Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ?
Saturday, September 11, 2021 11:45 PM IST
സ്വന്തം അംഗരക്ഷകരാൽ വധിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രിയും കോണ്ഗ്രസുകാരിയുമായിരുന്ന ഇന്ദിരാഗാന്ധിയോട് ഒപ്പമുള്ള സിക്കുകാരായ ഉദ്യോഗസ്ഥരെക്കുറിച്ച് ജാഗ്രത പുലർത്തണം എന്ന് ഇന്റലിജൻസ് ഏജൻസികൾ മുന്നറിയിപ്പു നൽകിയതാണ്. തന്റെ അംഗരക്ഷകരായ ബിയാന്ത് സിംഗിനെയും സത്വന്ത് സിംഗിനെയും ചൂണ്ടി പരിഹാസത്തോടെ അവർ ചോദിച്ചത്രെ ഇവരെ സൂക്ഷിക്കണമെന്നാണോ നിങ്ങൾ പറയുന്നത് എന്ന്. ആ ഉദ്യോഗസ്ഥർ തന്നെയാണ് 1983 ഒക്ടോബർ 31 ന് രാവിലെ ഇന്ദിരയെ അവരുടെ വസതിയിൽ വച്ച് വെടിവച്ചു കൊന്നത്. മതഭ്രാന്ത് ചില മനുഷ്യരെ കൊണ്ടെത്തിക്കുന്ന അതിഭീകരമായ സ്ഥിതിയുടെ ഒരിക്കലും വിസ്മരിക്കാനാവാത്ത സത്യമായി ഇന്ദിരയുടെ ദാരുണ കൊലപാതകം ഇന്നും അവശേഷിക്കുന്നു.
ഇന്ദിരയ്ക്ക് ജാഗ്രതാ നിർദേശം കൊടുത്തവർ സിക്കുസമുഹം മുഴുവനെയും ഒഴിവാക്കണം എന്നൊന്നും ഇന്ദിരയോടു പറഞ്ഞില്ല. അതിലെ തീവ്രവാദികൾ അവിവേകം ചെയ്യാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. ഇന്ദിര ആ മുന്നറിയിപ്പ് സ്വീകരിച്ചിരുന്നെങ്കിൽ അവർക്കു മാത്രമല്ല സിക്കുസമുഹത്തിനാകെ അനുഗ്രഹമാകുമായിരുന്നു. അംഗരക്ഷകരായ സിക്കുഭീകരരാൽ പ്രധാനമന്ത്രി വധിക്കപ്പെട്ടു എന്ന വാർത്ത പടർന്നപ്പോൾ ഡൽഹിയിൽ സിക്കുകാർക്കെതിരേ നടന്ന അതിഭീകരമായ ആക്രമണങ്ങളും ഒഴിവാക്കപ്പെടുമായിരുന്നു.
പിടിേ ക്കണ്ട സമയത്തു പിടിച്ചില്ലെങ്കിൽ എത്ര ശക്തമായ ഭരകൂടത്തിനു പോലും നിയന്ത്രിക്കാനാവാതെവരുന്ന കാട്ടുതീയാണ് സമുദായിക സംഘർഷം
അപ്പന്റെ ജാഗ്രത
ഈ പശ്ചാത്തലത്തിൽ കേരളത്തിലെ അമുസ്ലിങ്ങളെ മുസ്ലിങ്ങളാക്കുവാൻ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും പോലെ നടക്കുന്ന കുത്സിത പ്രവർത്തനങ്ങളക്കുറിച്ചാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽവച്ച് വിശ്വാസി സമുഹത്തെ ഓർമ്മിപ്പിച്ചത്.
എല്ലാ മുസ്ലിങ്ങളെയുംകുറിച്ചല്ല അദ്ദേഹം പറഞ്ഞത്. അതിലെ ജിഹാദികളെക്കുറിച്ചു മാത്രമാണ്്. തീവ്രവാദികളല്ലെന്ന് ആണയിടുന്നവർ എന്തേ അവർക്കു സഹായവുമായി പിതാവിനെതിരേ എത്തുന്നു? അമുസ്ലിങ്ങൾക്കു മാത്രമല്ല മുസ്ലിങ്ങൾക്കും നന്മ സംഭവിക്കുന്നതിനുള്ള പ്രവചനമാണത്.
വളരെ പഠിച്ചും വിലയിരുത്തിയും അഭിപ്രായങ്ങൾ രുപികരിക്കുന്ന ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ച ആക്ഷേപത്തെക്കുറിച്ച് പിതാവുമായി സംസാരിച്ചു സത്യം അറിയുവാനോ പിതാവ് ഉന്നയിച്ച ആശങ്കകൾ സംബന്ധിച്ച വിശദീകരണം കൊടുക്കുവാനോ തയ്യാറാകാതെ അങ്ങനെ ഒന്നില്ലായെന്നു കാടടച്ചു പറയാൻ കാണിച്ച തിടുക്കം മുസ്ലിം തീവ്രവാദികളോടുള്ള ഭയമാണെന്ന് ആർക്കാണ് അറിയാത്തത്.
കോണ്‍ഗ്രസ് നേതാക്കളായ വി.ഡി. സതീശനും പി.ടി. തോമസും പിതാവിന്റെ വാക്കുകളെ അപലപിച്ചു. സതിശൻ പ്രതിപക്ഷ നേതാവാണ്. കേരളത്തിലെ ജനാധിപത്യ മുന്നണിയുടെ നേതാവ് കേരള കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികൾ ചേർന്ന ജനാധിപത്യമുന്നണിയുടെ അഭിപ്രായമാകണം പറയുന്നത്. വിയോജിപ്പുള്ള ഘടകകക്ഷികൾ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്. അല്ലാത്തവർ സതീശനൊപ്പം എന്ന് കരുതേണ്ടി വരും.
കല്ലറങ്ങാട്ടു പിതാവ് പറഞ്ഞതാണ് സത്യം എന്നു പറഞ്ഞ യൂത്തു കോണ്‍ഗ്രസുകാരെ വിമർശിക്കാനും ശബരീനാഥൻ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കൾ വല്ലാത്ത തിടുക്കം കാട്ടി. പാലായിലെ യൂത്തു കോണ്‍ഗ്രസുകാരെ ശബരിനാഥന് അറിയണമെന്നില്ല. നൂലിൽ കെട്ടി ഇറക്കപ്പെട്ടവനാണല്ലോ അദ്ദേഹം.
പാലായിലെ കോണ്‍ഗ്രസുകാരെ പുറത്താക്കിയാൽ അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. കോണ്‍ഗ്രസിന് ഏറെ ഉണ്ടാവുകയും ചെയ്യും.
പിണറായിയുടെ അജ്ഞത
കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഇത്രയും ഉപദേശകർ ഉണ്ടായിട്ടും ഇതുവരെ നാർക്കോട്ടിക് ജിഹാദിനെക്കുറിച്ച് കേട്ടിട്ടുപോലും ഇല്ല. മുസ്ലിം തീവ്രവാദികളെ ഭയന്ന് നടത്തിയതാവാം ആ പ്രതികരണം. പക്ഷേ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. കേരള കോണ്‍ഗ്രസ് മാണികൂടെ അടങ്ങിയ മുന്നണിയുടെ ശബ്ദവുമാണ്. അദ്ദേഹം പറയുന്നതല്ല തങ്ങളുടെ അഭിപ്രായമെങ്കിൽ ജോസ് കെ. മാണി തുറന്നു പറയേണ്ടതുണ്ട്.
ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും
ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും ഒന്നും പാലാ മെത്രാൻ കണ്ടുപിടിച്ച വാക്കുകളല്ല. മൂസ്ലിം തീവ്രവാദികൾ ലോകത്താകെ നടപ്പാക്കുന്ന യുദ്ധ തന്ത്രമാണത്. ഇസ്ലാം മതനിയമം അനുസരിച്ച് ഹറാമായ മയക്കു മരുന്ന് ഉത്പാദിപ്പിച്ചും വിപണനം ചെയ്തും ഉപയോഗിപ്പിച്ചും കാഫിറുകളെ നശിപ്പിക്കുന്ന ജിഹാദി തന്ത്രത്തെയാണ് നാർക്കോട്ടിക്് ജിഹാദ് എന്ന് വിളിക്കുന്നത്. ജിഹാദിനായി ഉപയോഗിക്കുവാൻ മയക്കു മരുന്ന് ബിസിനസ് നടത്തുന്നത് ഹറാമല്ല ഹലാലാണ്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലെത്തിയതോടെ ഈ കച്ചവടം ഭീകരമാകുമെന്ന് ഇന്ത്യയും ഭയപ്പെടുന്നുണ്ട്. നാർക്കോട്ടിക് ജിഹാദിന്റെ പ്രഭവകേന്ദ്രങ്ങളായ അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും എല്ലാം ദശലക്ഷക്കണക്കിനു കോടികളാണ് ഇതിലൂടെ വരുമാനം ഉണ്ടാക്കുന്നതെന്ന് അന്തർദേശിയ മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു. കാഫിറുകളെ ലക്ഷ്യം വച്ചെന്ന പേരിൽ നടത്തുന്ന മയക്കുമരുന്നു കച്ചവടം പാക്കിസ്ഥാനിലെ മുസ്ലിം യുവാക്കളെയും വല്ലാതെ ബാധിക്കുന്നതായി കണ്ടെത്തിക്കഴിഞ്ഞു. കേരളത്തിൽ ഈ ബിസിനസ് വ്യാപകമാവുകയാണ്.
എറണാകുളം ജില്ലയിൽ 2021 മാർച്ച് 30 വരെ 300 മയക്കുമരുന്നു കേസുകൾ രജിസ്റ്റർചെയ്തെന്നാണ് കണക്ക്. ദിവസം 10 കേസുകൾ വീതം. മൂന്നുമാസത്തെ 368 സംഭവങ്ങളിൽ 406 പേരെ അറസ്റ്റ് ചെയ്തു. കേരള തീരത്തേക്ക് നീങ്ങിക്കൊണ്ടിരുന്ന ബോട്ടുകളിൽ നിന്നും 3000 കോടിയുടെ മയക്കു മരുന്ന് നാവിക സേന പിടികൂടി. അങ്ങനെയൊന്നും ഇല്ല എന്ന സമീപനമാണ് ആപത്ത്.
സത്യത്തിന്റെ നേരേ കൊഞ്ഞനം കാട്ടിക്കൊണ്ടാണ് ഈ നിഷേധങ്ങൾ. ലൗജിഹാദ് ഇല്ലെന്നു വാദിക്കുന്നവരോട്: അഫ്ഗാനിസ്ഥാനിലെ ജയിലിൽ എങ്ങനെ ഒരു സോണിയ സെബാസ്റ്റ്യനും മെറിൻ ജേക്കബും എത്തി എന്ന ചോദ്യത്തിന് ഉത്തരം, മതസൗഹാർദം തകർക്കും എന്ന് പറയുന്നതാണോ?
കേരളത്തിന്റെ പല ഭാഗത്തു നിന്നും മയക്കുമരുന്നു നല്കി പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന്റെ കഥകൾ വരുന്നു. കേസുകൾ പിടുകൂടുന്നതിൽ പോലീസും അത്തരം വാർത്ത കൊടുക്കുന്നതിൽ മുഖ്യധാരാമാധ്യമങ്ങളും വല്ലാത്ത കള്ളക്കളികളാണ് നടത്തുന്നത്. കൊറോണ സന്നദ്ധപ്രവർത്തകരാണ് ഈരാറ്റുപേട്ടയിൽ പിടിയിലായ മയക്കു മരുന്നു കച്ചവടക്കാർ. ഇനി എന്നാവുമോ മയക്കുമരുന്നു കേസിൽ പിടികൂടുന്നവരുടെ പേരു കൊടുക്കുന്നത് മതേതരത്വത്തിന് നിരക്കാത്ത നടപടിയാണ് എന്ന വാദവുമായി പി.ടി തോമസും കൂട്ടരും എത്തുക.
കുപ്രസിദ്ധമായ വാഴക്കാലാകേസിലെ പ്രതികളിൽ നിന്നു തുടങ്ങുക. മയക്കുമരുന്ന് ഹറാമായ ഒരു സമുഹത്തിൽ എന്തേ ഇത്രമാത്രം മയക്കുമരുന്നു വ്യാപാരികൾ. എംഡിഎംഎ യുമായി പിടികൂടുന്നവരിലേറെയും ഒരു സമുദായത്തിൽ നിന്നുള്ളതാകുന്നത് സംശയിക്കേണ്ട കാര്യമല്ലേ?
നിശാപാർട്ടികളിൽനിന്നു പിടികൂടപ്പെടുന്ന പ്രതികളിലെ സ്ത്രീപുരുഷന്മാരുടെ മതം നോക്കിയാൽ ചിത്രം കൂടുതൽ വ്യക്തമാകും. മയക്കുമരുന്നു നല്കി പെണ്‍കുട്ടിയെ പിഡിപ്പിച്ച എത്ര കേസുകളാണ് വരുന്നത്. പാല രൂപതയിൽനിന്നു മാത്രമല്ല തൃത്താല അടക്കം എത്ര ഇടങ്ങളിലെ കേസുകളാണ് പോലീസ് ലിസ്റ്റിൽ ഉള്ളത്. കുട്ടികളെ വശീകരിച്ചു ജ്യൂസ് കുടിപ്പിച്ചു ദുരുപയോഗിക്കുന്നതിന്റെയും അവരുടെ ചിത്രങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെയും സംഭവങ്ങൾ പുറത്തുപറയാൻ പലരും മടിക്കും. ഇത്തരം മക്കളെ നോക്കി ചങ്കു പൊട്ടുന്ന മാതാപിതാക്കളുടെ മുന്നിലിരുന്നാണ് മുഖ്യധാരാ രാഷ്ട്രീയപാർട്ടികൾ വല്ലാത്ത മതേതര പ്രസംഗം നടത്തുന്നത്.
താലിബാൻ വീട്ടുമുറ്റത്തോ?
ഒരു ദേവാലയത്തിൽ മെത്രാൻ നല്കിയ ഉപദേശത്തിനെതിരേ മെത്രാസന മന്ദിരത്തിലേയ്ക്ക് മാർച്ച് നടത്താനും മറ്റും മുതിരുന്നവരാണോ മതസ്വാതന്ത്ര്യത്തിന്റെ വക്താക്കൾ. ഇവർക്കു വേണ്ടിയാണോ കോണ്‍ഗ്രസ് നേതാക്കൾ മതേതരത്വം വാദിക്കുന്നത്.
വർഗീയവിഷം തുപ്പുന്ന സക്കിർ നായിക്കും സ്നേഹസംവാദക്കാരനും എന്തിന് സാമൂഹിക നിരീക്ഷകൻ എന്നോ മാധ്യമപ്രവർത്തകൻ എന്നോ ഉള്ള കുപ്പായമിട്ട് ചാനലുകളിൽ എത്തുന്നവരും ക്രൈസ്തവ വിശ്വാസത്തിനെതിരേ നടത്തുന്ന പരിഹാസങ്ങൾ ഇവരാരും കേൾക്കുകയോ പ്രതികരിക്കുകയോ ചെയ്യാത്തത് എന്തു കൊണ്ട്? അവർ നടത്തുന്നത്ര അറിവില്ലാത്ത കാര്യങ്ങളല്ല, കൃത്യമായി അറിയുന്ന കാര്യങ്ങളെങ്കിലും ഇസ്ലാമിനെക്കുറിച്ചു പറഞ്ഞാൽ എന്താവും സ്ഥിതി?
കുറവിലങ്ങാട് പള്ളിയിലെ എട്ടു നോന്പാചരണത്തിനാണ് കല്ലറങ്ങാട്ട് പിതാവ് സമുഹം നേരിടുന്ന പുത്തൻ വെല്ലുവിളിയെക്കുറിച്ച് വിശ്വാസികളോട് സംസാരിച്ചത്. എട്ടുനോന്പിന്റെ ആരംഭം തന്നെ മൈസൂരിൽനിന്നു വന്ന ടിപ്പു എന്ന വേട്ടക്കാരനെ ഭയന്ന് തെക്കൻ കേരളത്തിലെക്രൈസ്തവ സ്ത്രീകൾ തങ്ങളുടെ വിശ്വാസവും വിശുദ്ധിയും കാത്തു സൂക്ഷിക്കുന്നതിനായി ദൈവാലയങ്ങളിൽ ഒത്തുകൂടി നടത്തിയ ഉപവാസത്തിൽ നിന്നുമാണ്. ടിപ്പു നാടു മാത്രമല്ല വെട്ടിപ്പിടിച്ചത്, നാട്ടിലെ സ്ത്രീകളെയും ദുരുപയോഗിച്ചു. വടക്കൻ കേരളത്തിലെ കഥകൾ കേട്ട തെക്കൻ കേരളത്തിലെ അമ്മമാർ തങ്ങളുടെ ചാരിത്ര്യം സൂക്ഷിക്കുന്നതിന് സ്വർഗത്തിന്റെ ഇടപെടലിനായി പ്രാർഥിച്ച ദിനങ്ങളായിരുന്നു ആദ്യത്തെ എട്ടുനോന്പ്.
ഇതാണോ ധീരത?
മഹാരാജാസ് കോളജിൽ വധിക്കപ്പെട്ട അഭിമന്യുവിന്റെ മുസ്ലിം തീവ്രവാദികളായ ഘാതകരെ പിടികൂടാൻ പോലും ആവാത്തതാണ് പിണറായിയുടെ പോലീസ്. ചരിത്ര സത്യങ്ങൾ പോലും പറയാൻ അനുവദിക്കാത്ത ഏകാധിപത്യഫാസിസമാണോ പി.ടി. തോമസും കോണ്‍ഗ്രസും ഉദ്ദേശിക്കുന്ന മതേതരത്വം?
തീവ്രവാദികളുടെ രക്ഷയ്ക്കു വേണ്ടി കോടതി കയറുന്നവരുടെ ബന്ധങ്ങളും സാന്പത്തിക സ്രോതസുകളും അന്വേഷിക്കപ്പെടണം. കുറവിലങ്ങാട്ട് നടത്തിയ പ്രസംഗത്തിന് ഡൽഹിയിൽ നിന്നു കേസു ണ്ടാകുന്നത് നിസാരകാര്യമല്ല. ഒന്നോ രണ്ടോ തെരഞ്ഞെടുപ്പിലെ വിജയത്തിനായി നാടിന്റെ ജനാധിപത്യവും മതേതരത്വവും കുരുതി കഴിക്കുന്ന പ്രസ്ഥാനങ്ങളെയും അതിന്റെ തീനാളങ്ങളെയും വളർത്തുന്നത് അപകടമാണ്.
ദ്വിജൻ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
മാതൃകാ പെരുമാറ്റച്ചട്ട ലംഘനം അതീവ ഗൗരവതരം
തെരഞ്ഞെടുപ്പ് സുതാര്യവും നീതിയുക്തവുമായി
ഗ്രീക്ക് തത്വങ്ങളിലെ ഇന്ത്യന്‍ സ്വാധീനം
‘എല്ലാ വിജ്ഞാനത്തെയും അതിലംഘിക്കുന്നതാണ് തങ്ങളുടെ വിജ്ഞാനം’ എന്ന് വിചാരിച്ചിരു
Latest News
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
Latest News
പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതിയെന്ന് സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ
ശസ്ത്രക്രിയ പിഴവ്; കുട്ടിയുടെ കുടുംബത്തിന്റെ മൊഴി ഇന്ന് എടുക്കും
പന്തീരാങ്കാവ് ഗാർഹിക പീഡനം ; പ്രതിക്കായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും
ഇഡി പിടിച്ചെടുത്ത പണം പാവപ്പെട്ടവര്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കും: നരേന്ദ്ര മോദി
അരവിന്ദ് കേജരിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കേസെടുത്തു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top