ആയുർവേദത്തിൽ ജീവന പഞ്ചമൂല വിഭാഗത്തിൽ ഉൾപ്പെട്ട ശതാവരി അതിപ്രാചീനകാലം മുതൽ തന്നെ ഔഷധമായി ഉപയോഗിച്ചു വരുന്നു. ശരീരത്തിനു ധാതുശക്തിയും കുളിർമയും നൽകുന്ന ഈ ഔഷധി, ഈർപ്പമുള്ള ഇളകിയ മണ്ണിൽ നന്നായി വളരും.

കിഴങ്ങു വേരുകളുള്ള ഇവയുടെ ഇലകൾ മുള്ളുകളായി രൂപാന്തരപ്പെടും. പൂക്കൾ ഒന്നിച്ചു വിരിഞ്ഞു പട്ടുപോലെ കാണപ്പെടും. ഇതിന്‍റെ കിഴങ്ങ് ഇടിച്ചു പിഴിഞ്ഞ നീരിൽ പാൽ ചേർത്ത് ദിവസം രണ്ടുനേരം കഴിച്ചാൽ വയർ എരിച്ചിൽ, പുളിച്ചു തികട്ടൽ, വയറുവേദന എന്നിവ ശമിക്കും.


മഞ്ഞപ്പിത്തം, രക്തപിത്തം, ആർത്തവകാലത്തെ അമിത രക്തസ്രാവം, വെള്ള പോക്ക്, ചുറ്റു നീറ്റൽ എന്നിവക്ക് ശതാവരിക്കിഴങ്ങ് അരിഞ്ഞിട്ട് പാലുകാച്ചി തേൻ ചേർത്ത് കഴിക്കുന്നത് നല്ലതാണ്.