Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
തിന്മയെ പുറത്താക്കാൻ നോന്പുകാലം
1940-കളിലും 1950 കളിലും ഹോളിവുഡ് സിനിമകളിൽ പ്രശോഭിച്ച അമേരിക്കൻ നടിയും പാട്ടുകാരിയുമായിരുന്നു ബെറ്റി ഹട്ടൺ (1921-2007). വളരെ ബുദ്ധിമുട്ടുള്ള ജീവിത സാഹചര്യത്തിൽ ജനിച്ചു വളർന്ന ബെറ്റി ഏറെ പാടുപെട്ടാണ് അഭിനയരംഗത്തു പ്രവേശിച്ചത്. എന്നാൽ അവരുടെ വിവിധ കഴിവുകളുടെ മികവുമൂലം ബെറ്റി പെട്ടെന്നു പരക്കെ അറിയപ്പെടുന്ന നടിയായി മാറി. അഭിനയത്തിലെന്നപോലെ ഗാനമാലപിക്കുന്നതിലും നൃത്തം ചെയ്യുന്നതിലും അവർ തിളങ്ങി.
സിനിമയിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ വലിയ വിജയം നേടുവാൻ ബെറ്റിക്കന്നു സാധിച്ചെങ്കിലും വ്യക്തി ജീവിതം പലപ്പോഴും പരാജയമായിരുന്നു. അമിതമായ മദ്യപാനവും മയക്കുമരുന്നിന്റെ ഉപയോഗവും കുത്തഴിഞ്ഞ ജീവിതവുമെല്ലാം അവരുടെ പതനത്തിനു കാരണമായി. എന്നാൽ അന്‍പതു വയസ് കഴിഞ്ഞപ്പോഴേക്കും അവർക്കതിൽ നിന്നു കരകയറുവാൻ സാധിച്ചു. അതാകട്ടെ വലിയൊരു മാനസാന്തരത്തിന്റെ കഥയാണ്.
ബെറ്റി ഹോളിവുഡ്ഡിൽ തിളങ്ങിനിന്ന കാലത്ത് അതിലേറെ തിളങ്ങിനിന്ന മറ്റൊരു നടിയായിരുന്നു ജൂഡി ഗാർലൻസ് (1922-1969). എന്നാൽ മയക്കുമരുന്നിന്റെ ഓവർ ഡോസ് മൂലം ആ ജീവിതം നാല്പത്തിയേഴ് വയസിൽ അവസാനിച്ചു.
അക്കാലത്തു ബെറ്റിയും ജൂഡിയെപ്പോലെ മയക്കുമരുന്നിന്റെ പാതയിലായിരുന്നു. 1971 ആയപ്പോഴേക്കും ചികിത്സക്കായി റോഡ് ഐലൻഡിലെ ഒരു ഹോസ്പിറ്റലിൽ അഭയം തേടി. അവിടെവച്ചു ദൈവത്തെ കണ്ടുമുട്ടുവാൻ ബെറ്റിക്കു ഭാഗ്യം ലഭിച്ചു.
അതിനു സഹായിച്ചതു ഫാദർ മഗ്വയർ എന്ന ഒരു കത്തോലിക്കാ പുരോഹിതനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്താൽ ബെറ്റി മാനസാന്തരപ്പെട്ടു ജീവിതത്തിൽ സമൂലമായ പരിവർത്തനം നടത്തി.
ദുഃശീലങ്ങളും പാപസാഹചര്യങ്ങളും ഉപേക്ഷിച്ചു എന്നു മാത്രമല്ല മാതൃകാപരമായ ഒരു ജീവിതത്തിലേക്കും അവർ മടങ്ങി. 1980-ൽ "ആനി' എന്ന ബ്രോഡ് വേ സംഗീതനൃത്ത നാടകത്തിലെ മിസ് ഹാനിശന്റെ റോളിൽ ബെറ്റി പ്രത്യക്ഷപ്പെട്ടപ്പോൾ അതു അഭിനയരംഗത്തെ വലിയൊരു തിരിച്ചുവരവായിരുന്നു.
"ആനി' എന്ന ബ്രോഡ്വേ മ്യൂസിക്കലിൽ അഭിനയിച്ചിരുന്ന പ്രധാന താരങ്ങളുടെയെല്ലാം വിശദമായ പശ്ചാത്തലം പ്രോഗ്രാം ഷീറ്റിൽ കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ ബെറ്റിയെക്കുറിച്ചു കൊടുത്തിരുന്നത് ഇത്രമാത്രമായിരുന്നു: "" ദൈവാനുഗ്രഹത്താൽ ഞാൻ തിരിച്ചെത്തി''.
പാപപങ്കിലമായ നാശത്തിന്റെ വഴിയിൽ നിന്നു വിശുദ്ധിയുടെ ജീവിതവഴിയിലേക്കു ബെറ്റി മടങ്ങിയെത്തി. അതിനു വഴിയൊരുക്കിയതാകട്ടെ ദൈവത്തിന്റെ അനന്തമായ കരുണയും. ദൈവം ബെറ്റിയോടു കാണിച്ച ഈ കാരുണ്യം അപൂർവം പേരോടു കാണിക്കുന്ന കാരുണ്യമല്ല. മനുഷ്യരായ എല്ലാവരോടും കാണിക്കുന്ന കാരുണ്യമാണ്. എന്നാൽ ആ കാരുണ്യം സ്വീകരിച്ചു ജീവിതത്തിലേക്കു മടങ്ങിവരുവാൻ പലരും തയാറാകുന്നില്ല എന്നതാണ് ഏറെ ദുഃഖകരമായ യാഥാർഥ്യം.
ദൈവം എപ്പോഴും നമ്മോടു കരുണ കാണിക്കുന്നവനാണ്. എന്നാൽ അവിടുന്നു നമ്മോടു പ്രത്യേകം കരുണ കാണിക്കുന്ന സമയമാണ് നോന്പുകാലം. വിശുദ്ധ ഗ്രന്ഥത്തിൽ നാം ഇപ്രകാരം വായിക്കുന്നു: ""കർത്താവ് അരുളിച്ചെയ്യുന്നു: വരുവിൻ, നമുക്കു രമ്യപ്പെടാം. നിങ്ങളുടെ പാപങ്ങൾ കടും ചെമപ്പാണെങ്കിലും അവ മഞ്ഞുപോലെ വെണ്മയുള്ളതായിത്തീരും. അവ രക്തവർണമെങ്കിലും കന്പിളിപോലെ വെളുക്കും. അനുസരിക്കാൻ സന്നദ്ധരെങ്കിൽ നിങ്ങൾ ഐശ്വര്യവും ആസ്വദിക്കും. അനുസരിക്കാതെ ധിക്കാരം തുടർന്നാൽ നിങ്ങൾ വാളിനിരയായിത്തീരും (ഏശയ്യാ - 1: 18-20)''
ദൈവത്തിനു നമ്മോട് അതീവ കാരുണ്യമുള്ളതുകൊണ്ടാണ് പശ്ചാത്തപിച്ചു അവിടുത്തോടു രമ്യപ്പെടാൻ അവിടുന്നു നോന്പുകാലത്തു പ്രത്യേകമായി ക്ഷണിക്കുന്നത്. നാം നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിച്ച് അവിടുത്തെ പക്കലേക്കു മടങ്ങിയാൽ അവിടുന്നു നമ്മോടു ക്ഷമിക്കും. അവിടുന്നു പറയുന്നതു പോലെ അവിടുത്തെ കല്പനകൾ പാലിച്ചാൽ നാം ജീവന്റെയും ഐശ്വര്യത്തിന്റെയും വഴിയിലേക്കു മടങ്ങും. അവിടുത്തെ കല്പനകൾ പാലിക്കാതിരുന്നാൽ അതു നമുക്കു നാശം വരുത്തുകയും ചെയ്യും.
നാം പശ്ചാത്തപിച്ചാൽ മാത്രം പോരാ, ""മാനസാന്തരത്തിനു യോജിച്ച ഫലം'' (മത്തായി 3:8) നാം പുറപ്പെടുവിക്കുകയും വേണം. അതായതു, നമ്മുടെ ജീവിതം നന്മയുടെ വഴിയിലേക്കു തിരിക്കണമെന്നു സാരം. അതിന് ആദ്യമായി ചെയ്യാവുന്നതു പരിഹാരപ്രവൃത്തികളാണ്. തന്മൂലമാണു നോന്പുകാലത്തു പരിഹാരപ്രവൃത്തികൾക്കു നാം ഏറെ പ്രാധാന്യം നൽകുന്നത്. അങ്ങനെയുള്ള പരിഹാരപ്രവൃത്തികളിൽപ്പെട്ട ഒന്നാണു നാം അനുഷ്ഠിക്കുന്ന ഉപവാസം.
എന്നാൽ, നാം അനുഷ്ഠിക്കുന്ന ഉപവാസം ചില നേരങ്ങളിൽ ഭക്ഷണം വർജിക്കുന്നതു മാത്രമായിരിക്കരുത്. ദൈവം ആഗ്രഹിക്കുന്ന ഉപവാസമമെന്താണെന്നു പ്രവാചകർ പറയുന്നു: ""ദുഷ്ടരുടെ കെട്ടുകൾ പൊട്ടിക്കുകയും നുകത്തിന്റെ കയറുകൾ അഴിക്കുകയും മർദിതരെ സ്വതന്ത്രരാക്കുകയും എല്ലാനുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാൻ ആഗ്രഹിക്കുന്ന ഉപവാസം? വിശക്കുന്നവനുമായി ആഹാരം പങ്കുവയ്ക്കുകയും ഭവനരഹിതനെ വീട്ടിൽ സ്വീകരിക്കുകയും നഗ്നനെ ഉടുപ്പിക്കുകയും സ്വന്തക്കാരിൽ നിന്നു ഒഴിഞ്ഞു മാറാതിരിക്കുകയും ചെയ്യുന്നതല്ലേ അത്'' (ഏശയ്യ 58: 6-7)
നാം ഇപ്രകാരം ഉപവസിച്ചാൽ എന്താണു സംഭവിക്കുന്നതെന്നും ദൈവം പറയുന്നുണ്ട്: ""അപ്പോൾ നിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിരിയും. നീ വേഗം സുഖം പ്രാപിക്കും. നിന്റെ നീതി നിന്റെ മുന്‍പിലും കർത്താവിന്റെ മഹത്വം നിന്റെ പിന്പിലും നിന്നെ സംരക്ഷിക്കും. നീ പ്രാർഥിച്ചാൽ കർത്താവ് ഉത്തരമരുളും. നീ നിലവിളിക്കുന്പോൾ, ഇതാ ഞാൻ എന്ന് അവിടുന്നു മറുപടി തരും'' (ഏശയ്യ 58: 8-9).
ദൈവം പറയുന്നതുപോലെ ഉപവസിച്ചാൽ നാം ശരിയായ ജീവിതത്തിലേക്കു മടങ്ങിവരുമെന്നു തീർച്ചയാണ്. അതുകൊണ്ടുതന്നെ നോന്പുകാലത്തെ നമ്മുടെ ഉപവാസം അവിടുത്തെ വചനങ്ങൾക്കനുസൃതമായിട്ടായിരിക്കണം നാം അനുഷ്ഠിക്കുന്നത്. അപ്പോൾ അവിടുന്നു വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ നമ്മുടെ ജീവിതത്തിന്റെ വെളിച്ചം പ്രഭാതം പോലെ പൊട്ടിവിടരും.
നോന്പുകാലത്തു നമ്മുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുകയും അവയ്ക്കു പരിഹാരം അനുഷ്ഠിക്കുകയും ചെയ്യുന്നതോടൊപ്പം നാം ചെയ്യേണ്ട മറ്റൊരു കാര്യമുണ്ട്. അതു പ്രലോഭനങ്ങളിൽ നിന്നും പാപസാഹചര്യത്തിൽ നിന്നും ഓടിയകലുക എന്നതാണ്.
ദൈവത്തിന്റെ കരുണകൊണ്ടു ജീവിക്കാൻ മടങ്ങിയെത്തിയ ബെറ്റി ഹട്ടൺ ചെയ്തത് അതാണ്. മാനസാന്തരത്തിനു ശേഷവും ബെറ്റി അഭിനയരംഗത്തു തുടർന്നെങ്കിലും പ്രലോഭനസാഹചര്യങ്ങളിൽ നിന്നു അവർ അകന്നു നിന്ന്. അതിനുപകരം തന്റെ ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നതിനുവേണ്ടി അവൾ ഹൈസ്കൂൾ പരീക്ഷ എഴുതി പാസായി.
അതിനുശേഷം കോളജിൽ നിന്നു ബാച്ചിലർ ബിരുദത്തിനു പിന്നാലെ മാസ്റ്റർ ബിരുദവും സന്പാദിച്ചു. റോഡ് ഐലന്‍ഡിലെ ന്യൂപോർട്ടിലുള്ള സാൽവെ റെജീനാ കോളജിൽ ഡ്രാമ പഠിപ്പിക്കുകയും ചെയ്തു. അതോടൊപ്പം, ജീവിതത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശയും നവജീവനും നൽകുന്ന പുണ്യകർമങ്ങളിൽ ഏർപ്പെടുകയും ചെയ്തു.
ശരിയായ ജീവിതത്തിലേക്കു മടങ്ങിവരുവാൻ വഴിയൊരുക്കിയ മാനസാന്തരമായിരുന്നു ബെറ്റിയുടേത്. അമ്മാതിരിയൊരു മാനസാന്തരത്തിനാകട്ടെ ഈ നോന്പുകാലത്തു നാം പരിശ്രമിക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നത്.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
പ്ലീസ് എന്ന ചെറുകഥ
ഒരു നൂറ്റാണ്ട് മുന്‍പ് അലീഷ്യ ആസ്പിൻവാൾ എന്ന അമേരിക്കൻ എഴുത്തുകാരി എഴുതിയ ഒരു ചെറുകഥയാണു "പ്ലീസ്’. അവരുടെ പല കഥകളും
ദൈവത്തെപ്പോലും അതിശയിപ്പിക്കുന്ന പ്രത്യാശ
ഫ്രഞ്ചു കവിയും ഉപന്യാസകർത്താവും എഡിറ്ററുമായിരുന്നു ചാൾസ് പെഗി (1873-1914). ദാരിദ്ര്യത്തിൽ ജനിച്ചു കഷ്ടപ്പെട്ടു പഠിച്ചു
ജീവിതം സന്പന്നമാക്കുന്ന ഹൃദയശീലങ്ങൾ
ഇന്നേക്കു കൃത്യം 150 വർഷം മുൻപു രാവിലെ 7.20-നു മലയാളക്കരയിൽ ഒരു മരണം നടന്നു. വിശുദ്ധപദവിയിലെത്തിയ ചാവറ കുര്യാക്കോ
ജീവിതം തിരിച്ചുകിട്ടുന്ന പ്രതീതി
ബുദ്ധിമുട്ടിയാണെങ്കിലും ബിസിനസിലൂടെ ധാരാളം പണം സന്പാദിച്ച ഒരാൾ. തനിക്കു വേണ്ടതിലധികം സന്പാദിച്ചു എന്നു തോന്നിയ ഒരു
എക്കാലവും കേൾക്കേണ്ട സദ്വാർത്ത
ചാൾസ് ഷുൾസ് (1922-2000) എന്ന അമേരിക്കൻ കാർട്ടൂണിസ്റ്റ് 1950-ൽ ആരംഭിച്ച ഒരു കാർട്ടൂണ്‍ കോമിക്സ് പരന്പരയാണു "പീനട്സ്’. അ
ലോകം മെച്ചപ്പെടുത്താനൊരു പദ്ധതി
ട്രെവർ മക്കിണി എന്ന പതിമൂന്നുകാരനെ കേന്ദ്രീകരിച്ചു 2000-ത്തിൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് സിനിമയാണു പേ ഇറ്റ് ഫോർവേർഡ
സ്നേഹത്തിൽ ചാലിച്ചു കൂദാശ ചെയ്യപ്പെടുന്ന ഭക്ഷണം
ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അമേരിക്കൻ സാഹിത്യകാരനാണ് ജെ.ഡി. ബാലിംഗർ (1919-2010). 1955-ൽ "ദ ന്യൂയോർക്കർ മാഗസ
വിജയകരമായി ലാൻഡ് ചെയ്യാൻ
പണമാണു ദൈവം എന്നു കരുതി പണസന്പാദനത്തിനുവേണ്ടി മാത്രം ജീവിതം സമർപ്പിക്കുന്നവർ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നവ
ദൈവത്തിന്റെ വെയ്റ്റിംഗ് റൂമിൽ
ലോകത്തെന്പാടുമായി ഒരു കോടിയിലേറെ കോപ്പികളുള്ള വന്പൻ മാസികയാണു റീഡേഴ്സ് ഡൈജസ്റ്റ്. ഈ മാസികയുടെ ഓഫീസിൽ ജോലിചെയ്തിരു
കൈനീട്ടി നല്‍കേണ്ട കാലം
മാര്‍ച്ച് 13, 2015. ഫ്രാന്‍സിസ് മാര്‍പാപ്പ സ്ഥാനാരോഹണം ചെയ്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ദിവസം. അന്നു സെന്റ് പീറ്റ
കൃത്രിമമനുഷ്യരും യഥാർഥ മനുഷ്യരും
എളിമ എന്നാൽ നാം നമ്മെക്കുറിച്ച് ഇടിച്ചുതാഴ്ത്തി ചിന്തിക്കുന്നതും സംസാരിക്കുന്നതുമാണെന്നു വിചാരിക്കരുത്.
എല്ലാം നന്നാക്കുന്ന ശക്തി
ഓർമക്കുറിപ്പുകൾ എന്ന ഗണത്തിൽപ്പെടുത്തി 2003ൽ പുറത്തിറങ്ങിയ ഒരു പുസ്തകമാണ് "എ മില്യൺ ലിറ്റിൽ പീസസ്.' ജയിംസ് ഫ്രേ എ
ആരും കാണാത്തപ്പോഴും അറിയാത്തപ്പോഴും
ഒരു കാലത്ത് ഒരു ഹൈസ്കൂളിലെ തൂപ്പുകാരനും ബസ് ഡ്രൈവറുമായിരുന്നു ക്ലീവൻലൻഡ് സ്ട്രൗഡ് എന്ന കറുത്ത വർഗക്കാരൻ. വർഷങ്ങൾ ക
എപ്പോഴും വിശ്വസ്തനായിരിക്കുന്നവൻ
ദൈവം എപ്പോഴും വിശ്വസ്തനാണ്. അവിടുന്ന് എപ്പോഴും നമ്മുടെ പ്രാർഥന കേൾക്കുന്നവനാണ്.
മക്കളില്ലാത്ത ദന്പതിമാ
പാഠം പഠിക്കേണ്ടവർ നാം
നമ്മുടെ ജീവിതാനുഭവങ്ങളിൽനിന്നു മാത്രം പാഠം പഠിച്ചു മുന്നോട്ടു പോകാമെന്നുവച്ചാൽ അതത്ര വിജയിച്ചെന്നു വരില്ല.
വില അറിയാമെങ്കിലും മൂല്യമറിയാത്തവർ
പത്തൊന്‍പതാം നൂറ്റാണ്ടിലെ പാരീസിൽനിന്നൊരു കഥ. അപ്പർക്ലാസ് ദന്പതികളാണു മിസ്റ്റർ ആൻഡ് മിസിസ് ഒറേയിൽ. അവർക്കു മക്കളി
എല്ലായ്പോഴും കൂടെയുണ്ടാകുന്നവൻ
1988-ൽ അർമേനിയയിലുണ്ടായ ഭൂകന്പത്തിൽ അന്‍പതിനായിരത്തോളം പേർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു. പരിക്കേറ്റവർ ഒ
ദൈവം കാണിച്ചുതരുന്ന അടയാളങ്ങൾ
അധ്വാനിക്കാൻ വിസമ്മതിച്ച ഒരു മനുഷ്യൻ. തന്മൂലം, ജീവിക്കാൻ അയാൾ കണ്ടെത്തിയ എളുപ്പവഴി മോഷണമായിരുന്നു. ഒരിക്കൽ അയാൾ ഒ
സ്വന്തം ബലൂണ്‍ മാത്രം തേടുന്പോൾ...
ഇരുനൂറുപേർ പങ്കെടുത്ത ഒരു സെമിനാർ. ശാരീരികവും മാനസികവുമായ ആരോഗ്യപരിപാലനം ആയിരുന്നു വിഷയം. വിഷയാവതാരകൻ ആമുഖ
ജീവിതസമുദ്രത്തിൽ മുങ്ങിത്താഴുന്നവർ
. വെള്ളത്തിൽ വീണ ചെറുപ്പക്കാരന് നീന്താനറിയില്ലായിരുന്നു. ഇടയ്ക്കു വെള്ളത്തിനു മുകളിലെത്തിയ ചെറുപ്പക്കാരൻ സഹായിക്കണ
ഭയന്നുമാറിയ രാജാവും ഭയമില്ലാത്ത മന്ത്രിയും
ഒരു രാജാവിന്റെ കഥ. യുദ്ധംചെയ്ത് ഈ രാജാവ് തന്റെ രാജ്യം വിസ്തൃതമാക്കി. പ്രജകളെ കൊള്ളയടിച്ച് ഈ രാജാവ് അതിസന്പന്നനായി.
മറ്റുള്ളവരുടെ കണ്ണീരൊപ്പുന്ന കണ്ണീർ
ഒരു സംഭവകഥയെ ആസ്പദമാക്കി ജയിംസ് ഫാർഗോ സംവിധാനം ചെയ്തു പുറത്തിറക്കിയ സിനിമയാണ് ‘സെക്കൻഡ് ചാൻസസ് ’. 1998 - ൽ റിലീസ്
"കാഴ്ചക്കുറവും’ "കേൾവിക്കുറവും’ അവർക്കു മാത്രമോ?
വാർധക്യത്തിലെത്തി നിൽക്കുന്ന ദന്പതികൾ. രണ്ടുപേർക്കും സാമാന്യം നല്ല ആരോഗ്യം. അസുഖം എന്നു പറയാൻ കാര്യമായിട്ടൊന്നുമി
‘99 ക്ലബ്ബിലെ’ അംഗത്വം സ്വീകരിക്കുന്നവർ
ആഡംബരജീവിതം നയിച്ചിരുന്ന ഒരു രാജാവ്. അദ്ദേഹത്തിന് ആകെ കുറവുണ്ടായിരുന്നതു സന്തോഷം മാത്രം. തന്മൂലം, അദ്ദേഹം എപ്പോഴും
കണ്ണുതുറന്നു കാണേണ്ട കാര്യങ്ങൾ
അന്ധനാണ് ജിം സ്റ്റോവൽ. എങ്കിലും മുപ്പതിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ് അദ്ദേഹം. അതുപോലെ പ്രസിദ്ധനായ പ്രചോദനാത്മക പ്രസ
സ്വയം കണ്ടെത്തുന്ന മനുഷ്യർ
1963-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു നോവലാണ് ‘ഐ ആം ഡേവിഡ്’. ആൻ ഹോം എന്ന നോവലിസ്റ്റ് ഡേനിഷ് ഭാഷയിൽ രചിച്ച ഈ നോവൽ 1963-ൽ
മറ്റുള്ളവർക്കു സുഗന്ധമായി മാറുവാൻ
രാധയ്ക്ക് പത്തു വയസിൽ താഴെ പ്രായം. അവൾക്ക് ഒരു ഇളയ സഹോദരനുമുണ്ട്. അവരുടെ അമ്മ രോഗബാധിതയായി പെട്ടെന്നു മരിച്ചപ്പോ
വാശിയല്ല, വിട്ടുവീഴ്ചയാണ് വിജയത്തിലേക്കുള്ള വഴി
എപ്പോഴാണു നാം വിജയിക്കുന്നത്?
അയാൾ കടുംപിടിത്തത്തിന്റെ രാജാവ്. അവൾ പിടിവാശിക്കാരിയുടെ റാണിയും. അവർ ഇരുവരും ക
കലത്തിലില്ലാത്തവർക്ക് ഉള്ളതിൽനിന്ന്
ഉള്ളതിൽനിന്നു പങ്കുവയ്ക്കാം. മിച്ചമുണ്ടാകാൻ വേണ്ടി കാത്തിരിക്കേണ്ട. അപ്പോൾ മാത്രമേ വിശപ്പറിയാത്ത നമുക്കു വിശപ്പുള്ള
നമ്മുടെ ലോകം സുന്ദരമാക്കാൻ
ഉള്ളതൊക്കെ ലോകത്തിനു വിതംവച്ചു കടന്നുപോകുന്ന ചില മനുഷ്യരുണ്ട്. പത്രങ്ങളിലും സോഷ്യൽ മീഡിയയിലും ഒന്നും അവരെ കാണി
Latest News
കാനഡയിൽ ഭർതൃപീഡനം: യുവതിയുടെ പരാതിയിൽ അന്വേഷണം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
Latest News
കാനഡയിൽ ഭർതൃപീഡനം: യുവതിയുടെ പരാതിയിൽ അന്വേഷണം
ജൂണിൽ കോണ്‍ഗ്രസിന് പുതിയ അധ്യക്ഷൻ
വിവര ചോർച്ച;ഫേസ്ബുക്ക് അനലിറ്റയ്ക്കെതിരെ കേസെടുത്ത് സിബിഐ
സുപ്രീംകോടതി അനുമതി; സിദ്ധിഖ് കാപ്പന് അമ്മയുമായി വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കാം
മമതയ്ക്ക് തിരിച്ചടി; ബംഗാളിൽ ഒരു മന്ത്രി കൂടി രാജിവച്ചു
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top