Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
ആർഎസ്എസ് മേധാവിയുടെ നീക്കങ്ങൾ
Monday, September 26, 2022 1:06 AM IST
ഉള്ളതുപറഞ്ഞാൽ /കെ. ഗോപാലകൃഷ്ണൻ
സമൂഹത്തെ വിഭജിക്കുന്ന പ്രശ്നങ്ങൾ ഇപ്പോൾ അസ്വസ്ഥജനകമാംവിധം വർധിച്ചുകൊണ്ടിരിക്കുന്നുവെന്നത് രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ (ആർഎസ്എസ്) ഉന്നത മേധാവികളുടെ മുമ്പാകെ വന്നതായി തോന്നുന്നു. അതിന്റെ അനുരണനങ്ങൾ അസുഖകരമായ സാഹചര്യങ്ങളിലേക്കു പരിണമിച്ചേക്കാം.
ഗോഹത്യ, അമുസ്ലിംകളെ കാഫിർ എന്ന നിലയിൽ കാണുന്നത്, മറ്റു വികാരപരമായ വിഷയങ്ങൾ എന്നിവയിലെല്ലാം രണ്ടു പ്രധാന സമുദായങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനു ചർച്ചകൾ നടക്കേണ്ടതുണ്ട്. രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകാൻ സമൂഹങ്ങൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടണം എന്നതാണു ലക്ഷ്യം.
ഇതിന്റെ ആദ്യപടിയെന്ന നിലയിൽ, വിവിധ സമുദായങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള സൗഹാർദം നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് മുസ്ലിം സമുദായത്തിലെ പ്രമുഖ വ്യക്തികളെ കണ്ടിരുന്നു. ധ്രുവീകരണവും സംഘർഷവും ഇല്ലെന്ന് ഉറപ്പാക്കാനുള്ള നടപടികൾ തിരിച്ചറിയുകയാണു ലക്ഷ്യം. സമൂഹത്തിൽ ഐക്യം കൊണ്ടുവരുന്നതിനു പരസ്പരം സ്വീകാര്യമായ നടപടികൾ തിരിച്ചറിയാൻ ഒരുപക്ഷേ രാജ്യത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്. സത്യസന്ധമായി പറഞ്ഞാൽ, രാജ്യത്തിനകത്ത് ഐക്യവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി ആർഎസ്എസ് നേതാക്കൾ മുമ്പും വിവിധ സമുദായങ്ങളുടെയും ജാതികളുടെയും നേതാക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഈ പ്രശ്നങ്ങൾക്കു ദീർഘകാല പരിഹാരമുണ്ടാക്കാൻ മുൻ ഡൽഹി ലഫ്റ്റനന്റ് ഗവർണർ നജീബ് ജംഗ്, മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എസ്.വൈ. ഖുറേഷി, അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ലഫ്റ്റനന്റ് ജനറൽ സമീറുദ്ദീൻ ഷാ, സയ്യിദ് ഷെർവാനി, മനുഷ്യാവകാശ പ്രവർത്തകനും പത്രപ്രവർത്തകനുമായ സയ്യിദ് സിദ്ദിഖി എന്നിവരുമായി മോഹൻ ഭാഗവത് ചർച്ചകൾ നടത്തിയിരുന്നു. ബന്ധങ്ങൾ മെച്ചപ്പെടുത്തുക എന്നതായിരുന്നു ആശയം. ഇന്ത്യയെ മുന്നോട്ടു കൊണ്ടുപോകാൻ, പരസ്പര ബന്ധങ്ങൾ മെച്ചപ്പെടണമെന്ന് ഭാഗവത്ജി സമ്മതിച്ചു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യോഗത്തിനു ശേഷം മുസ്ലിം സമുദായവുമായി നിരന്തരം സമ്പർക്കം പുലർത്താൻ നാല് മുതിർന്ന ഭാരവാഹികളെ ആർഎസ്എസ് മേധാവി നിയോഗിച്ചു. മുസ്ലിം സമുദായത്തിലെ പ്രമുഖ നേതാക്കൾ ബുദ്ധിജീവികളോടും പത്രപ്രവർത്തകരോടും എഴുത്തുകാരോടും പ്രഫഷണലുകളോടും ഈ സംവാദം തുടരാനും തീരുമാനിച്ചു
ഗോഹത്യയും കാഫിറും
ഭാഗവതും മുസ്ലിം സമുദായ നേതാക്കളും തമ്മിൽ നടന്ന ചർച്ചകളിൽ ഗോഹത്യയിലും കാഫിർ പോലുള്ള വാക്കുകളിലും ജനങ്ങൾ അതൃപ്തരാണെന്ന് ഉന്നയിക്കപ്പെട്ടു. ഗോഹത്യയിൽ ആരെങ്കിലും ഉൾപ്പെട്ടാൽ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്ന് മുസ്ലിം നേതാക്കൾ സമ്മതിച്ചു. അറബിയിൽ അവിശ്വാസികൾക്കായി കാഫിർ ഉപയോഗിക്കുന്നുണ്ടെന്നും അത് പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമല്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.
ഏതെങ്കിലും ഇന്ത്യൻ മുസ്ലിമിനെ പാക്കിസ്ഥാനിയെന്നോ ജിഹാദിയെന്നോ വിശേഷിപ്പിക്കുമ്പോൾ സമൂഹത്തിന് ദുഃഖമുണ്ടെന്ന് ന്യൂനപക്ഷ സമുദായ നേതാക്കൾ ചൂണ്ടിക്കാട്ടി. അതുപോലെ മുസ്ലിം സമുദായത്തിലെ ജനസംഖ്യയെയും ബഹുഭാര്യാത്വത്തെയും സമുദായത്തെത്തന്നെയും നിരന്തരം അധിക്ഷേപിക്കുന്നതു വേദനാജനകമാണെന്നും വിലയിരുത്തപ്പെട്ടു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പൊതു ധാരണയുണ്ടായി.
ഇത് സ്വാഗതാർഹമായ നീക്കമാണെങ്കിലും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിവിധ തലങ്ങളിൽ ഇത്തരം യോഗങ്ങൾ ഇനിയും ഉണ്ടാകേണ്ടതുണ്ട്. ഭിന്നതകൾ ദീർഘകാലമായുള്ളതാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വന്നതിനുശേഷം ബിജെപിയുടെ ചില നയങ്ങൾ നടപ്പിലാക്കാൻ നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ട്. അവയിൽ ചിലത് പ്രാഥമികമായി സമുദായത്തിന് എതിരാണെന്ന് ന്യൂനപക്ഷങ്ങൾ കരുതുന്നു. ഈ നയങ്ങളിൽ ചിലതാണ് ഇന്നത്തെ അവസ്ഥയിലേക്ക് നയിച്ചതും. യോജിപ്പും ഐക്യവുമുള്ള ഒരു സമൂഹത്തിന് ന്യൂനപക്ഷങ്ങളുടെ ഈ സംശയങ്ങൾ ദൂരീകരിക്കേണ്ടതുണ്ട്. ആർഎസ്എസ് തലവന്റെയും ന്യൂനപക്ഷ നേതാക്കളുടെയും നീക്കത്തിനു ഫലമുണ്ടാകണമെങ്കിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ടതുണ്ട്. നേതാക്കൾ ഒന്നിച്ചിരുന്ന് സമവായത്തിലൂന്നിയ ധാരണയുണ്ടാക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല.
എൻഐഎ റെയ്ഡ്
ആർഎസ്എസ് മേധാവിയുടെ ഈ നീക്കത്തിനു പിന്നാലെയാണ് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) ഓഫീസുകളിലും അതിന്റെ ചില രാഷ്ട്രീയ വിഭാഗമായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്ഡിപിഐ) ഓഫീസുകളിലും ചില നേതാക്കളുടെ വസതികളിലും റെയ്ഡ് നടത്തിയത്. അവരുടെ മുൻകാലപ്രവർത്തനങ്ങളുടെ ഉൾപ്പെടെ വിശദാംശങ്ങൾ കണ്ടെത്താനും മറ്റെന്തെങ്കിലും ബന്ധങ്ങളുണ്ടോയെന്നു പരിശോധിക്കാനുമുള്ള ശ്രമമായി ഈ സമീപനത്തെ കാണാം. അവർക്ക് എവിടെ നിന്നാണ് പണവും നിർദേശങ്ങളും ലഭിക്കുന്നത്, ഇന്ത്യക്കെതിരേ പ്രവർത്തിക്കുന്നതുൾപ്പെടെ ഏതെങ്കിലും സംഘടനകളും നേതാക്കളുമായി ബന്ധമുണ്ടോ, രാജ്യത്തിനു പുറത്തുള്ള ബന്ധങ്ങൾ എല്ലാം പരിശോധിക്കുകയാണ്.
അന്വേഷണം നടത്തുന്ന എൻഐഎക്ക് അവരെ തിരിച്ചറിയാനും ഒരുപക്ഷേ, അവർക്കെതിരേ മുന്നോട്ടുപോകാനും കഴിഞ്ഞേക്കാം. ഇത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുമായും ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണവുമായും ബന്ധപ്പെട്ടിരിക്കുമെന്ന് തീർച്ചയായും ചിലർ ആരോപിക്കുന്നു. ഈ സംഘടനകൾക്കും അവരുടെ നേതാക്കൾക്കും ലഭിച്ച പണത്തിന്റെ ചില വിശദാംശങ്ങളും വിദേശത്ത് പ്രവർത്തിക്കുന്ന ചില സംഘടനകൾക്ക് കേഡർമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച ആരോപണങ്ങളും നമ്മുടെ രാജ്യത്തിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നതിന്റെ സൂചനകളും ശ്രദ്ധേയമാണ്.
കൂടാതെ, അടുത്തിടെ ഇംഗ്ലണ്ടിൽ ഹിന്ദു ക്ഷേത്രങ്ങൾക്കും അതുമായി ബന്ധപ്പെട്ട ആളുകൾക്കുംനേരേ ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഐക്യരാഷ്ട്രസഭയിൽ നമ്മുടെ വിദേശകാര്യ മന്ത്രിയും ഇംഗ്ലണ്ട് വിദേശകാര്യ മന്ത്രിയും ഇക്കാര്യം ഉന്നയിച്ചു. അത്തരം പ്രവർത്തനങ്ങളെല്ലാം അപലപിക്കപ്പെടേണ്ടതാണെങ്കിലും, അതിന്റെ സാമുദായിക ബന്ധങ്ങളും അവഗണിക്കാനാവില്ല! വിദേശത്ത് ചിലയിടങ്ങളിൽ എൻഡിഎയുടെ ചില നയങ്ങളോട് എതിർപ്പുണ്ട്. സമീപഭാവിയിൽ ഇതിനോടു പ്രതികരിച്ച് നമ്മുടെ നിലപാട് വിശദീകരിക്കാൻ എൻഡിഎ സർക്കാർ തീരുമാനിച്ചാൽ ആശ്ചര്യപ്പെടേണ്ടതില്ല.
ആർഎസ്എസ് മേധാവി സ്വീകരിക്കുന്ന നടപടികൾ ന്യൂനപക്ഷ സമുദായത്തിൽനിന്ന് നല്ല പ്രതികരണം ഉണ്ടാകണമെങ്കിൽ എൻഡിഎയിൽനിന്നും കേന്ദ്ര സർക്കാരിൽനിന്നും നല്ല പ്രതികരണം ഉണ്ടാകണം. ന്യൂനപക്ഷങ്ങളെ കൂടെനിർത്താനും ഇന്ത്യയുടെ മതേതര പദവി ഉയർത്തിപ്പിടിക്കാനും നന്നായി ആലോചിച്ച് പ്രതികരിക്കേണ്ടതുണ്ട്. അതിനായി ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം പകരുകയും മുൻകാല ഭിന്നതകൾ മറന്ന് അവരുടെ വിശ്വാസം നേടിയെടുക്കുകയും ചെയ്യുന്ന നയം ഉണ്ടാകണം.
അതെന്തായാലും, സമ്പദ്വ്യവസ്ഥയുടെ താത്പര്യങ്ങൾ കണക്കിലെടുത്ത് ശരിയായ ആലോചനയോടെയാണ് നാം പ്രതികരിക്കേണ്ടത്. വികസനവും തൊഴിലവസരങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യം നേടുന്നതിനായി വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് എല്ലാ വശങ്ങളും പരിഗണിച്ച് ഭാവി പദ്ധതികൾ വിവേകപൂർവം തെരഞ്ഞെടുക്കേണ്ടതുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
തരംഗമില്ല; പ്രവചനാതീതം
ആരു ജയിക്കും, ഇന്ത്യ ആരു ഭരിക്കും? എല്ലാവർക്കും അറിയേണ്ടത് ഈ ചോദ്യത്തിനുള്ള ഉത
മ്യൂസിയം മുന്നോട്ടുള്ള പ്രയാണത്തിന്
ഇന്ന് അന്താരാഷ്ട്ര മ്യൂസിയം ദിനം
1872ൽ ഫ്രഞ്ച് നാഷണൽ കമ്മീഷൻ,
സോളാർ വെളിച്ചത്തിലെ ആശങ്കയുടെ നിഴൽ
ഉപഭോക്താവിനു സാമ്പത്തിക നേട്ടം, പരിസ്ഥിതിക്ക് സംരക്ഷ
ബിജെപിക്ക് കോടതിയിൽനിന്നു തിരിച്ചടികൾ
നാലു ഘട്ട വോട്ടിംഗ് പൂർത്തിയാക്കിയപ്പോഴും ഇന്ത്യൻ രാഷ്ട
ചതിയുടെ സൈബറിടം സംശയിക്കുക
റോഷ്നി (യഥാർഥ പേര് അല്ല) 37 വയസ്. ബഹുരാഷ്ട്ര കമ്പനിയിൽ ജോലി. ഗർഭിണി. പ്രസവാവ
വേങ്ങൂർ ഒരു പാഠം
വന്യജീവി ആക്രമണങ്ങളും അതുവഴിയുള്ള മരണങ്ങളും ഇന്നു കേരളത്തിൽ പതിവ് വാർത്തക
റിവ്യു ബോംബിംഗ് അഭിപ്രായസ്വാതന്ത്ര്യമോ?
റിവ്യു ബോംബ്! സിനിമയുടെ അണിയറപ്രവർത്തകരുടെ പേടിസ്വപ്നമായിരിക്കുന്ന വാക്കുക
സ്ത്രീസുരക്ഷ ഇന്ത്യയിൽ
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനും എച്ച്.ഡി. രേ
കാർഷിക യോജനകളുടെ പെരുക്കം
കേന്ദ്ര ഗവണ്മെന്റിന്റെ കൃഷിവകുപ്പ് വിവിധങ്ങളായ 19 യോജനകൾ കാർഷകർക്കു മാത
തെരഞ്ഞെടുപ്പ് വിഷയങ്ങളിൽ അതിവേഗം മാറ്റങ്ങൾ
തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പുതന്നെ പ്രധാനമന്ത
കാർഷിക ഇന്ത്യയുടെ വികസന വെല്ലുവിളികൾ
2047ൽ വികസിത രാജ്യമെന്ന പദവി കൈ
ബിജെപി കിതയ്ക്കുന്നുവോ?
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം
നിർമിതബുദ്ധിയും ഹൃദയജ്ഞാനവും
ഫാ. ഏബ്രഹാം ഇരിമ്പിനിക്കൽ
മേയ് 12 ആഗോള മാധ്യമദിനം. എല്ലാ വർ
വിളക്കേന്തിയ വനിത വിളിക്കുന്പോൾ
ഇന്ന് അന്താരാഷ്ട്ര നഴ്സസ് ദിനം
"വിളക്കേന്തിയ വനിത' എന്ന വിശേഷണത്ത
കേജരിവാളും ജനസംഖ്യയും
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ സുപ്രീംകോടതിയിൽനിന്നു ജാമ്യം നേടി പുറത്
നീ വെറും "പ്രോപ്പർട്ടി'യോ?
ഈ ദിവസങ്ങളിൽ ഏതോ ഹയർ സെക്കൻഡറി സ്കൂളിലെയോ കോളജിലെയോ വിദ്യാർഥീ-വിദ്യാർഥിനി
സൗജന്യത്തിലെ രാഷ്ട്രീയം
ഒരാൾക്ക് ഒരു മീൻ നൽകിയാൽ അയാളുടെ ഒരു ദിവസത്തെ വിശപ്പ് മാറ്റാം. എന്നാൽ, മീൻപി
ഇന്നു സമൂഹം ചെയ്യുന്നത്
ആൻഡ്രിയയുടെ ജീവിതകഥയും പോസ്റ്റ് പാർട്ടം സൈക്കോസിസ് എന്ന മാനസിക
ഫ്രെയിമുകൾ പറഞ്ഞ കഥകൾ...
ഫോട്ടോഗ്രഫിയിൽ ഇന്ദ്രജാ
ട്രൈബ്യൂണലുകൾ മതകോടതികളോ?
കത്തോലിക്കാസഭയിൽ നൂറ്റാണ്ടുകളായി നിലനിന്നുപോരുന്നതും ഇന്നും എല്ലാ രൂപതകളില
മാറിമറിയുന്ന മനസ്!
പോസ്റ്റ്പാർട്ടം ബ്ലൂ വളരെ ലഘുവായ വിഷാദാവസ്ഥയാണ്. പ്രസവം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവ
വർഗീയതയും തീവ്രവാദവും നാടിന് ആപത്ത്: മാർ പാംപ്ലാനി
സമുദായം ഒറ്റക്കെട്ടായി നിന്നു പെൺ
കെട്ടുതാലി സംരക്ഷിക്കുക, കുടുംബങ്ങളെ രക്ഷിക്കുക
തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്കു നീങ്ങുമ്
ചോര പുരളുന്ന മാതൃത്വം
നിഷ ജോസ്
ആൻഡ്രിയ പിയ കെന്നഡി. 1963ൽ ഹൂസ്റ്റ
പുനരുദ്ധാരണം നടത്തേണ്ട ഇലക്ഷൻ പ്രക്രിയ
ഇക്കഴിഞ്ഞത് അഞ്ചാമത്തെ ഇലക്ഷൻ ഡ്യൂട്ടിയായിരുന്നു. എല്ലാം
വർക്കിച്ചൻ മരിക്കാൻ റെഡിയാണ്!
വർക്കിച്ചന് ഒന്നുരണ്ടു ദിവസമായി ഒരു മൗനം. ചിരിയും ത
എന്തുകൊണ്ട് ആര്യ ആക്രമിക്കപ്പെടുന്നു?
കേരളത്തിലെ സാധാരണക്കാരിയായ ഒരു പെണ്
‘ദ കേരള സ്റ്റോറി’യും തീക്കൊള്ളിയും
ഇടുക്കി രൂപതയിലെ ഒരിടവക സംഘടിപ്പിച്ച അ
22 വർഷത്തിനു ശേഷവും ഭയം വിട്ടുമാറാതെ ഗോദ്ര
“തെരഞ്ഞെടുപ്പിലൊന്നും ഇവിടെയാർക്കും താത്പര്യമില്ല. ആ
രണ്ടു പുതിയ നിയമങ്ങൾ
കേരളത്തിൽ സിപിഎം-ബിജെപി ബന്ധം ശക്തമായതിന്
ഡ്രൈവിംഗിനു വേണ്ടത് മികവുറ്റ പരിശീലനം
ഇന്ത്യയിലുണ്ടാകുന്ന 78 ശതമാനം റോഡപകടങ്ങൾ
ക്രൂരതയുടെ ഒരാണ്ട്
""ഞാനും ഭാരതമാതാവിന്റെ മകളാണ്. പ
സാന്ത്വനത്തിന്റെ കരസ്പർശം
മണിപ്പുരിന്റെ ഉള്ളറകളിലേക്ക് സാന്ത്വനത്തി
""നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കണം, ഒന്നാകണം''
മണിപ്പുരിനെ ഇരുട്ടിലേക്ക് തള്ളിവിട്ട കലാ
പീഡനങ്ങളിൽ തളരാത്ത ക്രൈസ്തവർ
മണിപ്പുരിൽ ഒരു വർഷമായി അണയാത്ത കലാപത്തിൽ ഇരകളാക്കപ്പെ
കൊക്കോയ്ക്കു നല്ല കാലം; എത്ര നാൾ?
കൊക്കോയുടെ വില സർവകാല റിക്കാർഡിൽ എത്തിയതോടെ കേരളത്തിലെ കൊ
അക്ഷരമാല പഠിക്കാനും തർക്കം വേണോ?
വിദ്യാഭ്യാസത്തെക്കുറിച്ചു സംസാരിക്കുന്പോൾ നമുക്കു മാത്രമെന്താണ് മ
ചൂടുകാലത്തെ തരണം ചെയ്യാൻ
"ഈ വർഷത്തെപ്പോലെ ഒരു ചൂട്/മഴ ഇതിനു മുൻപ് ഉണ്ടായിട്ടില്ല’ എന്നു നാം പലപ്പോഴും
യുഎസ് കാന്പസിലെ അശാന്തിക്കു പിന്നിൽ
അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ ഏതാനും ആഴ്ചയായി പെട്ടെന്നു പൊട്ടിപ്പുറ
കാലാതീതനായ കാലായിലച്ചൻ
മരണം ഒരേ സമയം തന്നെ അകറ്റുന്നതും അടുപ്പിക്കുന്നതുമാണ്. ഈ ലോകത്തിൽനിന്നു മരണ
എന്തിന് ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം?
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും-2
ദേശീയ ന്യൂനപക്ഷ കമ്മീഷൻ: 1992ലെ ദേശീയ ന്യൂനപ
അടിയൊഴുക്ക് അടിതെറ്റിക്കുമോ?
ഭാരതത്തിൽ അടുത്ത അഞ്ചാണ്ട് ആരാണ് നാടു ഭരിക്കേണ്ടതെന്നതിൽ
ന്യൂനപക്ഷം: ഇന്ത്യയും അതിനപ്പുറവും
ന്യൂനപക്ഷാവകാശങ്ങൾ എന്നതു മനുഷ്യാവകാശങ്ങളുടെ ഒ
റവ.ഡോ. പ്ലാസിഡ് സിഎംഐ ആധുനിക സീറോമലബാര്‍ സഭയുടെ പിതാവ്
ഭാരതത്തില്‍ മാര്‍ത്തോമ്മാ നസ്രാണികള്‍ എന്നറിയപ്പെടുന്ന ക്രൈസ്തവ
ജനവിധിയിലെ തലവിധി
കേരളം വിധിയെഴുതി. രണ്ടു മാസത്തെ പൊരിവെയിലിലെ പ്രചാരണം പതിവുപോലെ കൊഴുപ്പിക
കൊലക്കേസ് പ്രതികള്‍ക്കുവേണ്ടി വിദഗ്ധ സമിതി?
രണ്ടു കൂട്ടര് - അതു മനുഷ്യനാകട്ടെ മൃഗമാകട്ടെ രാ
വന്യജീവി ആക്രമണം; സിമ്മർമാനെയും അട്ടിമറിക്കുമോ?
കേരളത്തിൽ വന്യജീവി ആക്രമണങ്ങൾ സർവനിയന്ത്രണങ്ങളും ഭേദിച്ചു മുന്നേറുമ്പോൾ ഇ
നിർണായകമായ പത്ത് സെക്കൻഡ്
"10 സെക്കൻഡ്, നമ്മുടെ ജീവിതത്തിലെ നിർണായകമായ 10 സെക്കൻഡ്. ലോകം നമ്മെ എപ്രകാരം
Latest News
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Latest News
അഡ്രിയാൻ ലൂണയുമായുള്ള കരാർ ബ്ലാസ്റ്റേഴ്സ് നീട്ടി
ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതി ; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്തു
മേയര്‍ - കെഎസ്ആർടിസി ഡ്രൈവര്‍ തര്‍ക്കം: ബസിന്റെ വേഗപ്പൂട്ടും ജിപിഎസും പ്രവർത്തന രഹിതം
വർക്കലയിൽ സ്വകാര്യ ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top