എന്‍റെ മീനൂട്ടിക്ക് പിറന്നാളാശംസകൾ; ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ
Saturday, March 23, 2024 10:18 AM IST
മീനാക്ഷിക്ക് ജൻമനദിനാശംസകൾ നേർന്ന് കാവ്യ മാധവൻ. എന്‍റെ മീനുട്ടിക്ക് പിറന്നാളാശംസകൾ എന്നാണ് ചിത്രം പങ്കുവച്ച് കാവ്യ കുറിച്ചത്. മീനാക്ഷിക്കൊപ്പം കാവ്യയും ദിലീപും ഇവരുടെ മകൾ മഹാലക്ഷ്മിയും നിൽക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്.

പിറന്നാൾ ആഘോഷിക്കുന്ന ചിത്രത്തിനൊപ്പം മറ്റു ചിത്രങ്ങളും കാവ്യ പങ്കുവച്ചിട്ടുണ്ട്. മകൾ മഹാലക്ഷ്മിക്കൊപ്പമുള്ള മീനാക്ഷിയുടെ ചിത്രങ്ങളാണവ. മഹാലക്ഷ്മിയെ എടുത്തു നിൽക്കുന്ന മീനാക്ഷിയെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്.



മീനൂട്ടി എന്നാണ് മീനാക്ഷിയുടെ ചെല്ലപ്പേര്. സമൂഹമാധ്യമങ്ങളിൽ സജീവമായ മീനാക്ഷി തന്‍റെ വിശേഷങ്ങളെല്ലാം പങ്കുവയ്ക്കാറുമുണ്ട്.



ദിലീപ്-മഞ്ജു വാര്യർ ദന്പതികളുടെ ഏകപുത്രിയാണ് മീനാക്ഷി. ഇരുവരും തമ്മിലുള്ള വിവാഹമോചനത്തിന് ശേഷം മീനാക്ഷി അച്ഛനൊപ്പമാണ് താമസിക്കുന്നത്.



എംബിബിഎസ് പൂർത്തിയാക്കി താരപുത്രി നിലവിൽ ചെന്നൈയിൽ ഹൗസ് സർജൻസി ചെയ്യുകയാണ്.