടി തുറക്കുന്നത്.
പ്രവർത്തനമേഖല കേരളമല്ലെങ്കിലും ഫാ. വിൽസണ്‍ മേച്ചേരിൽ പാട്ടിഷ്ടപ്പെടുന്ന മലയാളികൾക്കു സുപരിചിതനാണ്. അദ്ദേഹം പാടിയ ഒരു പാട്ട് ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിനുപേർ കേട്ട ചരിത്രമുണ്ട്. അല്ല, കേട്ട ചരിത്രമല്ല, കേൾക്കുന്ന വർത്തമാനം. ആ കഥയിലേക്കു വരാം.
വിണ്ണിന്റെ വരദാനം
കഴിഞ്ഞ സെപ്റ്റംബർ 27ന് ഫാ. വിൽസന്റെ സഹോദരി മുത്തെന്ന വിന്നിയുടെ മനസ്സമതച്ചടങ്ങായിരുന്നു. പരിപാടിയോടനുബന്ധിച്ച് ചെറിയൊരു ഗാനമേളയും ഒരുക്കി. ഗായകർ ഒട്ടേറെപ്പേരുണ്ട് അച്ചന്റെ സുഹൃത്തുക്കളായി. വേദിയിൽ അച്ചൻ ഒരു പാട്ടുപാടണമെന്ന് എല്ലാവർക്കും നിർബന്ധം. അദ്ദേഹം നന്നായി പാടുമെന്ന് അവർക്കറിയാം. ചടങ്ങിന്റെ തിരക്കുകൾക്കിടയിലും അച്ചൻ വേദിയിലെത്തി ഒരു പാട്ടുപാടി- സർഗത്തിലെ സംഗീതമേ, അമര സല്ലാപമേ എന്ന പാട്ട്. എല്ലാവരും അതുകേട്ട് അഭിനന്ദിച്ചു. പിന്നീടതേക്കുറിച്ച് പ്രത്യേകിച്ച് ഓർക്കേണ്ട കാര്യമില്ല. കല്യാണത്തിന്റെ തിരക്കുകളിലേക്കു വീണ്ടും കടന്നു.
നാലഞ്ചു ദിവസം കഴിഞ്ഞതോടെ ചിത്രം മാറി. അച്ചന്റെ പാട്ട് സോഷ്യൽ മീഡിയ ഏറ്റെടുത്തു. വൈറലായി. ഇതുവരെ ഒരു യുട്യൂബ് ചാനലിൽ മാത്രം ഏഴുലക്ഷത്തോളം തവണ അത് പ്ലേ ചെയ്യപ്പെട്ടുകഴിഞ്ഞു. ഒരു യുവ വൈദികൻ തിരുവസ്ത്രമണിഞ്ഞ് സിനിമാപ്പാട്ടു പാടുന്നു എന്ന കൗതുകം മാത്രമായിരുന്നില്ല പാട്ടു വൈറലായതിനു പിന്നിൽ. അദ്ദേഹമത് എത്ര മധുരമായി, സൂക്ഷ്മമായി പാടി എന്നതുകൂടിയായിരുന്നു. യുട്യൂബിലും ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും ഫാ. വിൽസണ്‍ മേച്ചേരിൽ എംസിബിഎസ് ഇപ്പോഴും മിന്നിത്തിളങ്ങുന്ന താരമാണ്.
ഇവിടെ ഓർക്കേണ്ട മറ്റൊന്നുണ്ട്- ഒരൊറ്റ പ്രകടനംകൊണ്ടുവന്ന തിളക്കമല്ല അദ്ദേഹത്തിന്റേത്. ആ പാട്ടിനു പിന്നിൽ അദ്ദേഹത്തിന്റെ ദീർഘനാളത്തെ സംഗീതസപര്യയുടെ ശക്തിയുണ്ട്..., പ്രതിഭയുടെ കയ്യൊപ്പുണ്ട്... വിശ്വാസത്തിന്റെ സുഗന്ധവുമുണ്ട്.
ജീവരക്തംപോലെ
സൈനികനായിരുന്ന മേച്ചേരിൽ സേവ്യറിന്റെയും ലില്ലിക്കുട്ടിയുടെയും മകനായി 1980ൽ പള്ളിപ്പുറത്താണ് ഫാ. വിൽസണ്‍ ജനിച്ചത്. ചെറുപ്പത്തിൽ അമ്മവീട്ടിൽനിന്നായിരുന്നു പഠനം. പഠിച്ചു വലിയ മാർക്കു വാങ്ങിയില്ലെങ്കിലും ദിവസേന മുടക്കംകൂടാതെ പ്രാർഥിക്കണമെന്നും അതിരാവിലെ പള്ളിയിൽ പോകണമെന്നും വല്യമ്മച്ചിക്കു നിർബന്ധമാണ്. പ്രാർഥനാഗീതങ്ങളാണ് കുഞ്ഞു വിൽസന്റെ ഹൃദയത്തിൽ സംഗീതത്തിന്റെ മുത്തുമാല കോർത്തത്. പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോന പള്ളിയും പ്രൈമറി സ്കൂളും പട്ടാര്യ സമാജം ഹൈസ്കൂളും ആ സംഗീതത്തെ മിനുക്കി. പള്ളി ക്വയറിൽ ശബ്ദംകൊണ്ട് പിൻനിരയിൽനിന്ന് മുന്നിലേക്കെത്തി. സ്കൂളിലെ അധ്യാപികമാരായിരുന്ന കുഞ്ഞുമോൾ, തുളസി, പള്ളിയിൽ അന്നു കൊച്ചച്ചനായിരുന്ന ഫാ. തദേവൂസ് അരവിന്ദത്ത്, സിസ്റ്റർമാർ എന്നിങ്ങനെ ഒരുപാടുപേരുണ്ട് വിൽസണ്‍ പിന്തുണ നൽകിയവരിൽ. പ്രാർഥനയും പാട്ടും ജീവിതത്തിന്റെ ഭാഗമാക്കി മുന്നോട്ടു പോകന്നതിനിടെ ഏഴാം ക്ലാസിൽവച്ചാണ് വിശുദ്ധ ഡോണ്‍ ബോസ്കോയുടെ ജീവചരിത്രം വായിക്കാനിടയായത്. അതിൽനിന്നു ലഭിച്ച ആത്മീയചൈതന്യം വിൽസണെ എംസിബിഎസ് ദിവ്യകാരുണ്യസഭയിലെത്തിച്ചു.
സെമിനാരിയിലും സംഗീതം ദൈവാനുഗ്രഹത്തിന്റെ രൂപത്തിലെത്തി. അന്നവിടെ ഡയറക്ടറായിരുന്ന ഫാ. കുര്യാക്കോസ് മൂഞ്ഞേലി വിൽസന്റെ അഭിരുചി മനസിലാക്കി. സംഗീതജ്ഞൻകൂടിയായ അദ്ദേഹം ഇല്ലാത്ത സമയമുണ്ടാക്കി വിൽസണ്‍ ഉൾപ്പെടെ മൂന്നുപേർക്ക് വർണംവരെ അഭ്യസിപ്പിച്ചു. (അന്ന് ഒപ്പമുണ്ടായിരുന്ന ഫാ. മാത്യൂസ് പയ്യപ്പിള്ളി ഇപ്പോൾ തിരുവനന്തപുരം കലാഗ്രാമത്തിന്റെ ഡയറക്ടറാണ്).
ബാംഗളൂർ ജീവാലയ ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിലോസഫി പഠനകാലത്തും വിൽസന്റെ സംഗീതത്തിനൊപ്പം സഭ ചേർന്നുനിന്നു. വയലിനിസ്റ്റായ ഡോ. രഘുറാമിന്റെ കീഴിൽ പഠിക്കാൻ അവസരംകിട്ടി.
ഇന്റർ സെമിനാരി മീറ്റുകളിൽ ലളിതസംഗീതത്തിനും ഭക്തിഗാനത്തിനുമെല്ലാം വിൽസണ്‍ ഒട്ടേറെ സമ്മാനങ്ങൾ നേടി. വ്രതവാഗ്ദാന സമയത്ത് സംഗീതത്തിൽ ഉപരിപഠനത്തിനു താത്പര്യമുണ്ടോ എന്ന് സഭാധികാരികൾ ചോദിച്ചു. വിൽസണ്‍ സന്തോഷത്തോടെ സമ്മതിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് സ്വാതിതിരുനാൾ സംഗീത കോളജിലായിരുന്നു പഠനം. ബിരുദവും ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടി. തുടർന്ന് സഭയുടെ മാഗസിനുകളുടെ ചുമതല വഹിച്ച് കുറച്ചുകാലം കേരളത്തിലുണ്ടായിരുന്നു.
അങ്ങനെയിരിക്കെയാണ് സംഗീതസംവിധായകൻ ജെറി അമൽ ദേവുമായി പരിചയത്തിലാകുന്നത്. അദ്ദേഹത്തോടൊപ്പം ഏതാനും ഭക്തിഗാന ആൽബങ്ങൾ ചെയ്തിരുന്നു. സംഗീതത്തെ അല്പംകൂടി ഗൗരവമായി എടുത്തുകൂടേ എന്നു ചോദിച്ച് വിദേശത്ത് കൂടുതൽ പഠനത്തിനുള്ള സാധ്യതകൾ തേടിയത് ജെറി അമൽ ദേവാണ്. അങ്ങനെ ബീഥോവന്റെ നാട്ടിൽ, വിയന്ന യൂണിവേഴ്സിറ്റിയിൽ സംഗീത പഠനത്തിനെത്തി. വിയന്ന അതിരൂപതയിലെ ഒരു പള്ളിയിൽ കൊച്ചച്ചനുമാണ് ഫാ. വിൽസണ്‍ മേച്ചേരിൽ ഇപ്പോൾ.
ഗ്രാമി അവാർഡ് ജേതാവും വയലിനിസ്റ്റുമായ മനോജ് ജോർജിനൊപ്പം ചേർന്ന സംഗീത പരിപാടികൾ, ഗായകൻ ജി. വേണുഗോപാലിനൊപ്പം നടക്കാനിരിക്കുന്ന വേണുഗീതം ഷോ തുടങ്ങി ഫാ. വിൽസന്റെ സംഗീതയാത്രകൾ സജീവമാണ്. സോഷ്യൽ മീഡിയയിൽ വൈറലാവുകയും ടിവി ചാനൽ ഷോയിൽ പങ്കെടുക്കുകയും ചെയ്തതോടെ എല്ലാവരും തിരിച്ചറിഞ്ഞുതുടങ്ങി.
പുൽക്കൂടിന്റെ പാട്ട്
കുഞ്ഞുനാളിൽ പുൽക്കൂടിനു മുന്നിൽനിന്നു പാടാറുള്ള പാട്ട് ഫാ. വിൽസണ്‍ മേച്ചേരിൽ മറക്കുന്നില്ല. യഹൂദിയായിലേ എന്നു തുടങ്ങുന്ന ആ ഗാനം ആലപിക്കുന്പോൾ ദേവനാദത്തിന്റെ അനുഭൂതി മനസിൽ നിറയും. ബത്്ലഹേമിൽ നേരിട്ടെത്തിയപ്പോൾ ഉള്ളുനിറച്ചതും പാട്ടിന്റെ വർണരാജികൾതന്നെ... കലയിലൂടെ ലഭിക്കുന്ന നന്മ സമൂഹത്തിലെ നിരാലംബരിലേക്ക് തിരികെ നൽകാനാണ് താൻ ശ്രമിക്കുന്നതെന്ന് ഫാ. വിൽസൺ പറഞ്ഞു. അദ്ദേഹത്തിന്റെ സ്വരത്തിൽ ആ കടമ ശ്രുതിചേരുന്നു.
ഹരിപ്രസാദ്
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
കണ്ണൂർ കോട്ടയിലെ പീരങ്കികൾ
ജില്ല: കണ്ണൂർ
കാഴ്ച: കോട്ട, ലൈറ്റ് ഹൗസ്
ചെങ്കൽ കോട്ട: കണ്ണൂർ നഗരത്തിൽനിന്നു മൂന്നു കിലോമീറ്റർ ദൂരെ സെന്റ് ആഞ്
മഹാബോധി ലോകത്തോടു പറയുന്നത്
‘മഹാബോധി' എന്നാല്‍ അറിവിലേക്കുള്ള വലിയ ഉണര്‍വ് എന്നാണ് അര്‍ഥം. ലൗകികതയുടെ ഉറക്കത്തില്‍നിന്ന് ആത്മീയതയിലേക്ക് ആളു
കൊളുന്തിന്റെ മണമുള്ള മൂന്നാർ ഗോൾ
ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റുകളിലൊന്ന് മലയുടെ മുകളിൽ
രണ്ടാം ലോകമഹായുദ്ധം കൊടുന്
കോവൈ കുറ്റാലം വിളിക്കുന്നു
സംസ്ഥാനം: തമിഴ്നാട്
ജില്ല: കോയന്പത്തൂർ
കാഴ്ച: വെള്ളച്ചാട്ടം
കുന്നിന് മുകളില്‍നിന്നു കുതിച്ചിറങ്ങുന്
ആദ്യ സൂപ്പര്‍ സ്റ്റാറിന്റെ ജീവിതം തകര്‍ത്ത കൊലക്കേസ്
പാട്ടിനെക്കുറിച്ചു പറയുന്നിടത്തു പാതകത്തിനെന്തു കാര്യമെന്നു തോന്നാം. എന്നാല്‍, ശാസ്ത്രീയ സംഗീതജ്ഞനായി തുടക്കമിട്ട് തമ
കുഴുപ്പിള്ളിയിൽ പോകാം, കടൽപ്പാലത്തിലേറാം
മനം കവരുന്ന ചെറു ബീച്ചുകളാൽ സമൃദ്ധമാണ് വൈപ്പിൻ ദ്വീപ്. ഇക്കൂട്ടത്തിൽ കുഴുപ്പിള്ളി ബീച്ചിനോട് അടുത്ത കാലത്തായി ആളുകൾ
ജ്ഞാനപീഠത്തിൽ നിറമുള്ള വരികൾ!
ഗുല്‍സാര്‍! നാമം മാത്രം ധാരാളം എന്നു പറയുന്നതുപോലെ, കവിതയുടെ പര്യായം. എഴുതിയ വരികള്‍ അത്രയും വിസ്മയിപ്പിക്കുന്നവ.
സാഞ്ചിയിലെ മഹാസ്തൂപം
പേരുപോലെ ഇന്ത്യയുടെ സാംസ്കാരിക ഭൂപടത്തില്‍ മധ്യഭാഗത്തായി നിലകൊള്ളുന്ന പ്രദേശമാണ് മധ്യപ്രദേശ്. ഗ്വാളിയാര്‍, ഇന്‍ഡോ
ആ രാത്രിയിൽ നടന്ന കൊടും ക്രൂരത!
ഏതു വിധേനെയും വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ലൂവീസും റോസിയും ട്രക്കിൽ കയറി. പിറകിലാണ് അവരെ കയറ്റിയത്. ഒഴിഞ്ഞ കോണിൽ
ആനി മസ്ക്രീൻ, പോരാട്ട വീര്യം
ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലും സ്വാതന്ത്ര്യാനന്തര ചരിത്രത്തിലും പല കാര്യങ്ങളിലും പ്രഥമവനിത എന്ന സ്ഥാനം അലങ്കരി
കണ്ണാടി പോലെ ഇതാ മാന്ത്രിക നദി!
ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള നദി ഇവിടെയുണ്ട്. നദിയിലോ തീരത്തോ യാതൊരു മാലിന്യങ്ങളുമില്ല. മത്സ്യങ്ങളും ജലജീവികളും വ
എന്തു സന്തോഷമാണ് നിങ്ങളെ കാണാൻ! (കേൾക്കാനും)
ജുങ് ഹോ-സ്യൂക് എന്ന ദക്ഷിണ കൊറിയൻ യുവാവിന്റെ ജന്മദിനമാണിന്ന്. രാജ്യത്തെ നിയമമനുസരിച്ചു മുപ്പതു തികഞ്ഞാൽ ചുരുങ്
ദേ ഇവർ തെരുവിലിരുന്നു വായിക്കുന്നു
അംഗത്വമെടുക്കേണ്ട, രജിസ്റ്ററിൽ പേരെഴുതി വയ്ക്കേണ്ട, മാസവരി കൊടുക്കേണ്ട... ചെല്ലുക, പുസ്തകമെടുക്കുക, വായിക്കുക, തിര
ഖജുരാഹോ ശില്പങ്ങൾ പറയുന്നത്
പഴയ കാലത്തു ഖജുര വാഹക എന്നറിയപ്പെട്ടിരുന്ന മധ്യപ്രദേശിലെ നഗരമാണ് ഇന്നത്തെ ഖജുരാഹോ. മധ്യകാലഘട്ടത്തില്‍ ചന്ദേല രാ
തമിഴ് ചേല ചുറ്റിയ നാടകം; മലയാളമുടുപ്പിച്ച് ആൻഡ്രൂസ്
ഏതൊരു കലാരൂപത്തേക്കാളും കാണികൾക്ക് 'ലൈവ്'ആയി അനുഭവപ്പെടുന്ന നാടകം എല്ലാക്കാലത്തും സാധാരണക്കാരന്റെ ഹൃദയം കവരും. ഇ
മലയാള നാടകത്തിന്റെ പിതാവ്
മലയാളത്തിലെ ആദ്യ നാടകം ഏത്? നാടകകൃത്ത് ആര്? എന്ന ചോദ്യത്തിനു ശരിയായ ഉത്തരം കണ്ടെത്തിയിട്ടും അത് ഔദ്യോഗികമായി ഇനി
തേക്കിൻകാട് ഒരു സംഭവം
1969-ൽ അതിർത്തിഗാന്ധി എന്നറിയപ്പെടുന്ന അബ്ദുൾ ഗാഫർഖാൻ ഇന്ത്യ സന്ദർശിക്കുവാനെത്തി. ആരാണിദ്ദേഹം? പുതിയ തലമുറയ്ക
കള്ളപ്പം
ആവശ്യമുള്ള ചേരുവകൾ
1 പച്ചരി ഒരു കപ്പ്. അതുപോലെ വറുത്ത അരിപ്പൊടി കൊണ്ടും ചെയ്യാം
2 ) വെള്ള അവൽ - അര കപ്
ഹംപിയിലെ ഗ്രാനൈറ്റ് മലകൾ!
ശിലകള്‍ നിറഞ്ഞ താഴ്വരയില് 1600ല്‍പരം ക്ഷേത്രങ്ങളാണുണ്ടായിരുന്നത്. ഏഴാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട വിരൂപാക്ഷ
തൂക്കുപാലത്തിൽ നോക്കെത്താ ദൂരം!
ജില്ല: ഇടുക്കി
കാഴ്ച: തൂക്കുപാലവും പ്രകൃതിദൃശ്യങ്ങളും
വഴി: കട്ടപ്പന- കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്നിന്ന
ഗോല്‍ക്കോണ്ടയിലെ രത്നവും കോട്ടയും!
പ്രശസ്തമായ വജ്രഖനിയുടെ പെരുമയാണ് ഹൈദരാബാദിലെ ഗോല്ക്കോണ്ടയ്ക്ക് ഇന്നുള്ളത്. പ്രശസ്തമായ കോഹിനൂര്‍ രത്നം ഖനനം ചെയ്
രമേശ് പിഷാരടി സംവിധാനം
ബാദുഷ സിനിമാസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നു നിർമിക്കുന്ന പുതിയ ചിത്രം രമേഷ് പിഷാരടി സംവി
പോലീസ് ഗെറ്റപ്പിൽ ടൊവിനോ
ടൊവിനോ തോമസിന്റെ ഇരട്ട ഗെറ്റപ്പുമായി അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
അട്ടപ്പാടിയിൽ വോട്ട് വളരുന്നു
വോട്ടു ചെയ്യാൻ തീരെ താത്പര്യമില്ലാതിരുന്ന ഒരു ജനതയെ വോട്ടു ചെയ്യിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നവരെക്കണ്ടാൽ സാധാരണ
ആളിയാർ ഡാമും മങ്കി ഫാൾസും
കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി ഒറ്റയാത്രയിൽ ആസ്വദിക്കാം. പൊള്ളാച്ചിക്കു വണ്ടി തിരിക്കൂ. പൊള്ളാച്ചിയിലൊരു ക
പന്പയ്ക്കൊപ്പം ഒരു യാത്ര
തിരുവിതാംകൂർ രാജ്യത്തെ ഏറ്റവും വലിയ നദിയായ പമ്പ ദക്ഷിണ ഭാഗീരഥി (ഗംഗ) എന്നാണ് വിളിക്കപ്പെടുന്നത്
പന്പ,
ഗ്രാമവൃക്ഷത്തിലെ കുയിൽ: കുമാരനാശാന്റെ ജീവിതകഥ
മഹാകവി കുമാരനാശാന്റെ ജീവിതകഥ പറയുന്ന ‘ഗ്രാമവൃക്ഷത്തിലെ കുയിൽ’ കുമാരനാശാന്റെ നൂറാം ചരമവാർഷികദിനത്തിൽ തിയറ്റ
എബോളക്കെതിരേ പോരാടി മരിച്ചവർക്ക് ഒരു നൈജീരിയൻ പ്രണാമം
ഒരു മാരക പകർച്ചവ്യാധിയിൽനിന്നു സ്വന്തജനതയെ രക്ഷിക്കാൻ ജീവൻകൊടുത്തു പോരാടിയ ഡോ. സ്റ്റെല്ലയെ ഈ ചിത്രം കൊണ്ടാടുന്ന
സൗഹാർദത്തിന്റെ കഥയുമായി ലാൽജി
മതസൗഹാർദത്തിന്റെ വിലയും തീവ്രപ്രണയത്തിന്റെ ഭാവുകത്വവും ഇടകലര്‍ത്തി സമൂഹത്തില്‍ നന്മയുടെ സന്ദേശം നല്കാന് ഈ
കളർഫുൾ ജഗദീഷ്
നാലു പതിറ്റാണ്ടിലെത്തിയ സ്ക്രീൻജീവിതത്തിൽ ജഗദീഷിനു സ്വഭാവ വേഷങ്ങളിലൂടെ വ്യത്യസ്തമുഖം. ലീല, റോഷാക്, കാപ്പ, പുരുഷപ
Latest News
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
Latest News
വിനോദ സഞ്ചാരികളുമായെത്തിയ ട്രാവലർ മറിഞ്ഞ് 14 പേർക്ക് പരിക്ക്
എസ്എസ്എല്‍സി, ഹയര്‍സെക്കൻഡറി മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍
സിദ്ധാർഥന്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു
റേഷൻ മസ്റ്ററിംഗ് കയ്യാലപ്പുറത്ത്; ആശങ്കയുടെ "ക്യൂ'വില്‍ ഇടതുപക്ഷം
മോദിയുടെ വാഹനത്തിൽ കയറ്റിയില്ല; ഡോ.അബ്ദുൾ സലാമിനെ ബിജെപിക്കാർ അപമാനിച്ചെന്ന് എ.കെ.ബാലൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top