Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പ്രകൃതി പഠിപ്പിച്ച കവി!
ഗാനരചന നിർവഹിച്ച രണ്ടാം ചിത്രത്തിലെ പാട്ടുതന്നെ അതിഗംഭീരം. എന്നാൽ അടുത്തൊരു ഹിറ്റ് ലഭിക്കാൻ നീണ്ട പതിനെട്ടു വർഷങ്ങളുടെ കാത്തിരിപ്പ്. ആ ചിത്രത്തിലെ എല്ലാ പാട്ടുകളും സുന്ദരം. വീണ്ടും ഹിറ്റുകൾ... പാട്ടെഴുത്തുകാരൻ എന്ന നിലയിൽ നീണ്ടതും അത്ര ആഘോഷിക്കപ്പെടാത്തതുമായ യാത്ര പൂർത്തിയാക്കി മടങ്ങിയ ദേവ് കോഹ്ലിയുടെ ഓർമകളിലൂടെ...
1942ൽ പാക്കിസ്ഥാനിലെ റാവൽപിണ്ടിയിൽ ജനിച്ച് വിഭജനകാലത്ത് ഇന്ത്യയിലേക്കു പറിച്ചുനടപ്പെട്ട ബാലൻ. 1948ൽ ഡൽഹിയിലെത്തിയ കുടുംബം പിറ്റേക്കൊല്ലം ഡെഹ്റാഡൂണിലേക്കു മാറി. അവിടെ തന്നേക്കാൾ അഞ്ചോ ആറോ വയസിനു മൂപ്പുള്ള മറ്റൊരു ബാലൻ അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. ആ ബാലനാണ് അവനു കവിതയുടെ ലോകം കാണിച്ചുകൊടുത്തത്. ജീവിതത്തിലാദ്യമായി അവനൊരു ഈരടി കേട്ടു. അതിനോട് ആകൃഷ്ടനായി. അതുപോലെ തനിക്കും എഴുതാമല്ലോ എന്നുതോന്നി. ഏതാനും വർഷങ്ങൾക്കുശേഷം, ഏതാണ്ടു പത്തുവയസുള്ളപ്പോൾ അവനതു യാഥാർഥ്യമാക്കുകയും ചെയ്തു. അങ്ങനെ ദേവ് കോഹ്ലി എന്ന കവി ജനിച്ചു.
ഉസ്താദ് സാഹബ്
കവിതയിലേക്കുള്ള വഴികാണിച്ചത് ഏതാണ്ടു സമപ്രായക്കാരനായ ബാലനാണെങ്കിൽ കൈപിടിച്ചു നടത്തിയത് ഡെഹ്റാഡൂണിലെ പേരോർമിക്കാത്ത ഒരു കവിയാണ്. ദേവ് കോഹ്ലി അദ്ദേഹത്തെ ഉസ്താദ് സാഹബ് എന്നാണ് വിളിച്ചിരുന്നത്. ഇത്ര ചെറുപ്രായത്തിൽ നീ എങ്ങനെ ഇത്രയും മനോഹരമായ കവിത എഴുതി എന്നദ്ദേഹം ദേവിനോടു ചോദിച്ചു. വളർന്നപ്പോൾ പാട്ടെഴുത്തുകാരനാവുകയെന്നതാണ് ദേവിന്റെ ആഗ്രഹമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ബോംബെയിൽ ചെന്ന് ഭാഗ്യം പരീക്ഷിക്കാൻ ഉപദേശിച്ചത് അദ്ദേഹമായിരുന്നു.
ദേവനാഗരിയും പഞ്ചാബിയും നന്നായി വഴങ്ങുന്ന ദേവിന് അന്ന് ഉറുദു അത്ര വശമില്ല. ഒന്നാം ക്ലാസിൽ പഠിച്ച ഉറുദുമാത്രമേ അറിയുമായിരുന്നുള്ളൂ. എങ്കിലും ആത്മവിശ്വാസത്തിന് ഒരിക്കലും കുറവുവന്നിട്ടില്ല. എന്താവണം തന്റെ വഴിയെന്ന് മനസിലുറപ്പിച്ചു നേടിയ ആത്മവിശ്വാസമായിരുന്നു അത്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം സയൻസ് ഉപേക്ഷിച്ച് ആർട്സ് പഠിക്കാമെന്നു തീരുമാനിച്ചത്.
അതൊരു രസകരമായ കഥയായി അദ്ദേഹം പിന്നീട് ഓർമിച്ചിട്ടുണ്ട്. ഡെഹ്റാഡുണിലെ പഠനകാലത്ത് ആദ്യം സയൻസ് വിഷയത്തിനാണ് ചേർന്നത്. ആദ്യവർഷംതന്നെ അതത്ര എളുപ്പമല്ലെന്നു മനസിലായി. സയൻസിന്റെ എല്ലാ പുസ്തകങ്ങളുമെടുത്തു വിറ്റു!. ആർട്സ് വിഷയങ്ങളിൽ പ്രവേശനം നേടുകയും ചെയ്തു. ശ്രീ ഗുരുനാനാക് ദേവ് മഹാരാജ് ഇന്റർ കോളജിലായിരുന്നു ദേവ് കോഹ്ലിയുടെ വിദ്യാഭ്യാസം. ബില്യാർഡ്സ് കളിയായിരുന്നു ദേവിന്റെ ഹോബി. ഡെഹ്റാഡൂണിൽ ഹോട്ടൽ നടത്തിയിരുന്ന അദ്ദേഹത്തിന്റെ പിതാവ് വളരെ ചെറുപ്രായത്തിൽ മരിച്ചു.
എവർഗ്രീൻ ഹോട്ടൽ
1964ൽ ഇരുപത്തിരണ്ടാം വയസിൽ ബോംബെയിൽ എത്തിയ ദേവ് എവർഗ്രീൻ എന്ന ഹോട്ടലിലായിരുന്നു രണ്ടുവർഷത്തോളം താമസം. എസ്.ഡി. ബർമൻ, സാഹിർ ലുധിയാൻവി, ഇഫ്തിഖർ തുടങ്ങിയ അതികായന്മാർ അതേ ഹോട്ടലിൽ താമസിച്ചിരുന്നു. തൊട്ടടുത്ത ഒരു കെട്ടിടത്തിലാണ് സംഗീതസംവിധായകനായ ജി.എസ്. കോഹ്ലിയുടെ താമസം. ഇടയ്ക്കിടെ അദ്ദേഹത്തെ ചെന്നുകണ്ട് താൻ എഴുതിയ വരികൾ കേൾപ്പിക്കുകയെന്നത് ദേവിന്റെ പതിവായിരുന്നു.
ഒരുദിവസം അദ്ദേഹം ഏതാനും വരികൾ തിരികെ പാടിക്കേൾപ്പിച്ച് ഇതിനൊരു പല്ലവിയെഴുതൂ എന്ന് ദേവിനോട് ആവശ്യപ്പെട്ടു. ദേവ് ഉടൻതന്നെ വരികൾ എഴുതിനൽകുകയും ചെയ്തു. അതിൽ അത്ര ഇഷ്ടപ്പെടാത്ത ചില വാക്കുകൾ മാറ്റി ജി.എസ്. കോഹ്ലി പാട്ടു പൂർത്തിയാക്കി. ഗുണ്ട എന്ന ചിത്രത്തിൽ ആ പാട്ട് ഉൾപ്പെടുത്തി.
ആദ്യ ഗാനത്തെക്കുറിച്ച് ദേവ് കോഹ്ലി പിന്നീട് പറഞ്ഞത് ഇങ്ങനെ: എന്റെ വരികൾ വളരെക്കുറച്ചുമാത്രം ഉണ്ടായിട്ടും ആ പാട്ടിന്റെ ക്രെഡിറ്റ് അദ്ദേഹം എനിക്കുതന്നു. നീ ഇതിനായി ജോലിയെടുത്തിട്ടുണ്ട്, നിന്റെ പേരിൽതന്നെ ഈ പാട്ടുവരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ഖഷി സേ ജാൻ ലേ ലോ ജീ എന്നുതുടങ്ങുന്ന പാട്ട് അങ്ങനെ എന്റെ ആദ്യഗാനമായി. അന്നത്തെ വലിയൊരു തുകയായ അഞ്ഞൂറു രൂപയും അദ്ദേഹം എനിക്കുതന്നു.
പതിനെട്ടു വർഷം
ലാൽ പഥർ (1971) ആയിരുന്നു ദേവ് കോഹ്ലിയുടെ രണ്ടാമത്തെ ചിത്രം. ഏതാണ്ട് ഒരുവർഷം മുന്‍പു എഴുതിവച്ച വരികളാണ് പ്രശസ്തമായ ഗീത് ഗാത്താ ഹൂ മേ എന്ന പാട്ടിന്റേത്. സംഗീതസംവിധായക ദ്വയമായ ശങ്കർ-ജയ്കിഷനെ അവരുടെ സ്റ്റുഡിയോയിൽ സന്ദർശിക്കാറുണ്ട് ദേവ്. ആദ്യം തന്റെ കവിത കേൾപ്പിച്ചപ്പോൾ അവർ ദേവിനോടു പറഞ്ഞതിങ്ങനെ: സർദാർ ജീ, താങ്കളിൽ കവിതയുടെ ജ്വാലയുണ്ട്. എത്ര മനോഹരമായാണ് താങ്കൾ എഴുതുന്നത്. കാര്യങ്ങൾ ഉറപ്പായും താങ്കളുടെ വഴിയേ വരും!
കിഷോർ കുമാറിന്റെ ശബ്ദത്തിൽ ഗീത് ഗാത്താ ഹൂം മേ എന്ന പാട്ട് അതിഗംഭീര ഹിറ്റായി മാറി.
എന്നാൽ ആ പാട്ടിനുശേഷം അദ്ദേഹത്തിനു കാര്യമായ അവസരങ്ങൾ ലഭിച്ചില്ലെന്നതാണ് യാഥാർഥ്യം. വീട്ടിൽനിന്ന് അയച്ചുകിട്ടുന്ന പണംകൊണ്ടായിരുന്നു അക്കാലത്തെ ജീവിതം. ആ സംഘർഷകാലം തന്നെ ഒരുപാടു പഠിപ്പിച്ചുവെന്നു പറഞ്ഞിട്ടുണ്ട് പിന്നീടു ദേവ്. ഭഗവദ്ഗീത ഉൾപ്പെടെയുള്ള ഒരുപാടു ഗ്രന്ഥങ്ങൾ അക്കാലത്തു വായിച്ചു. ഗീത തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ദേവ് ഓർമിച്ചിട്ടുണ്ട്. ജീവിതം കൂടുതൽ ആധ്യാത്മികമായി. അങ്ങനെ പതിനെട്ടുവർഷം കടന്നുപോയി.
പിന്നീടാണ് മേനേ പ്യാർ കിയാ എന്ന വിഖ്യാതമായ സിനിമ വരുന്നത്. ആ ചിത്രത്തിനുവേണ്ടി എഴുതിയ എല്ലാ പാട്ടുകളും സൂപ്പർ ഹിറ്റുകളായിരുന്നു. അതിനുശേഷം ദേവ് കോഹ്ലിക്ക് അവസരങ്ങളുടെ കുറവുണ്ടായിട്ടില്ല, ഒരിക്കലും. തൊണ്ണൂറുകളിൽ പ്രമുഖരായ എല്ലാ സംഗീത സംവിധായകർക്കുവേണ്ടിയും പാട്ടുകൾ എഴുതി. യേ കാലി കാലീ ആഖേം (ബാസിഗർ) പോലുള്ള സൂപ്പർ ഹിറ്റുകളുണ്ടായി. ഏറെക്കാലം അനുഭവിച്ച സാന്പത്തികപ്രയാസങ്ങൾക്കും വിരാമമായി. വരികളെച്ചൊല്ലി ഇടക്കാലത്ത് ചെറിയ വിവാദങ്ങൾ ഉയർന്നെങ്കിലും അതൊന്നും കാര്യമായില്ല.
ആഗ്രഹിച്ചതിനേക്കാൾ ഒരുപാടു കൂടുതൽ ഭഗവാൻ കൃഷ്ണൻ എനിക്കുതന്നു- ദേവ് ഒരിക്കൽ പറഞ്ഞു.
അവസാനകാലം പാട്ടെഴുത്തിൽനിന്നു വളരെദൂരെയായിരുന്നു ദേവ് കോഹ്ലിയുടെ മനസ്. പ്രാർഥനയും ധ്യാനവും എഴുത്തിനുമീതെ തിളങ്ങിനിന്നു. ഒരുകാലത്ത് ഏറ്റവും വേഗത്തിൽ പാട്ടെഴുതിയിരുന്നയാൾ ജീവിതത്തെ ഏറ്റവും സാവധാനമാക്കി. ആഗ്രഹിക്കുന്ന എന്തും ചെയ്യാം, പക്ഷേ ആത്മാർഥതയോടെ മാത്രം എന്നായിരുന്നു പുതിയ തലമുറയ്ക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം.
പ്രകൃതിയാണ് തന്നെ കവിതയെഴുതാൻ പഠിപ്പിച്ചതെന്നു പറയറുള്ള ദേവ് കോഹ്ലി എണ്‍പത്തൊന്നാം വയസിൽ കഴിഞ്ഞ ഓഗസ്റ്റ് 26ന് പ്രകൃതിയിലേക്കു മടങ്ങി.
ഹരിപ്രസാദ്
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ജീവൻ കളഞ്ഞും മഹാദേശാടനം!
ടാൻസാനിയായിലെ സെറൻഗേറ്റി നാഷണൽ പാർക്കിൽനിന്ന് കെനിയയിലെ മാസായിമാരായിലേക്ക് ഒരു സംഘം മൃഗങ്ങൾ എല്ലാ വർഷവും നട
രൂപം മാറും വണ്ടികൾ
വാഹനങ്ങൾ രൂപം മാറുന്നതു കാണണോ? മഴ വണ്ടി, ഡെന്റൽ ക്ലിനിക്ക്, മൊബൈൽ റസ്റ്ററന്റ്, ബാങ്ക്, ആധുനിക മഞ്ചൽ, ഷോപ്പ്... ഇങ്ങ
ചൂണ്ടു വിരൽ ചുണ്ടിൽ തൊട്ടാൽ
വാതോരാതെയുളള വാചകമടിയില്ല, കസ്റ്റമേഴ്സിനെ വീഴ്ത്താനുള്ള ചെപ്പടി വിദ്യകളുമില്ല. ഇവര്‍ പങ്കുവയ്ക്കുന്നത് സ്നേഹ
ഇത് സ്നേഹത്തിന്റെ പെൺപട്ടണം
എട്ടു പെണ്മക്കള്; എട്ടും സിസേറിയന്. ഒന്നോ രണ്ടോ തവണ സിസേറിയൻ കഴിഞ്ഞാൽ ഇനി സിസേറിയൻ ബുദ്ധിമുട്ടാണ് അതുകൊണ്ട് പ്ര
ചമ്പാനേര്‍ പ്രേതനഗരമായതെങ്ങനെ?
രജപുത്ര രാജാക്കന്മാര് നിര്‍മിച്ച കോട്ടകള്‍ സുല്‍ത്താന്റെ പുതിയ തലസ്ഥാനം സംരക്ഷിക്കാന്‍ പ്രാപ്തമായിരുന്നു. തുടര്‍
ഇത് ചിലങ്കകള്‍ ചിരിക്കുന്ന വീട്
ഭരതനാട്യത്തിൽ അരങ്ങേറി അമ്മയും മകളും കൊച്ചുമകളും
ചിലങ്ക കാലിൽ കെട്ടുന്പോൾ ഇതിങ്ങനെയൊന്നും ആയിത്തീരുമെ
ചോരയിൽ കുതിർന്ന ആഘോഷദിനം! കെന്നഡി, ആ കണ്ണീരോർമയ്ക്ക് 60 വയസ്
ഇതേസമയം യാത്രാറൂട്ടിന്റെ ഓരത്തുള്ള ടെക്സസ് സ്കൂൾ ഡിപ്പോസിറ്ററി എന്ന ഏഴുനില കെട്ടിടത്തിന്റെ ആറാം നിലയിലെ ഒരു ജനല
ആൻഡമാനിലെ അദ്ഭുതങ്ങൾ
തകർന്നടിഞ്ഞ അരാക്കൻ പർവതനിരകളുടെ ശിരസുകൾ, ഘോരവനങ്ങ
കാനനശോഭയ്ക്ക് ആത്മീയനിറവ്: നിലയ്ക്കൽ പള്ളിക്ക് റൂബി ജൂബിലി
പൗരാണികമായി കാത്തുപോന്നതും പിൽക്കാലത്ത് നഷ്ടപ്പെട്ടതുമായ വിശ്വാസപൈതൃകവും പാരന്പര്യവും തനിമയും വീണ്ടെടുക്കാൻ മാ
ഇനി ചെണ്ടയിലാണ് മോഹിനിയാട്ടം!
ചെണ്ട പൂർണമായും ഒരു കേരളീയ സംഗീത ഉപകരണമാണ്. മറ്റൊരു സംസ്ഥാനത്തും ചെണ്ട കൊട്ടില്ല. ഇതു മലയാളികളുടെ പ്രത്യേക പൈതൃ
ആരുടെ ഇസ്രയേൽ
കാനാന്യരുടെ അധിവാസകേന്ദ്രമായിരുന്നു ഇസ്രയേലിലെ പല സ്ഥലങ്ങളും. ഇന്നേക്ക് നാലായിരത്തിലേറെ വർഷങ്ങൾക്കു മുന്‍പേ കാനാ
കുമാര്‍ സാനുവിനെ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?
ബംഗാളി ഗായകരെ ഹിന്ദി സിനിമാലോകം അത്രയ്ക്കങ്ങ് ഇഷ്ടപ്പെടാതിരുന്ന കാലത്ത് കേദാർനാഥ് കോല്‍ക്കത്തയില്‍നിന്ന് അന്നത്
കരളിന്റെ കരൾ
പിതാവിനു കരൾ ദാനം ചെയ്ത റോയി എന്ന ചെറുപ്പക്കാരനെ കല്യാണം കഴിക്കാൻ പലരും ആശങ്കയോടെ നിന്നപ്പോൾ നിറഞ്ഞ മനസോടെ വന്നവ
പുത്തൻ വേഷങ്ങൾ ആവേശഭരിതം! 10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയ
10 കിലോഗ്രാം കൂട്ടേണ്ടിവന്നു. മുടി പറ്റെ വെട്ടി. കട്ടത്താടിയും കട്ടമീശയുമാക്കി. സ്കിന്‍ടോണ്‍ വേറെ രീതിയിലാക്കി. വെട്ട
ആ നീലക്കരയുള്ള സാരി!
മദര്‍ തെരേസ ആന്‍ഡ് മീ തരംഗം • മദർ തെരേസയെക്കുറിച്ചുള്ള സിനിമയ്ക്കു വൻ വരവേല്പ്, 14ന് ഇന്ത്യയിൽ
സ്വിസ് ന
കേൾക്കാത്ത കാതുകളും പാടും!
ആലോചിച്ചുനോക്കൂ... കേള്‍വിശക്തിയില്ലാത്തവരുടെ പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കാനും പ്രവര്‍ത്തിക്കാനും ഏറ്റവും അര്
ദേ പൊറോട്ടയിൽ പിഎച്ച്ഡി!
ജോലി തരാമോ എന്നു കാന്റീൻ കരാറുകാരനോടു ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആദ്യം വിശ്വാസമായില്ല. ചോദ്യം തമാശയല്ലെന്നു മനസി
നാടകത്തെ നാടകംകൊണ്ടു നേരിട്ടപ്പോൾ!
ഒരു നാടകം സമൂഹത്തിലുണ്ടാക്കിയ അസ്വസ്ഥതകൾക്കും മുറിവുകൾക്കും നല്ല നാടകങ്ങൾകൊണ്ടു മറുപടി പറയുക... ഈ ചിന്തയിൽ ര
ഒരിക്കൽ കണ്ടാൽ ഒട്ടിപ്പിടിക്കും!
ഇറ്റലിയിലെ ഏറ്റവും വലിയ ഭദ്രാസന പള്ളി, യൂറോപ്പിലെ മൂന്നാമത്തെ വലിയ കത്തീഡ്രൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ കത്തോലിക്
നൂറ്റാണ്ട് തികയുന്ന "പ്രവാചകൻ'
ലോകത്തിന്റെ ഹൃദയം കവർന്ന "പ്രവാചകൻ' പ്രകാശം കണ്ടിട്ട് സെപ്റ്റംബർ 22ന് ഒരു നൂറ്റാണ്ട്
ലബനോൻ എന്ന മനോഹര
ആ ബംപർകൊണ്ട് അവർ എന്തു ചെയ്യും?
ബംപർ സമ്മാനം കൈയിലേക്കു വരുന്പോൾ ഇനിയെന്താണ് പ്ലാൻ എന്ന ചോദ്യത്തിനും ഇവർക്കു കൃത്യമായ ഉത്തരമുണ്ട്. ബാങ്കില്‍നിന്നു
വെളിച്ചമായി ഇടുക്കി
ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളുടെ നിർമാണം പൂർത്തിയാക്കി 60 ചതുരശ്ര കിലോമീറ്റർ സംഭരണിയിൽ വെള്ളം നിറച്
ഹൃദയസരോ(ദ്)വരം!
പിതാവ്, മൂത്ത സഹോദരൻ, ഇരട്ടകളായ മക്കൾ എന്നിവർക്കൊപ്പം വേദികൾ പങ്കിടുകയെന്ന അപൂർവ ഭാഗ്യം ലഭിച്ച യുവ സരോദ് വാ
തെങ്ങോലക്കാലം
ഇക്കൊല്ലം വീടു മേയാൻ സാധിച്ചില്ലെന്നു പറയുന്നതുതന്നെ വീട്ടുകാർക്കു വലിയ കുറച്ചിലായിരുന്നു, സങ്കടമായിരുന്നു. മഴ
ഓണപ്പാട്ടിൻ വരികളെ വാരിപ്പുണർന്ന്..
ഓണക്കോടി എന്ന വാക്കുപോലെയാണ് ഓണപ്പാട്ട് എന്നതും. അതിസുന്ദരസന്ധി! ചലച്ചിത്രഗാനങ്ങളോ ലളിതഗാനങ്ങളോ ആയാലും ഓണക
ഓണസദ്യയിൽ കാട്ടിറച്ചിയും പുഴമീനും
നെല്ലിനങ്ങളുടെ ജീൻബാങ്കർ എന്നറിയപ്പെടുന്ന ചെറുവയൽ രാമൻ. കുറിച്യ ആദിവാസിയായ ഇദ്ദേഹം 55 നെല്ലിനങ്ങൾ കൃഷിചെ
സ്വര്‍ഗരാജ്യം ഇവര്ക്കുള്ളതല്ലേ!
ഇറാനിയന്‍ സിനിമാലോകം ഇന്ത്യന്‍ പ്രേക്ഷകര്‍ക്കു പ്രായേണ അപരിചിതമാണ്. പേര്‍ഷ്യന്‍ സംസ്കാരവുമായി അഗാധമായ ചരിത്രബന്
അങ്ങനെയൊരു ട്യൂട്ടോറിയല്‍ കാലത്ത് ശശിയും ശകുന്തളയും
ബിച്ചാള്‍ മുഹമ്മദ് സിനിമയിലെത്തിയ കഥയ്ക്ക് ഒരു സിനിമാക്കഥയേക്കാള്‍ കൗതുകമുണ്ടാവും. അടങ്ങാത്ത സിനിമാമോഹവുമായി സംവി
"മനസിലായോ സാറേ...’
ബോക്സ് ഓഫീസില്‍ ആയിരം കോടി ഡോളര്‍ ഹിറ്റ് ചെയ്യുന്ന ചിത്രം! ഓസ്ട്രേലിയന്‍ നടിയും നിര്‍മാതാവുമായ മാര്‍ഗോട്ട് റോബി അമേരിക
ഇറോമിന്റെ കണ്ണീര്, മണിപ്പുരിന്റെയും
മണിപ്പുരിലെ വംശീയ അരുംകൊലകളും നിലവിളിയും പ്രമേയമാക്കി മൂവാറ്റുപുഴ സെന്റ് അഗസ്റ്റിന്‍സ് സ്കൂള്‍ വിദ്യാര്‍ഥികള്‍
Latest News
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Latest News
ബിജെപിയുടേത് പകപോക്കൽ രാഷ്ട്രീയം; ജനാധിപത്യത്തെ കശാപ്പ് ചെയ്തു: മമത ബാനർജി
കാനം രാജേന്ദ്രൻ അന്തരിച്ചു
ഷഹനയുടെ ആത്മഹത്യ; റുവൈസിന്റെ പിതാവ് ഒളിവിൽ
വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത് മുഖ്യമന്ത്രിയും മന്ത്രിമാരും
മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം; യുവാവിനെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top