ഹൃദയത്തിന്‍റെ പരിച്ഛേദനം
ഹൃദയത്തിന്‍റെ പരിച്ഛേദനം സിസ്റ്റർ റോസ്‌ലിൻ എംടിഎസ്, ബേസ് തോമാ ദയറ, പാലമറ്റം
ദൈവം ഏബ്രഹാമുമായി ചെയ്ത ഉടന്പടിയുടെ അടയാളമായി യഹൂദമതത്തിൽ പരിച്ഛേദനം നിലകൊള്ളുന്നു. “എന്‍റെ ഉടന്പടി നിന്‍റെ മാംസത്തിൽ ശാശ്വതമായ ഒരു ഉടന്പടിയായി നിലനിൽക്കും’’ (ഉൽപ 17,13) എന്ന കർത്താവിന്‍റെ വാക്കനുസരിച്ച് യഹൂദപുരുഷന്മാർ ജനനത്തിന്‍റെ എട്ടാം ദിവസം തങ്ങളുടെ അഗ്രചർമം ഛേദിക്കുന്ന പതിവ് ഇന്നും തുടർന്നു പോരുന്നു. ഈ പരിച്ഛേദനം സഭയുടെ വിശുദ്ധ പാരന്പര്യത്തിൽ ശാരീരിക തലത്തിൽനിന്ന് ആത്മീയ തലത്തിലേക്കു പരിണാമം പ്രാപിച്ചതിനു ചരിത്രം സാക്ഷിയാണ്.

വിജാതീയർ സഭയിൽ അംഗത്വം നേടിയപ്പോൾ അവർക്കു പരിച്ഛേദനം ആവശ്യമുണ്ടോ എന്നതു സഭയിൽ തർക്ക വിഷയമായി. ശാരീരിക പരിഛേദനമല്ല ഹൃദയത്തിന്‍റെ പരിച്ഛേദനമാണ് യഥാർഥ പരിച്ഛേദനം, ആന്തരികമായി യഹൂദനായിരിക്കുന്നവനാണ് യഥാർഥ യഹൂദൻ എന്ന പൗലോസ് ശ്ലീഹായുടെ ആത്മീയ ദർശനം (റോമ 2,28-29) സഭയുടെ മനസായി.

പരിഛേദനം അതിൽതന്നെ ഒന്നുമല്ലെന്നും പരിച്ഛേദനത്തെ അർഥപൂർണമാക്കുന്നതു വിശ്വാസമാണെന്നും ശരീരത്തെക്കാൾ കൂടുതൽ ഹൃദയമാണു മുറിക്കപ്പെടേണ്ടതെന്നും സഭയുടെ ആദിമ മല്പാന്മാർ പഠിപ്പിച്ചു. സുറിയാനി പിതാവായ അഫ്രഹാത്തിന്‍റെ ഭാഷ്യമനുസരിച്ച് ആബേലും നോഹയും ഹേനോക്കുമൊക്കെ ദൈവത്തെ പ്രീതിപ്പെടുത്തിയതു പരിച്ഛേദനം മൂലമല്ല, മറിച്ച് ഉടന്പടിയോടുള്ള തങ്ങളുടെ വിശ്വസ്തതകൊണ്ടാണ്. ഏബ്രഹാമിനെ ആശീർവദിച്ച മെൽക്കിസെദ്ക്കും പരിഛേദിതനായിരുന്നില്ല.

അഫ്രഹാത്തിന്‍റെ പ്രബോധനമനുസരിച്ചു മാമ്മോദീസായിലാണു ഹൃദയത്തിന്‍റെ പരിച്ഛേദനം നടക്കേണ്ടത്. മാമ്മോദീസാ വേളയിൽ നാം നമ്മിലെ പഴയ മനുഷ്യനെ ഉരിഞ്ഞുനീക്കി പുതിയ മനുഷ്യനെ അതായത് മിശിഹായെ ധരിക്കുന്നു. ഹൃദയത്തിന്‍റെ പരിച്ഛേദനത്തിന്‍റെ പ്രാമുഖ്യത്തെക്കുറിച്ച് മാർ അപ്രേമും ഇപ്രകാരം പഠിപ്പിക്കുന്നു.

ശാരീരികമായി പരിച്ഛേദിതനാണെങ്കിലും ഹൃദയത്തിൽ പരിച്ഛേദനം ഇല്ലാത്തവൻ ബാഹ്യമായി പരിച്ഛേദിതനാണ്; എന്നാൽ, ആന്തരികമായി പരിച്ഛേദിതനും. എന്നാൽ ശാരീരികമായി അപരിച്ഛേദിതനാണെങ്കിലും ഹൃദയത്തിൽ പരിച്ഛേദനമുള്ളവൻ ആത്മാവിൽ പരിച്ഛേദിതനാണ്, നയനങ്ങൾക്ക് അപരിച്ഛേദിതനും. പരിച്ഛേദിത ഹൃദയത്താൽ അപരിച്ഛേദിതൻ വിശുദ്ധനായി തീരുന്നു. അവന്‍റെ ഹൃദയത്തിന്‍റെ മണവറയിൽ സ്രഷ്ടാവ് വസിക്കുന്നു (കന്യാത്വഗീതം 44,17-20).

വിശുദ്ധഗ്രന്ഥ പാരന്പര്യത്തിലും സുറിയാനി സഭയുടെ ആത്മീയ പാരന്പര്യത്തിലും ഹൃദയം വ്യക്തിയുടെ പ്രതീകമാണ്; ബാഹ്യമനുഷ്യന്‍റെയും ആന്തരികമനുഷ്യന്‍റെയും കേന്ദ്രം. ഹൃദയത്തിന്‍റെ പരിച്ഛേദനം അർഥമാക്കുന്നത് വ്യക്തിയുടെ സമഗ്രപവിത്രീകരണമാണ്.

തന്നിലുള്ള എല്ലാ ദുഷ്പ്രവണതകളും തിന്മയിലേക്കുള്ള ചായ്‌വുകളും മുറിച്ചുമാറ്റി പരിച്ഛേദിക്കപ്പെട്ട അവസ്ഥയിൽ അയാൾ ദൈവത്തിന്‍റെ കൂടാരമായി പരിണമിക്കുന്നു. ദൈവം അയാളിൽ വസിക്കുന്നു. അയാളോ ദൈവത്തിന്‍റെ യഥാർഥ ഉപവാസകൻ, അതായത് ദൈവത്തിന്‍റെ അടുത്തുവസിക്കുന്നവനായി പ്രശോഭിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.