Tax
Services & Questions
2006 മുതൽ 2016 വരെയുള്ള അധിക തസ്തികകളിലെ അധ്യാപക നിയമനങ്ങളെ സംബന്ധിച്ചുള്ള
2006 മുതൽ 2016 വരെയുള്ള അധിക തസ്തികകളിലെ  അധ്യാപക നിയമനങ്ങളെ സംബന്ധിച്ചുള്ള
സംസ്ഥാനത്ത എയ്ഡഡ് സ്കൂളുകളിൽ 2006-2007 അധ്യയന വർഷം മുതൽ 28/01/2016 വരെ അധിക തസ്തികകളിൽ അധ്യാപക നിയമനം അംഗീകരിക്കൽ സംബന്ധിച്ച് 11/09/ 2018ൽ 100 ജെ 2017 പൊ.വി.വ. എന്ന സർക്കുലറിലൂടെ സർക്കാർ വിശദീ കരണം നൽകി. ബോണ്ട് നിബന്ധന പാലിക്കാത്തതിനാൽ അധ്യാപക നിയമനങ്ങൾ അംഗീകരിക്കാത്തവരെ സംബന്ധിച്ചാണ് സർക്കുലർ പ്രതിപാദിക്കുന്നത്.

മാനേജർ ബോണ്ട് വച്ചതായി കണക്കാക്കി ആനുകൂല്യങ്ങൾ നൽകാൻ കോടതി വിധിന്യായം പുറപ്പെടുവിച്ച കേസുകളിൽ അതത് മാനേജ്മെന്‍റിന്‍റെ കാര്യത്തിൽ സ.ഉ(പി)നം. 10/10 പൊ.വി.വ പ്രകാരമുള്ള നിബന്ധന നിറവേറിക്കിട്ടി എന്ന രീതിയിൽ 2006-07 മുതൽ 28-01-2016വരെ അധിക തസ്തികകളിൽ മാനേജർ നടത്തിയ നിയമനങ്ങൾക്ക് തത്തുല്യഎണ്ണം അതേ മാനേജ്മെന്‍റിൽ ഭാവിയിൽ ഉണ്ടാകുന്ന മുഴുവൻ ഒഴിവുകളിലും നിയമിച്ചുകൊള്ളണമെന്ന വ്യവസ്ഥയോടെ നിയമന തീയതി മുതൽ അംഗീകാരം നൽകാം.

ബന്ധപ്പെട്ട മാനേജർ ബോണ്ട് വച്ചിട്ടുണ്ട് എന്നു കരുതാൻ കോടതി വ്യക്തമായി പറയാതെ കോടതികൾ മുന്പാകെ നേരത്തേ പരിഗണിച്ചു തീരുമാനമെടുത്ത നിരവധി കേസുകളിൽ മാനേജർ ബോണ്ട് വച്ചിട്ടുണ്ട് എന്ന ധാരണയിൽ മുന്നോട്ടുപോകാൻ വിധികളുണ്ട് എന്ന നിരീക്ഷണത്തോടെ വിധിയായിട്ടുള്ള കേസുകളിൽ അപ്പീൽ ഫയൽ ചെയ്യുന്നതിനുള്ള സാധ്യത പരിശോധിക്കാവുന്നതാണ്. കാരണം ഒരു മാനേജർ ബോണ്ട് വച്ചിട്ടുണ്ടെങ്കിൽ അതേ വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള നിയമനങ്ങൾക്കു മാത്രമേ അത് ബാധകമാവുകയുള്ളൂ. സമാനത ബാധകമാക്കാൻ കഴിയില്ല.

എന്നിരുന്നാലും സർക്കാരിന്‍റെ താത്പര്യങ്ങൾ പ്രസ്തുത കോടതി വിധിയിലൂടെ സംരക്ഷിക്കപ്പെടുന്നുണ്ട് എന്ന് ഉത്തമമായി ബോധ്യപ്പെടുന്ന പക്ഷം മുകളിൽ വിവരിച്ച വ്യവസ്ഥകൾ ഉൾപ്പെടുത്തി അംഗീകാരം നൽകാവുന്നതാണ്.

മെരിറ്റിലേക്ക് കടക്കാതെ കോടതിയിൽ ഫയൽ ചെയ്ത നിവേദനം സമയബന്ധിതമായി തീരുമാനമെടുക്കാൻ സർക്കാരിനോട്/ വിദ്യാഭ്യാസ ഓഫീസറോട് നിർദേശിക്കുന്ന കേസുകളിൽ മാനേജർ 2006-07മുതൽ 28-1-2016വരെയുള്ള കാലയളവിൽ അധിക തസ്തികകളിൽ നടത്തിയ നിയമനങ്ങൾക്കു തത്തുല്യം എണ്ണം ഒഴിവുകൾ സംരക്ഷിതാധ്യാപകരെ വച്ചു നികത്താമെന്ന ബോണ്ട് നിയമനാംഗീകാരം നൽകുന്ന വേളയിൽ വയ്ക്കുകയാണെങ്കിലും മാത്രം അത്തരം നിയമനങ്ങൾ നിയമന തീയതി മുതൽ അംഗീകരിക്കാം. 

മറ്റു തരത്തിൽ യാതൊരു പരാമർശവും നടത്താതെ നിയമനം റഗുലർ തസ്തികയിൽ ആയതിനാൽ നിയമനത്തീയതി മുതലുള്ള അംഗീകാരവും അതനുസരിച്ചുള്ള ശന്പളാനുകൂല്യവും നൽകി ഉത്തരവാകാൻ നിർദേശിക്കുന്ന കേസുകളിൽ മാനജർ ബോണ്ട് വച്ചിട്ടുണ്ടോ എന്ന് പരിശോധിച്ച് തീരുമാനമെടുക്കാവുന്നതാണ്. സമാന കേസുകൾ പരിഗണിക്കേണ്ടതില്ല.