ഉപവാസം പടയായുധം
ഉപവാസം പടയായുധം സിസ്റ്റര്‍ റോസ്‌ലിന്‍ എംടിഎസ്, ബേസ് തോമാ ദയറ, പാലമറ്റം
പൂർണതയിലേക്കുള്ള യാത്രയെ ഒരു യുദ്ധമായി ആധ്യാത്മികാചാര്യന്മാർ വർണിക്കാറുണ്ട്. ഈ ആത്മീയ പോരാട്ടം എങ്ങനെ നടത്തണമെന്നു നമ്മെ പഠിപ്പിക്കുന്ന ഗുരുവും ഒപ്പം പോരാട്ടം നടത്താൻ ഉപകരിക്കുന്ന ആയുധവുമായി ഉപവാസത്തെ അവർ അവതരിപ്പിക്കുന്നു. അവരുടെ അഭിപ്രായത്തിൽ ഉപവാസം കേവലം ഭക്ഷണം വർജിക്കൽ മാത്രമല്ല. ഉപവാസത്തിനു ശാരീരിക മാനസിക ആധ്യാത്മിക തലങ്ങളുണ്ട്. ശാരീരികമായ ഉപവാസം ഒരാളുടെ ഹൃദയത്തെയും മനസിനെയും ചിന്തകളെയും പവിത്രീകരിക്കുന്നു.

മഹാതാപസനും സുറിയാനിസഭകളുടെ ആദരണീയ മല്പാനുമായ മാർ അപ്രേമിന്‍റെ അഭിപ്രായത്തിൽ തന്‍റെ പക്കലേക്കു പറന്നുയരാൻ കർത്താവു നമുക്കു നൽകിയ ചിറകുകളാണ് ഉപവാസം. നമ്മുടെ വായും നമ്മുടെ ഹൃദയവും ഒരുപോലെ ഉപവസിക്കണമെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. അപ്പത്തിൽനിന്ന് ഒഴിഞ്ഞിരുന്നിട്ട് മാരകവിഷം ഒളിഞ്ഞിരിക്കുന്നവയെപ്പറ്റി നമ്മുടെ മനസു ചിന്തിക്കാതിരിക്കട്ടെ.

കാരണം ഒരാൾ ഭക്ഷണം ഉപേക്ഷിക്കുന്നതായി കാണുന്പോൾ ദുഷ്ടൻ ക്രോധംകൊണ്ട് അവനെ നിറയ്ക്കുന്നു. ഒരാൾ പ്രാർത്ഥിക്കുന്നതായി കാണുന്പോൾ മറ്റു ചിന്തകളാൽ അവന്‍റെ ഹൃദയത്തെ അവൻ നിറയ്ക്കുന്നു അതിനാൽ ദുഷ്ടന്‍റെ കെണിയിൽപെടാതെ സത്യത്തിന്‍റെ കാൽപാടുകൾ ഉപവാസത്തിൽ നമുക്ക് തേടാം. വായിൽ ഉപവാസവും ഹൃദയത്തിൽ വിഗ്രഹവും പ്രതിഷ്ഠിക്കാതിരിക്കാം. അധരങ്ങളിൽ പ്രാർത്ഥനയും ഉള്ളിൽ മന്ത്രവാദവും നിറയ്ക്കാതിരിക്കാം. ഹൃദയത്തിൽ വഞ്ചനയും അധരങ്ങളിൽ സമാധാനാശംസയുമായി ആദ്യ മാതാപിതാക്കളെ സമീപിച്ച കൗശലക്കാരനായ സർപ്പത്തെപോലെ ആകാതിരിക്കാൻ നമ്മുക്കു യത്നിക്കാം.

യഥാർഥത്തിൽ ഉപവാസം ഇഷ്ടപ്പെടുന്നവനു ഭക്ഷിക്കുന്പോഴും ഉപവസിക്കാനാകും. കാരണം അപ്പം വർജിക്കുന്നതല്ല മറിച്ചു ദുഷ്ടനിൽനിന്നുള്ള അകൽച്ചയാണു ശരിയായ ഉപവാസം. ഇങ്ങനെ ഭക്ഷണം ഉപേക്ഷിക്കൽ മാത്രമല്ല ഉപവാസമെന്നു തിരിച്ചറിഞ്ഞ് യഥാർഥ ഉപവാസകരായവരുടെ നീണ്ട നിര വിശുദ്ധഗ്രന്ഥത്തിൽ നിന്നു സുറിയാനി പിതാവായ അഫ്രഹാത്ത് എടുത്തുകാണിക്കുന്നുണ്ട്.

തന്‍റെ സമർപ്പണത്തിന്‍റെ പരിശുദ്ധി വഴി ഉപവസിച്ച ഹാബേലും ദൈവത്തിന്‍റെ സംപ്രീതി നേടി ഉപവസിച്ച ഹേനോക്കും വഴിപിഴച്ച തലമുറയിൽ നിഷ്കളങ്കനായി തുടർന്ന നോഹയും ഉറപ്പുള്ള വിശ്വാസത്താൽ ഉപവസിച്ച ഏബ്രഹാമും ഉടന്പടി വിശ്വസ്തത പുലർത്തി ഉപവസിച്ച ഇസഹാക്കും യാക്കോബും കാര്യസ്ഥത കരുണയോടെ നിർവഹിച്ച പൂർവയൗസേപ്പും ദൈവകല്പന ഏറ്റുവാങ്ങാനായി 40 ദിവസം ഉപവസിച്ചു സീനായ്മല കയറിയ മോശയും ഉപവസിച്ച് ശക്തിനേടി ജസബൽ രാജ്ഞിയിൽനിന്ന് രക്ഷ തേടി ഹോറെബിലേക്ക് ഓടിയ ഏലിയാ പ്രവാചകനും യൗനാന്‍റെ പ്രസംഗം കേട്ടു ചാക്ക് ധരിച്ച് ഉപവസിച്ച നിനിവേ നിവാസികളും രാജാവും തന്‍റെ ജനത്തിനായി മൂന്നാഴ്ച ഉപവസിച്ച ദാനിയേലും അഫ്രഹാത്ത് എടുത്തുകാട്ടുന്ന മാതൃകകളാണ്. മനുഷ്യാവതാരം ചെയ്ത ഈശോമിശിഹായും തന്‍റെ ശരീരത്തിൽ സഹിക്കുകയും പ്രലോഭനങ്ങൾ നേരിടുകയും ഉപവസിച്ച് ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തു.

ചുരുക്കത്തിൽ നമ്മുടെ ശരീരത്തെയും ആത്മാവിനെയും ചേതനയെയും ഒരുപോലെ അലങ്കരിക്കുന്ന യഥാർഥ ഉപവാസം ശാരീരികളുടെ മുൻപാകെ നമ്മുടെ ശരീരത്തിനു സൗന്ദര്യം നൽകുകയും മാലാഖമാരുടെ മുന്പാകെ നമ്മുടെ ആത്മാക്കൾക്കു മഹനീയത നൽകുകയും നമ്മുടെ ചേതനയിൽ റൂഹായെ കുടിയിരുത്തി നമ്മെ തേജോമയരാക്കുകയും ചെയ്യുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.