Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രി...
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം...
പാലിലും അധ്യാപനത്തിലും മായം ചേർ...
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ ...
പവർഫുൾ അര്‍ച്ചന
സബിത പറയുന്നു; "മനം പോലെ മംഗല്യ...
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സ...
അതുല്യ നേട്ടവുമായി അതുല്യ ദിനേ...
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പ...
Previous
Next
Sthreedhanam
ഗര്‍ഭിണികളുടേയും അമ്മമാരുടെയും മാനസികാരോഗ്യം
Wednesday, December 2, 2020 5:16 PM IST
ഗര്‍ഭകാലവും പ്രസവാനന്തരം ഒരു വര്‍ഷം വരെയുള്ള സമയവും സ്ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥകളെ കാര്യമായി ബാധിക്കുന്നതാണ്. അഞ്ചില്‍ ഒരു സ്ത്രീക്ക് ഈ കാലയളവില്‍ എന്തെങ്കിലും മനഃശാസ്ത്രപരമായ പ്രശ്നങ്ങള്‍ കാണാറുണ്ട്. സ്ത്രീ ഒരമ്മയാവുകയും ഉത്തരവാദിത്വങ്ങള്‍ കൂടുകയും ചുറ്റുപാടുകള്‍ അവര്‍ക്ക് കൃത്യമായ പിന്തുണ കൊടുക്കാതെവരികയും ഈ സമയത്തെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ ഒത്തുചേരുകയും ചെയ്യുമ്പോള്‍ പലപ്പോഴും അവര്‍ക്ക് മനസിന് അതു താങ്ങാവുന്നതിലും അപ്പുറമാകുന്നു.
ഗര്‍ഭകാലത്തെ മാനസിക പ്രശ്നങ്ങള്‍
ഗര്‍ഭാവസ്ഥയില്‍ വിഷാദാവസ്ഥ അഥവാ Depre-ssion ഏകദേശം ഏഴു മുതല്‍ 20 വരെ ശതമാനം സ്ത്രീകള്‍ക്ക് അനുഭവപ്പെടുന്നു. എന്നാല്‍, ഉത്കണ്ഠ ഒരു രോഗാവസ്ഥയില്‍ എത്തുമ്പോള്‍ ഏകദേശം 10 മുതല്‍ 15 വരെ ശതമാനം ആകും. പ്രസവാനന്തരമാകട്ടെ വിഷാദം 13 മുതല്‍ 20 വരെ ശതമാനം സ്ത്രീകളെ ബാധിക്കുമ്പോള്‍ പ്രസവാനന്തര സൈക്കോസിസ് എന്ന അവസ്ഥ 0.01 ശതമാനം സ്ത്രീകള്‍ക്കാണ് കാണപ്പെടുന്നത്. ചില പഠനങ്ങള്‍ക്കനുസരിച്ച് ഈ കണക്കുകള്‍ മാറാമെങ്കിലും ഗര്‍ഭകാലത്തും പ്രസവാനന്തവും സ്ത്രീകള്‍ക്ക് മാനസികമായ പിന്തുണ ഏറ്റവും അത്യാവശ്യമാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. പലരും പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിലും കൃത്യസമയത്ത് സഹായം ചോദിക്കാന്‍ മടിക്കുകയും ചെയ്യുമ്പോള്‍ അത് പലപ്പോഴും പ്രതിസന്ധിക്കു കാരണമാകും.
ഗര്‍ഭകാലം, പ്രസവം, പ്രസവാനന്തരകാലം ഇവയിലൂടെ സ്ത്രീ കടന്നുപോകുമ്പോള്‍ ഒരുപാട് ഹോര്‍മോണുകള്‍ ഓര്‍ക്കസ്ട്രയായി സ്ത്രീശരീരത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈസ്ട്രജന്, പ്രൊജസ്ട്രോണ്‍, പ്ലാസന്റയില്‍ നിന്നുള്ള ഫോര്‍മോണുകള്‍ ഇവ അതില്‍ ചിലതാണ്. മേല്പറഞ്ഞ കാലഘത്തില്‍ ശരീരത്തിലും മനസിലും മാറ്റങ്ങള്‍ ഉണ്ടാക്കുന്നതില്‍ പങ്കുവഹിക്കുന്ന, ഇവ പലപ്പോഴും മറ്റുള്ള സാഹചര്യങ്ങളുമായി ചേരുമ്പോള്‍ മാനസികാവസ്ഥക്ക് ഒരു വെല്ലുവിളിയായി മാറുന്നു.
ഈ കാലഘത്തില്‍ കാണുന്ന ചില മാനസിക പ്രശ്നങ്ങള്‍ നോക്കാം.
ബേബി ബ്ലൂസ്
ഓരോ നൂറു സ്ത്രീകളെയെടുത്താല്‍ 50 മുതല്‍ 80 വരെ സ്ത്രീകളില്‍ കാണുന്ന മാനസികാവസ്ഥയാണിത.് എളുപ്പത്തില്‍ സങ്കടവും ദേഷ്യവും വരിക, ടെന്‍ഷന്‍, ഉറക്കക്കുറവ്, ഉന്മേഷമില്ലായ്മ, വിശപ്പില്ലായ്മ, ആകപ്പാടെ അസ്വസ്ഥത, കുഞ്ഞിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പ്രയാസം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ പ്രസവശേഷം മൂന്നാം ദിവസം തുടങ്ങി എട്ട് മുതല്‍ പത്ത് വരെ ദിവസങ്ങള്‍ക്കുള്ളില്‍ കുറഞ്ഞുവരുന്ന രീതിയില്‍ സാധാരണ കാണപ്പെടാറുണ്ട്.
സാധാരണ സ്വയം അവ കുറയുമെങ്കിലും 20 മുതല്‍ 25 വരെ ശതമാനം ആളുകളില്‍ ഇത് തുടര്‍ന്ന് വിഷാദാവസ്ഥയിലേക്ക് പോകാറുണ്ട്. ഈ അവസ്ഥ പലപ്പോഴും തീരെ ശ്രദ്ധിക്കപ്പെടാതെ പരിഗണിക്കപ്പെടാതെ പോകാറുണ്ട്. അസ്വസ്ഥതകള്‍ തിരിച്ചറിഞ്ഞ് അമ്മയെ ഏറ്റവും നല്ല രീതിയില്‍ പിന്തുണ നല്കി, അസ്വസ്ഥതകള്‍ ഒരു പരിധിവിട്ട് പോകുന്നുണ്ടോ എന്ന് ശ്രദ്ധിച്ച് നാം വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതാണ്.
പ്രസവാനന്തര വിഷാദം
പ്രസവാനന്തരം എന്നു പറഞ്ഞാലും ഗര്‍ഭാവസ്ഥയില്‍ തുടങ്ങി പ്രസവാനന്തരം ഒരുമാസത്തോളംവരെ ഇതു തുടരുന്നതായി കാണാറുണ്ട്. ആത്മഹത്യയിലേക്കും കുഞ്ഞിന്റെ മരണത്തിലേക്കും വരെ ഇത്തരം അവസ്ഥകള്‍ നയിക്കുന്നതുകൊണ്ടാണ് വളരെ ജാഗ്രതയോടെ ഈ അവസ്ഥയെ നോക്കി കാണണം എന്നു പറയുന്നത്. വിഷാദാവസ്ഥ കൂടെ ബൈ പോളാര്‍ അവസ്ഥ (അതായത് മൂഡ് വ്യതിയാനങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുന്നത്)യും ഈ അവസരത്തില്‍ കാണാറുണ്ട്. തുടര്‍ച്ചയായി മനസില്‍ ചിന്തകള്‍ പ്രത്യേകിച്ച് കാരണങ്ങളില്ലാതെ തള്ളിവരിക, ഒന്നും ചെയ്യാന്‍ ഉന്മേഷമില്ലാതെയാവുക, തുടര്‍ച്ചയായ ക്ഷീണം, ശ്രദ്ധക്കുറവ്, ഉറക്കവും വിശപ്പും ബാധിക്കപ്പെടുക, പ്രതീക്ഷ നഷ്ടപ്പെട്ട പോലെ മനസിനു തോന്നുക ഇങ്ങനെ ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം. ഏതെങ്കിലും കുടുംബ പാരമ്പര്യമുള്ളവര്‍, മുന്നേ വിഷാദാവസ്ഥ മനസിനു ബാധിച്ചവര്‍, സാമൂഹിക സാമ്പത്തിക അവസ്ഥകള്‍ വളരെ മോശമായവര്‍, കടുത്ത വൈകാരിക ബന്ധങ്ങളുടെ വിള്ളലുകളിലൂടെ കടന്നുപോകുന്നവര്‍ ഇത്തരക്കാരിലാക്കെ ഈ അവസ്ഥ വരാന്‍ സാധ്യത കൂടുതലാണ്. ചെറുപ്പത്തില്‍ ലൈംഗിക പീഡനമുള്‍പ്പെടെ കുികള്‍ക്ക് അമിത സര്‍ദമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടണ്ടെങ്കില്‍ അത് ഇത്തരം അവസ്ഥയിലേക്ക് എത്താന്‍ സാധ്യത കൂുന്നു.
ഉത്കണ്ഠാ രോഗാവസ്ഥ
ഗര്‍ഭധാരണ/ പ്രസവാനന്തര കാലഘട്ടങ്ങളില്‍ സ്ത്രീകളില്‍ പലവിധ ഉത്കണ്ഠകളും ടെന്‍ഷന്‍, വെപ്രാളം തുടങ്ങിയ അവസ്ഥകളും കാണാറുണ്ട്. ഓരോ 100 സ്ത്രീകളിലും 20 പേര്‍ക്കുവരെ ഇത്തരം സാധ്യതയുണ്ട്. തുടര്‍ച്ചയായി മനസില്‍ ഉത്കണ്ഠയുണ്ടാക്കുന്ന ചിന്തകള്‍ കടന്നുവരിക, അതിനെക്കുറിച്ചോര്‍ത്തു വേവലാതിപ്പെടുക, അവ സ്വയം നിയന്ത്രിക്കാന്‍ പറ്റാതെ വരുക, കുഞ്ഞിനെ അപായപ്പെടുത്തുമോയെന്ന പേടി വരിക തുടങ്ങിയ അസ്വസ്ഥതകള്‍ ഈയവസരത്തില്‍ കാണാറുണ്ട്.
പ്രസവാനന്തര സൈക്കോസിസ്
ആയിരത്തില്‍ ഒരാള്‍ക്ക് എന്ന രീതിയില്‍ കാണുന്ന ഈ അവസ്ഥയില്‍ പ്രസവത്തിനു ശേഷമുള്ള ആഴ്ചകളില്‍ കാര്യമായ അസ്വസ്ഥത, ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ട് എന്ന് തോന്നല്‍, കാണാത്ത അല്ലെങ്കില്‍ കേള്‍ക്കാത്ത കാര്യങ്ങള്‍ അനുഭവവേദ്യമാകുക, ബഹളം, വഴക്ക്, സംശയങ്ങള്‍, ഉറക്കക്കുറവ്, കുഞ്ഞിനെ ശ്രദ്ധിക്കാന്‍ പറ്റാത്ത അവസ്ഥ, വാസ്തവത്തില്‍ നിന്നുള്ള അകല്‍ച്ച, ഉള്‍ക്കാഴ്ചയില്ലാത്ത പെരുമാറ്റം ഇവയൊക്കെ ഉണ്ടായേക്കാം. തുടര്‍ന്നുള്ള പ്രസവങ്ങളില്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ട്.
ഇതുകൂടാതെ സാധാരണ മാനസികപ്രശ്നങ്ങളും ഈ വസ്ഥയില്‍ അനുഭവപ്പെേക്കാം. ഗര്‍ഭാവസ്ഥയില്‍ തന്നെ മനസും ശരീരത്തോടൊപ്പം ശ്രദ്ധിക്കുക എന്നതാണ് മേല്പറഞ്ഞ പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരം.
മനസിന് അസ്വസ്ഥതയോ പെരുമാറ്റത്തില്‍ വ്യത്യാസങ്ങളോ ഉണ്ടെങ്കില്‍, മനഃശാസ്ത്രപരമായ ലക്ഷണങ്ങളുണ്ടെങ്കില്‍ ഇതിനു ചികിത്സ തേടാന്‍ മടിക്കരുത്. അത് ഒരിക്കലും ഒരു കുറവായി കാണരുത്. ശരീരത്തിന്റെ രോഗങ്ങളെ ചികിത്സിക്കുന്നപോലെതന്നെ കൃത്യമായ സമയത്ത് കണ്ടെത്തിയാല്‍ നമുക്ക് ഈ പ്രശ്നങ്ങള്‍ ചികിത്സിച്ചു ഭേദമാക്കാന്‍ ഒരു പരിധി വരെ സാധിക്കും. ചികിത്സ തേടാന്‍ സമൂഹത്തെ ഭയക്കാതിരിക്കുക. ആളുകള്‍ എന്തു വിചാരിക്കും എന്നാലോചിക്കരുത്. നമ്മുടെ മനസിന് ആരോഗ്യമുണ്ടെങ്കില്‍ ചിന്തകളും വാക്കുകളും പെരുമാറ്റവും ദൈനംദിന കാര്യങ്ങളും നമുക്ക് നല്ല രീതിയില്‍ ചെയ്യാന്‍ സാധിക്കും. ഗര്‍ഭധാരണവേളയിലും പ്രസവശേഷവും അമ്മയുടെ മനസിന്റെ ആരോഗ്യം കുഞ്ഞിന്റെ ആരോഗ്യപൂര്‍ണമായ വളര്‍ച്ചക്കും വികാസത്തിനും അങ്ങേയറ്റം ആവശ്യമാണ്.
ഗര്‍ഭാവസ്ഥയില്‍ കൃത്യമായ ഒരു ദിനചര്യ സ്വീകരിക്കുക. ധാരാളം വെള്ളം കുടിക്കണം. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക. നല്ല വാക്കുകളും നല്ല ചിന്തകളും നല്ല പ്രവൃത്തികളും ചെയ്യാന്‍ ശ്രദ്ധിക്കണം. ആരോഗ്യാവസ്ഥയ്ക്ക് അനുകൂലമായ വ്യായാമങ്ങള്‍ യോഗ, പ്രാണായാമങ്ങള്‍, ശ്വസനക്രിയകള്‍ എന്നിവ ശീലിക്കുക. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ടെന്‍ഷന്‍, ഉന്മേഷക്കുറവ്, അകാരണമായ ആകുലതകള്‍, പേടി ഇവ കണ്ടാല്‍ അത് ലഘുവായി കാണാതെ കൃത്യസമയത്ത് ചികിത്സാ സഹായം തേടണം. മരുന്നു ചികിത്സയോടുള്ള അമിതമായ ഭയം ഒഴിവാക്കുക. ഈ അവസ്ഥയില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമായ അളവിലുള്ള മരുന്നുകള്‍ രോഗതീവ്രതയനുസരിച്ച് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന പ്രകാരം ചികിത്സയുടെ ഭാഗമാക്കണം. ഓര്‍ക്കുക, ചികിത്സയില്ലാതെയിരുന്നാല്‍ വരുന്ന ശാരീരിക മാനസിക പ്രശ്നങ്ങളെക്കാള്‍ എന്തുകൊണ്ടും നല്ലത് കൃത്യമായ ചികിത്സയെടുക്കുന്നതാണ്. കൂടാതെ പൂര്‍ണമായ മാനസിക പിന്തുണ, കുടുംബാംഗങ്ങളുടെ മേല്‍നോം, സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍, അവസരത്തിനും ചുറ്റുപാടിനുമനുസരിച്ച് കൈകാര്യം ചെയ്യല്‍ എന്നിങ്ങനെ സാധ്യമായ എല്ലാ പരിഹാരമാര്‍ഗങ്ങളും ചെയ്യുക, ആഹത്യാവക്കിലേക്കോ, കുഞ്ഞിന് അപകടം വരാന്‍ സാധ്യതയോ ഉണ്ടെങ്കില്‍ അങ്ങേയറ്റം ജാഗരൂകരാവുക പ്രത്യേക ശ്രദ്ധയും കരുതലും നല്‍കണം.
കോവിഡ് പശ്ചാത്തലത്തിലെ ഗര്‍ഭധാരണ / പ്രസവാനന്തര കാലം
ഇങ്ങനെയൊരു കാലഘത്തില്‍ നമ്മുടെ ആരോഗ്യത്തെപ്പറ്റിയും വരാനിരിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റിയും വേവലാതികള്‍ സ്വാഭാവികമാണ്. ആവശ്യം വന്നാല്‍ പോലും ആശുപത്രിയില്‍ പോകാന്‍ ഭയം തോന്നിയേക്കാം. ഒറ്റപ്പെടുന്നതിന്റെയും മുന്നോുപോകുന്ന ഭയത്തെ കരുതിയും വേവലാതികള്‍ മൂര്‍ധന്യാവസ്ഥയിലെത്തിയേക്കാം. ആവശ്യമുള്ള ചെക്കപ്പുകള്‍ ഈ കാലത്ത് കൃത്യമായ സുരക്ഷാമാര്‍ഗങ്ങളോടുകൂടെ തുടരേണ്ടതുണ്ട്. കൃത്യമായി മാസ്ക്കും വ്യക്തി ശുചിത്വവും വ്യക്തികള്‍ തിലുള്ള അകലവും സശ്രദ്ധം സൂക്ഷിക്കണം. രോഗബാധിതരായാല്‍ പോലും ആധൈര്യം കൈവിടാതെയിരിക്കുക. മുലയൂുമ്പോഴും ശ്രദ്ധിക്കണം. കുഞ്ഞിനെ എടുക്കുമ്പോഴും മറ്റും ശുചിത്വത്തിന് പ്രാധാന്യം നല്‍കുക. മുലയൂാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ അനാവശ്യ കുറ്റബോധം ഒഴിവാക്കി കുഞ്ഞിന്റെ ആരോഗ്യത്തിനും വിശപ്പിനുമുതകുന്ന കാര്യങ്ങള്‍ ചെയ്യണം. കൃത്യമായി ഉറക്കം കിുന്നുവെന്ന് ഉറപ്പാക്കുക. റിലാക്സേഷന് വ്യായാമങ്ങള്‍ ശീലമാക്കണം. ഉറ്റവരോടു ഫോണിലൂടെയും വീഡിയോകാളുകളിലൂടെയും അടുപ്പം ഉറപ്പാക്കുക. മനസിനു ധൈര്യം കുറയുന്നുവെന്നു തോന്നുമ്പോള്‍ ഉറ്റവരോട് അതിനെക്കുറിച്ച് സംസാരിക്കണം.
ഡോ. വര്‍ഷ വിദ്യാധരന്
അസി.പ്രഫസര്‍, സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ്, കോഴിക്കോട്
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
ദി ക്രൗൺ ഓഫ് ഗ്ലോറി: വൃന്ദയും പ്രിയങ്കയും ജേതാക്കൾ
കൊച്ചി: ജിഎൻജി മിസിസ് കേരളം-ദി ക്രൗൺ ഓഫ് ഗ്ലോറി സീസൺ ഗ്രാൻഡ് ഫിനാലെ കൊച്ചി റാഡിസൺ ബ്ലൂവിൽ നടന്
കരുതല്‍ കരങ്ങളെക്കുറിച്ചറിയാം... ഗര്‍ഭകാലം നല്ലകാലം...
കോഴിക്കോട്: സന്തോഷവും പ്രതീക്ഷയും സമം ചേരുന്നകാലമാണ് ഒരു സ്ത്രീയെയും കുടുംബത്തെയും സംബന്ധിച്ചി
പാലിലും അധ്യാപനത്തിലും മായം ചേർക്കാത്ത രൂപ ടീച്ചർ
പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിൽ കിഴക്കഞ്ചേരി ക്ഷേത്ര ത്തിനടുത്തുള്ള രൂപ ടീച്ചറുടെ ദിവസം ആ
ഷീലാ റാണി ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാര നിറവിൽ
2021ലെ രാജ്യത്തെ പരമോന്നത നഴ്സിംഗ് പുരസ്കാരമായ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരത്ത
പവർഫുൾ അര്‍ച്ചന
അര്‍ച്ചന സുരേന്ദ്രന് നിറഞ്ഞ സന്തോഷത്തിലാണ്. നാഷണല്‍ ക്ലാസിക് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്
സബിത പറയുന്നു; "മനം പോലെ മംഗല്യം'
വിവാഹത്തെക്കുറിച്ച് പലർക്കും പല സ്വപ്നങ്ങളാണ്...വ്യത്യസ്തങ്ങളായ വസ്ത്രങ്ങൾ ധരിക്കണം... നിറയെ
നിറക്കൂട്ടുകളൊരുക്കി സിസ്റ്റർ സാന്ദ്ര സോണിയ
തൃപ്പൂണിത്തുറ: മനോഹരമായ പെയിന്റിംഗുകൾ ഒരുക്കി സമർപ്പിതജീ
അതുല്യ നേട്ടവുമായി അതുല്യ ദിനേശ്
റോപ്പ് ആക്സസ് മേഖലയില്‍ അന്താരാഷ്ട്ര അംഗീകാരം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി തലയോലപ്പറമ്പ
നിമ്മി ടീച്ചർ ചെസിൽ വനിത കരുത്തിന്റെ പര്യായം
കറുപ്പും വെളുപ്പും നിറഞ്ഞ കളങ്ങളില്‍ നിമ്മി ടീച്ചര്‍ കാണുന്നതു ലോകമാണ്. മുന്നിലെ പ്രതിബന്ധങ്ങള
ചെറിയ കരിമീൻ വറുത്ത കറി
ചേരുവകൾ
ചെറിയ കരിമീൻ - അരക്കിലോ
സവാള - രണ്ട് എണ്ണം
ഇഞ്ചി- ഒരു കഷണം
പച്ചമുളക് - നാല് എണ്ണം
വേപ്പില -
ഏറ്റവും വലിയ ജില്ലയുടെ കളക്ടർക്ക് പുരസ്കാരം
മൃൺമയി ജോഷിക്ക് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയ്ക്കു
ഒരുക്കാം കുരുന്നുകൾക്കൊരു ഒരു വർണക്കൂട്
കുട്ടികൾ എപ്പോഴും ഊർജസ്വലരാണ്. അപ്പോൾ അവർക്കായി ഒരുക്കുന്ന മുറികളും അങ്ങനെ തന്നെ ആവേണ്ടതല്ലേ? അവർ കളിക്കുന്നത്, ഉറങ്ങു
അർച്ചനയുടെ കരവിരുതിൽ ഒരുങ്ങുന്നത് തലയെടുപ്പുള്ള നെറ്റിപ്പട്ടങ്ങൾ
പേപ്പർ, ക്ലേ എന്നിവ ഉപയോഗിച്ച് വിവിധ തരത്തിലുള്ള ആകര്ഷണീമായ കമ്മലുകള്‍ നിര്‍മിച്ച് ശ്രദ
സതിയുടെ ജീവിതം ഗുണപാഠമാണ്
കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയില്‍ മില്ലിലും ചായക്കടയിലുമൊക്കെ സഹായിയായി ജോലിചെയ്തി
സ്വന്തം വീട്ടിൽ ജീവിക്കാം സുരക്ഷയോടെ
സുരക്ഷിതമായൊരു വീട് ഏതൊരു വ്യക്തിയുടേയും സ്വപ്നങ്ങളിൽ ഒന്നാണ്. ഒരുപക്ഷേ, ഏതൊരാളും ജീവിതത്
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി
സ്ത്രീ ശാക്തീകരണത്തിന്റെ കഥകളാടി തോൽപാവകൾ അരങ്ങിലെത്തി. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് നി
ഭവനവായ്പ എടുക്കും മുന്‍പ്
വായ്പ എടുത്താണോ വീട് വയ്ക്കുന്നത്, ഒന്നു ശ്രദ്ധിക്കൂ. സ്വന്തമായൊരു വീട് അതൊരു സ്വപ്നം തന്നെയാണ്
ദി ഗ്രേറ്റ് കേരള കിച്ചണ്‍
വീടിന്റെ പ്ലാൻ വരച്ചുതുടങ്ങും മുൻപേ വീട്ടമ്മമാരുടെ ആശങ്കയാണ് അടുക്കള... ഇപ്പോൾ അവർ മാത്രമല
ഗോപിക സുരേഷ് മിസ് കേരള
കൊച്ചി: ഇരുപത്തിയഞ്ചു സുന്ദരിമാര്‍ മാറ്റുരച്ച ഇംപ്രസാരിയോ മിസ് കേരള 2021 സൗന്ദര്യ മത്സരത്തില്‍
അടിമുടി മാറ്റി; പുത്തൻ സ്റ്റൈലിലൊരു വീട്
ചേർത്തല തൈക്കാട്ടുശേരിയിലാണ് രാധാകൃഷ്ണൻ തന്റെ വീട് പുതുക്കി പണിതത്. 30 വർഷം മുന്‍പ് പണിത വീട്
ശ്രുതി സിത്താരയ്ക്ക് ട്രാൻസ് വുമണ്‍സ് കിരീടം
ട്രാൻസ് വുമണ്‍സ് രാജ്യാന്തര സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വൈക്കം നേ
വീട്ടിൽ തയാറാക്കാവുന്ന 10 ഫേസ് പാക്കുകൾ
മുഖകാന്തി വർധിപ്പിക്കാനായി ബ്യൂട്ടിപാർലറുകളിൽ പോയി ഫേഷ്യൽ ചെയ്യുന്നവരാണ് നമ്മളിൽ പലരും. ഇ
വനിതാ റൈഡർമാരുടെ ഒത്തുചേരൽ ശ്രദ്ധേയമായി
ന്യൂജെൻ ബൈക്കുകളുമായി വനിതാ റൈഡർമാരുടെ നാലു വർഷം കഴിഞ്ഞുള്ള ഒത്തുചേരൽ ശ്രദ്ധേയമായി.
സിആ
ചെരുപ്പുകളിലെ വർണ പ്രപഞ്ചം
ഫാഷന്റെ കാര്യത്തിൽ സ്ത്രീകൾ എന്നും അപ് ടു ഡേറ്റ് ആണ്. വിപണിയിലെ ട്രെൻഡ് അറിഞ്ഞ് അവർ ഫാഷൻ ആക്സസറീസ് വാങ്ങും. അതിനായി എത്
കളിമൺ ആഭരണങ്ങൾക്ക് നല്ല ചന്തം
നിന്റെ തലയിലെന്താ, കളിമണ്ണാണോ എന്നു ഇനി ആരെങ്കിലും ചോദിച്ചാൽ തലകുനിക്കാതെ തന്നെ പറയാം. അതേ, കളിമണ്ണും ഫാഷൻ തന്നെയാണ്.
ശ്രീലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചത് 4 സോപ്പ്; മുതൽ മുടക്ക് 630 രൂപ
അധ്യാപികയായി കുട്ടികൾക്കിടയിൽ പാറിനടന്നിരുന്നപ്പോഴാണ് ശ്രീലക്ഷ്മിയെ കോവിഡ് സമ്മാനിച്ച ലോ
ജനലുകളും കട്ടിളകളും പെർഫെക്ടാകും ഫെർടെക്കിലൂടെ
നിങ്ങളുടെ കട്ടിളയും ജനലും ഇനി ചിതലെടുക്കുമെന്ന പേടിവേണ്ട. സ്റ്റീലിന്റെ കരുത്തോടെയും മനോഹരമായ രൂപഭംഗിയിലും നിങ്ങളുടെ ഇ
കുളിമുറി വിശേഷങ്ങൾ
മാറി വരുന്ന ട്രെൻഡിനൊപ്പം മലയാളി, വീടുകളുടെ മോടി കൂട്ടാൻ തുടങ്ങിയിട്ട് കാലം അധികമായിട്ടില്ല
മലയാളിക്ക് "ചോറ് 'ഏറെ പ്രിയം; വിവിധതരം "ചോറു' വിഭവങ്ങളെ പരിചയപ്പെടാം
മലയാളികൾക്കു ചോറിനോട് അൽപം ഇഷ്ടം കൂടുതലാണ്. വെറൈറ്റി ചോറുകളാണ് ഇത്തവണത്തെ പാചകത്തിൽ ഉൾ
അക്കുവിന്റെ പിറന്നാൾ സമ്മാനം
അക്കുവിന്റെ ജീവിതത്തിൽ നിരവധി പിറന്നാളുകൾ കടന്നു പോയിട്ടുണ്ട്. ഒരുപാട് സമ്മാനങ്ങളും കിട്ടി
Latest News
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
Latest News
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
വാഗ്ദാനങ്ങൾ പാലിച്ചില്ല; നാഗാലാൻഡിലെ ആറ് ജില്ലകളിൽ ആരും വോട്ട് ചെയ്തില്ല
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top