ഇന്ത്യ-പാക് പോരാട്ടം യുദ്ധസമാനം: സെവാഗ്
ഇന്ത്യ-പാക് പോരാട്ടം  യുദ്ധസമാനം: സെവാഗ്
Saturday, April 13, 2019 11:22 PM IST
ന്യൂഡൽഹി: ഇന്ത്യ-പാക് മത്സരങ്ങൾ യുദ്ധം പോലെതന്നെയാണെന്ന് ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം വിരേന്ദർ സെവാഗ്. പുൽവാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരം ഇന്ത്യ ബഹിഷ്കരിക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് മുറവിളി ഉയരുന്നതിനിടെയാണ് സെവാഗിന്‍റെ ഈ വാക്കുകൾ. ലോകകപ്പിൽ ഇന്ത്യ പാക്കിസ്ഥാനെതിരേ കളിക്കണോ എന്ന ചോദ്യത്തിനായിരുന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള മത്സരം യുദ്ധസമാനമാണെന്ന് സെവാഗ് പ്രതികരിച്ചത്.

രണ്ടു കാര്യങ്ങളാണ് ചർച്ച ചെയ്യേണ്ടത്. പാക്കിസ്ഥാനെതിരേ ഇന്ത്യ യുദ്ധം (മത്സരം) ചെയ്യണോ വേണ്ടയോ എന്നതും നമ്മൾ രാജ്യത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നതുമാണ്. ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്പോൾ അത് യുദ്ധത്തിൽ കുറഞ്ഞതൊന്നും ആകില്ല. ആ യുദ്ധത്തിൽ നമുക്ക് ജയിക്കുകതന്നെ വേണം- സെവാഗ് പറഞ്ഞു.

മേയ് 30ന് ആരംഭിക്കുന്ന ഏകദിന ലോകകപ്പിൽ ജൂണ്‍ 16ന് ഓൾഡ് ട്രാഫോഡിലാണ് ഇന്ത്യ-പാക് പോരാട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.