കൊളസ്‌ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
Saturday, March 16, 2024 3:41 PM IST
കൊളസ്‌ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണിത്. എന്തുകൊണ്ട് കൊളസ്‌ട്രോള്‍ ഉണ്ടാകുന്നു എന്നതിന്‍റെ ഉത്തരം അടുക്കളയില്‍നിന്നെന്നതാണ്.

കാരണം, കൊളസ്ട്രോള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുകയല്ലാതെ ഈ ജീവിതശൈലീ രോഗത്തെ മറികടക്കാന്‍ മറ്റൊരു മാര്‍ഗമില്ല. അതില്‍ ഏറ്റവും പ്രധാനം മുട്ട പൂര്‍ണമായി ഒഴിവാക്കുക എന്നതാണ്.

മുട്ടയുടെ മഞ്ഞക്കരു കൊളസ്‌ട്രോള്‍ ആകാശത്തോളമുയര്‍ത്തുന്ന ഒന്നാണ്. കൊളസ്‌ട്രോള്‍ ഉള്ളവരും ഇല്ലാത്തവരും മുട്ട കഴിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നു ചുരുക്കം. മുട്ടമാത്രമല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ഭക്ഷണം എന്നതും ശ്രദ്ധേയം.

എന്താണ് കൊളസ്‌ട്രോള്‍?

മനുഷ്യ ശരീരത്തില്‍ കൊളസ്‌ട്രോള്‍ രണ്ട് രൂപത്തിലാണുള്ളത്. എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) എന്നും എച്ച്ഡിഎല്‍ (ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) എന്നിങ്ങനെ രണ്ട് കൊളസ്‌ട്രോളാണുള്ളത്.

ഇതില്‍ എല്‍ഡിഎല്‍ ചീത്ത കൊളസ്‌ട്രോള്‍ എന്നും എച്ച്ഡിഎല്‍ നല്ല കൊളസ്‌ട്രോള്‍ എന്നും വിശേഷിപ്പിക്കപ്പെടുന്നു. ചീത്ത കൊളസ്‌ട്രോള്‍ രക്ത ധമനികളില്‍ അടിഞ്ഞു കൂടും. ഇത് രക്തക്കുഴലുകളെ ചുരുക്കുകയും ഹൃദ്രോഗത്തിലേക്ക് നയിക്കുകയും ചെയ്യും.

മറുവശത്ത് നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) ചീത്ത കൊളസ്‌ട്രോളിന്‍റെ (എല്‍ഡിഎല്‍) രക്തത്തിലെ അളവ് കുറയ്ക്കുന്നതിനാണ് പ്രവര്‍ത്തിക്കുന്നത്.

വില്ലന്‍ മഞ്ഞക്കരു

മുട്ടകള്‍, പ്രത്യേകിച്ച് മഞ്ഞക്കരുവില്‍ കൊളസ്‌ട്രോള്‍ അളവ് വളരെ കൂടുതലാണ്. ഈ കൊളസ്‌ട്രോള്‍ എല്‍ഡിഎല്‍ (ചീത്ത കൊളസ്‌ട്രോള്‍) ഉള്ള ആരെങ്കിലും കഴിച്ചാല്‍, കൊളസ്‌ട്രോളിന്‍റെ അളവ് പതിവിലും ഉയരും, ഹൃദ്രോഗത്തിലേക്ക് ഇത് ആളുകളെ തള്ളിവിടും.


ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കില്‍ ഹൃദ്രോഗ സാധ്യതയും കൂടുതലാണ്. അതുകൊണ്ട് പതിവായി മുട്ട കഴിക്കുന്നത് അപകടസാധ്യത വര്‍ധിപ്പിക്കും. മുട്ടകള്‍ കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്നു എന്നു മാത്രമല്ല, രക്തസമ്മര്‍ദം വര്‍ധിപ്പിക്കുകയും ചെയ്യും. മുട്ടയില്‍ അടങ്ങിയിരിക്കുന്ന സോഡിയമാണ് രക്തസമ്മര്‍ദം ഉയര്‍ത്തുന്നത്.

അമിത ഭാരം

ഉയര്‍ന്ന കൊളസ്‌ട്രോളുള്ള ഒരാള്‍ക്ക് ശരീരഭാരം നിയന്ത്രിക്കുക ശ്രമകരമാണ്. മുട്ട അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. മുട്ടകള്‍ പോഷക സമ്പുഷ്ടവും മികച്ച പ്രോട്ടീന്‍ ഉറവിടവുമാണ്.

പോഷകത്തിനും പ്രോട്ടീനുമായി മുട്ട മാത്രം കഴിക്കുന്നത് ഗുണത്തേക്കാള്‍ ദോഷം ചെയ്യുമെന്നു ചുരുക്കം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്കാണ് മുട്ട വിരുദ്ധ ആഹാരമായി മാറുന്നത്. നിങ്ങള്‍ക്ക് എത്ര മുട്ട കഴിക്കാമെന്ന് മനസിലാക്കാന്‍ ഡോക്ടറുടെയോ ഡയറ്റീഷന്‍റെയോ ഉപദേശം തേടുന്നതാണ് നല്ലത്.

മുട്ടയുടെ പകരക്കാര്‍

മുട്ട കഴിക്കാതിരുന്നാല്‍ പ്രോട്ടീനും പോഷകവും എവിടെനിന്ന് ലഭിക്കും എന്നാണ് ചോദ്യമെങ്കില്‍, മുട്ടയേക്കാള്‍ കൂടുതല്‍ ഇവ നല്‍കുന്ന ഭക്ഷണങ്ങള്‍ ഉണ്ടെന്നതാണ് ഉത്തരം. പനീര്‍, സോയാബീന്‍, മത്തങ്ങക്കുരു, പയര്‍, പരിപ്പ്, ഗ്രീക്ക് തൈര്, വെള്ളക്കടല തുടങ്ങിയവയെല്ലാം മുട്ടയേക്കാള്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങളാണ്.

അരക്കപ്പ് വേവിച്ച വെള്ളക്കടലയില്‍ 7.3 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്. 170 ഗ്രാം യോഗര്‍ട്ടില്‍ 17 ഗ്രാം പ്രോട്ടീന്‍ ഉണ്ട്. മത്തങ്ങക്കുരുവിലാണ് ഏറ്റവും കൂടുതല്‍ പ്രോട്ടീന്‍. 30 ഗ്രാം മത്തങ്ങക്കുരുവില്‍ ഒമ്പത് ഗ്രാം പ്രോട്ടീനുണ്ടെന്നാണ് കണക്ക്.