Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പുഴ, മണൽ, വന്യജീവി... മനുഷ്യൻ
Tuesday, October 19, 2021 1:53 AM IST
കേന്ദ്രസർക്കാരും കേരള സർക്കാരും പുഴയിലെ മണൽ വാരി വിറ്റ് പണമുണ്ടാക്കാനുള്ള സാധ്യതകൾ അന്വേഷിക്കുകയാണ്. കേരളത്തിലെ പുഴകളിൽനിന്ന് മണൽ ഊറ്റിയെടുക്കുന്നത് നിയമംമൂലം തടഞ്ഞിട്ട് അനേകം വർഷങ്ങളായി.
പുഴയിലെ മണൽ വാരിയെടുത്താൽ സമീപപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം വറ്റുമെന്നും പുഴയുടെ തീരം ഇടിഞ്ഞുവീണ് പുഴതന്നെ അപ്രത്യക്ഷമാകുമെന്നും ശാസ്ത്രത്തെക്കുറിച്ച് സാഹിത്യമെഴുതി ശാസ്ത്രജ്ഞന്മാരായവർ ജനത്തെ പഠിപ്പിച്ച് തയാറാക്കിയിട്ടുണ്ട്. അതുകൊണ്ട് ആ വാദങ്ങളെല്ലാം നുണയായിരുന്നുവെന്ന് അംഗീകരിക്കാതെ മലയാളിയുടെ സാമൂഹിക അബോധ മനസിന് സർക്കാർ നയം സ്വീകരിക്കുക അസാധ്യമാണ്.
പരിസ്ഥിതിയുടെ ഉപയോഗം മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമാണ്. പാറ പൊട്ടിക്കാതെ, കളിമണ്ണുകൊണ്ട് ഇഷ്ടിക നിർമിക്കാതെ, മരങ്ങൾ വെട്ടാതെ, മൃഗങ്ങളെ കൊല്ലാതെ... മനുഷ്യന് ജീവിക്കാൻ സാധ്യമല്ല. മന്ത്രിമാർ പഠനം നടത്താൻ പോകുന്ന വിദേശരാജ്യങ്ങളിൽ പലതിലും പുഴകളിൽനിന്ന് മണൽ ഊറ്റുന്നുണ്ട്. പുഴകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പ്രകൃതി സംരക്ഷിക്കപ്പെടുന്ന രാജ്യങ്ങൾക്ക് അടിസ്ഥാനപരമായ പരിസ്ഥിതി നയങ്ങളുണ്ട്.
അടിസ്ഥാന പരിസ്ഥിതി നയം
പരിസ്ഥിതി സംരക്ഷണ വാദമുഖങ്ങൾ മൂന്നു തത്വത്തിന്മേലാണ് അടിയുറപ്പിച്ചിരിക്കുന്നത്.
മനുഷ്യകേന്ദ്രീകൃത വാദം
പ്രകൃതി കേന്ദ്രീകൃത വാദം
സുസ്ഥിര വികസനവാദം
ആദ്യത്തെ വിഭാഗം മനുഷ്യകേന്ദ്രീകൃത വാദക്കാരാണ്. പ്രകൃതിയിലുളള ഏതു വസ്തുവും മനുഷ്യന്റെ ഉപയോഗത്തിനാണെന്ന് ഇക്കൂട്ടർ വാദമുന്നയിക്കുന്നു. പ്രകൃതിയുടെ പരിമിതികളെ മറികടക്കുന്നതാണ് മനുഷ്യന്റെ തനിമയെന്ന് ഇവർ വാദിക്കുന്നു.
രണ്ടാമത്തെ വിഭാഗം പ്രകൃതിയെ ആരാധിക്കാനുള്ള യാഥാർഥ്യമായി കാണുന്നു. അവർ പറയുന്നത് നിരന്തരം ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന അമ്മയാണ് പ്രകൃതി. അതുകൊണ്ട് പ്രകൃതിയെ ഉപയോഗിക്കാനുള്ളതല്ല, ആരാധിക്കാനുള്ളതാണ്.
ഇവർ രണ്ടു വിഭാഗം ഉന്നയിക്കുന്നതിലും ചില ഭാഗിക ശരികളുണ്ട്. അതുകൊണ്ടാണ് ഇവ രണ്ടിനെയും സമന്വയിപ്പിച്ച് ഉപയോഗിക്കുകയും ഭാവി തലമുറയ്ക്കുവേണ്ടി നിലനിർത്തുകയും ചെയ്യുന്ന സുസ്ഥിര വികസനം എന്ന നയം ശാസ്ത്രജ്ഞന്മാർ മുന്നോട്ടുവയ്ക്കുന്നത്. ഈ നയമനുസരിച്ച് പുഴയിൽനിന്ന് മണലൂറ്റാമോ എന്ന ചോദ്യത്തിന്, പുഴയെ ഭാവിതലമുറയ്ക്കായി നിലനിർത്തുന്ന വിധത്തിൽ എന്നതാണ് ഉത്തരം.
മണലെടുത്താൽ പുഴ മരിക്കുമോ?
പുഴയിൽനിന്ന് പരിധിക്കപ്പുറമുള്ള മണലെടുത്തില്ലെങ്കിൽ പുഴ മരിക്കും എന്നത് പലർക്കും അജ്ഞാതമാണ്. മഴവെള്ളത്തിന് ഒഴുകിപ്പോകാൻ പ്രകൃതിതന്നെ സൃഷ്ടിച്ച വഴികളാണ് പുഴകൾ. എന്നാൽ, പുഴകളിൽ മണൽ നിറഞ്ഞാൽ അത് എടുത്തുമാറ്റാനുള്ള കഴിവ് പുഴയ്ക്കില്ല. ഇവിടെ മനുഷ്യന്റെ ഇടപെടൽ ആവശ്യമാണ്. പുഴകളിലെ മണലും എക്കലും വർഷാവർഷം എടുത്തുമാറ്റിയില്ലെങ്കിൽ സമീപഭാവിയിൽ കേരളത്തിലെ പുഴകൾ മരിക്കും.
ഒരു മനുഷ്യന്റെ ശരീരത്തിൽനിന്ന് രക്തം ഊറ്റിയെടുത്ത് മറ്റൊരു മനുഷ്യന് നല്‍കാം എന്നത് പൊതുപ്രസ്താവനയാണ്. എത്ര രക്തം ഊറ്റിയെടുക്കാം, ആർക്ക് എടുക്കാം, ആരിൽനിന്നെടുക്കാം എന്നീ കാര്യങ്ങൾ നിർണയിക്കേണ്ടത് ശരീരശാസ്ത്രജ്ഞന്മാരാണ്. അതുപോലെ മണൽ എവിടെനിന്ന് എടുക്കണം, എത്ര അളവ് എടുക്കണം, എങ്ങനെ എടുക്കണം എന്നെല്ലാം തീരുമാനിക്കേണ്ടത് ആ വിഷയം കൈകാര്യം ചെയ്യുന്ന ശാസ്ത്രജ്ഞന്മാരാണ്.
പല വിദേശ രാജ്യങ്ങളിലും പുഴയിലേക്ക് അഭിമുഖമായിട്ടാണ് കെട്ടിടങ്ങളും വീടുകളും പണിയുന്നത്. പുഴയുടെ ഇരുവശവും റോഡാണ്. എന്നാൽ, കേരളത്തിൽ പുഴകളെ അഭിമുഖീകരിക്കുന്നത് വീടുകളുടെയും കെട്ടിടങ്ങളുടെയും മല, മൂത്ര വിസർജന സാധ്യതകളാണ്. ഈ വൈരുധ്യം തെളിയിക്കുന്നത് പുഴകളോടുള്ള സ്നേഹം കവിതയിൽ അവസാനിക്കുന്നുവെന്നാണ്.
അനാവശ്യമായി കുമിഞ്ഞുകൂടിയ മണലെടുക്കാൻ സർക്കാർ ശ്രമിച്ചാൽ ഉടനെതന്നെ മാഫിയ, മാഫിയ, മാഫിയ എന്ന മുദ്രാവാക്യവുമായി ആയിരങ്ങൾ പ്രത്യക്ഷപ്പെടും. ചാനൽ ചർച്ചകൾ രൂപംകൊള്ളും. പുഴയെ സംരക്ഷിക്കാനുള്ള ശ്രമം രാ ഷ്ട്രീയ പരാജയമായി മാറും.
ഭൂമാഫിയ
മണൽ മാഫിയപോലെ മറ്റൊരു പ്രയോഗമാണ് ഭൂമാഫിയ. 2007ൽ എം.എ. ബേബി അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിൽ കേരളത്തിലെ ക്രൈസ്തവർ ന്യൂനപക്ഷമല്ല എന്നു സ്ഥാപിക്കാൻ ശ്രമം നടന്നു. അതിനുപോൽബലകമായ ചില പ്രമേയങ്ങൾ അവതരിപ്പിച്ചു.
അതിൽ ഒരു പ്രമേയം കേരളത്തിലെ ക്രൈസ്തവർക്ക് ഹിന്ദുക്കളേക്കാൾ കൂടുതൽ ഭൂമിയുണ്ടെന്നാണ്. ഈ അസന്തുലിതാവസ്ഥ സാമൂഹിക പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. ഈ പ്രസ്താവനകളാണ് ഹിന്ദുത്വവാദികൾ പ്രധാനമായും ക്രിസ്ത്യാനികൾക്കെതിരേ ഉപയോഗിക്കുന്നത്. പ്രസിദ്ധ ഹിന്ദുത്വവാദിയും ഇൻഫിനിറ്റി ഫൗണ്ടേഷൻ സ്ഥാപകനുമായ രാജീവ് മൽഹോത്ര അന്താരാഷ്്ട്രവേദികളിൽ ഇക്കാര്യം ഇന്ത്യയിലെ ക്രൈസ്തവർ ഹിന്ദുക്കളേക്കാൾ ധനവാന്മാരാണെന്ന് കാണിക്കാൻ ഉപയോഗിക്കുന്നു.
പശ്ചിമഘട്ടം
കന്യാകുമാരി മുതൽ ഗുജറാത്തുവരെ വ്യാപിച്ചു കിടക്കുന്നതാണ് പശ്ചിമഘട്ടം. ഈ പശ്ചിമഘട്ടത്തിലെ ജനവാസ കേന്ദ്രങ്ങളാണ് വാൽപ്പാറ, കൊടൈക്കനാൽ, ഊട്ടി, ഗൂഡല്ലൂർ, മെർക്കാറ മുതലായ സ്ഥലങ്ങളെല്ലാം. ഇവിടെയൊന്നുമില്ലാത്ത പരിസ്ഥിതി ലോലത്വം കസ്തൂരിരംഗൻ എങ്ങനെ ഇടുക്കി ജില്ലയിൽ കണ്ടെത്തി. അദ്ദേഹം പരിസ്ഥിതി ശാസ്ത്രജ്ഞനല്ല. മലയോര മേഖലയിൽ ഉപജീവനം നടത്തുന്ന ലക്ഷോപലക്ഷം ചെറുകിട കർഷകരെ ഭൂമാഫിയക്കാർ, വനം കൊള്ളക്കാർ എന്ന് മുദ്രകുത്താൻ റിപ്പോർട്ട് ഇടയാക്കിയിട്ടുണ്ട്.
മനുഷ്യർ പ്രകൃതിസംരക്ഷകർ
ഈ വർഷം ഓസ്ട്രേലിയ വൻകരയിൽ 10,000 ഒട്ടകങ്ങളെ വെടിവച്ചു കൊന്നു. ഒട്ടകങ്ങൾ 1850 കളിൽ ഓസ്ട്രേലിയയിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണ്. എന്നാൽ, ഇന്ന് അവയുടെ എണ്ണം 10 ലക്ഷം കവിയുകയും ഭൂഖണ്ഡത്തിന്റെ ജൈവവ്യവസ്ഥിതിയെത്തന്നെ പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
ഓസ്ട്രേലിയയിലെ ആദിവാസികളുടെ കൃഷിയിടങ്ങളും ജലസ്രോതസുകളും ഇവ ഇല്ലാതാക്കാൻ ആരംഭിച്ചു. ഈ പ്രതിസന്ധിയിലാണ് ഒട്ടകങ്ങളെ കീടമായി നിർവചിച്ച് ഓസ്ട്രേലിയൻ ഗവൺമെന്റ് കൊന്നൊടുക്കുന്നത്. പതിവുപോലെ പ്രകൃതിയെ ആരാധിക്കുന്നവർ പ്രതിഷേധവുമായെത്തി. പക്ഷേ, ജനങ്ങൾ പിന്തുണച്ചതു സർക്കാരിനെയാണ്.
പശ്ചിമഘട്ട മലനിരകളുടെ താഴ്വാരങ്ങളിൽ ജീവിക്കുന്ന കർഷകർ മൃഗങ്ങളുടെ ശല്യംമൂലം തകർക്കപ്പെടുകയാണ്. കാട്ടുപന്നികളുടെ എണ്ണത്തിലെ ക്രമാതീതമായ വളർച്ച ജൈവവൈവിധ്യത്തിന്റെ സന്തുലിതാവസ്ഥ നഷ്ടപ്പെടുത്തിയേക്കാം. എന്നാൽ, കേരളത്തിൽ എല്ലാം രാഷ്ട്രീയമാണ്. മൃഗങ്ങളുടെ എണ്ണം കൂടിയാലും പ്രശ്നമാണ്, കുറഞ്ഞാലും പ്രശ്നമാണ് എന്ന ചിന്ത പ്രകൃതിസ്നേഹികൾക്ക് മനസിലാകുന്നില്ല.
മനുഷ്യന്റെ എണ്ണം വർധിച്ചാൽ അവയെ എങ്ങനെ ഇല്ലാതാക്കാം എന്നാണ് കേന്ദ്രസർക്കാർ മുതൽ ഭൂരിഭാഗം പേരും ചിന്തിക്കുന്നത്. സുസ്ഥിര വികസനം എന്ന ചിന്ത പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഗണിക്കപ്പെടുന്ന ഒരു നല്ല നാളേക്കായി കാത്തിരിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Latest News
സ്കൂൾ തുറക്കൽ: മന്ത്രി വി.ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം
സോളാര്‍ സമരം ചരിത്രപരമായ തെറ്റ്, ഒത്തുതീര്‍പ്പിന് ചര്‍ച്ച നടന്നെങ്കില്‍ അതില്‍ തെറ്റില്ല: ചാണ്ടി ഉമ്മന്‍
അതിതീവ്ര മഴ വരുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്
ശബരിമല തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു
സ്വാതി മലിവാളിന്റെ പരാതി: ബിഭവ് കുമാർ അറസ്റ്റിൽ; പിടിയിലായത് കേജരിവാളിന്റെ വീട്ടിൽനിന്ന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top