Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വൻവിജയത്തിലും മറക്കരുത്, വിജയിപ്പിച്ചവരെ
1969 ജൂലൈ 20. അന്നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്. അമേരിക്കൻ ബഹി രാകാശ സഞ്ചാരികളായ നീൽ ആംസ്ട്രോംഗും ബുസ് ആൾഡ്രിനും അന്ന് ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അതു ചരിത്രത്തിലെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നായി മാറി. അന്ന് ആദ്യം ചന്ദ്രനിൽ കാലുകുത്താനുള്ള അസുലഭഭാഗ്യം ലഭിച്ച ആംസ്ട്രോംഗ് അപ്പോൾ പറഞ്ഞ വാക്കുകളും ചരിത്രത്തിന്റെ ഭാഗമായി മാറി.
ചന്ദ്രനിൽ കാലുകുത്തിയ ഉടനെ ആംസ്ട്രോംഗ് പറഞ്ഞു, ""ഇതു മനുഷ്യന്റെ ഒരു ചെറിയ കാൽവയ്പാണ്. എന്നാൽ മാനവരാശിയുടെ അതിഭീമമായ ഒരു കുതിപ്പും.'' മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയപ്പോൾ അമേരിക്ക മാത്രമല്ല, ലോകം മുഴുവനും അത് ആഘോഷിച്ചു. ആ മഹാസംഭവത്തിന്റെ അന്പതുവർഷം പൂർത്തിയായ 2019 ജൂലൈ 20-നും അമേരിക്ക ആഘോഷിച്ചു. അതോടൊപ്പം ലോകമെന്പാടും ആ സംഭവം അനുസ്മരിക്കപ്പെടുകയും ചെയ്തു.
ബഹിരാകാശത്തിൽ ആദ്യം യാത്രചെയ്ത് ചരിത്രം സൃഷ്ടിച്ചത് സോവ്യറ്റ്യൂണിയനിലെ യൂറി ഗഗാറിനായിരുന്നു. 1961 ഏപ്രിൽ 12-ന് അദ്ദേഹം തന്റെ ബഹിരാകാശ പേടകത്തിൽ ആദ്യമായി ഭൂമിയെ വലംവച്ചപ്പോൾ അതൊരു മഹാദ്ഭുതമായിരുന്നു. ബഹിരാകാശരംഗത്തെ സോവ്യറ്റ്യൂണിയന്റെ ഈ നേട്ടം അമേരിക്കയ്ക്ക് വലിയൊരു വെല്ലുവിളിയായി മാറി.
ആ വെല്ലുവിളി നേരിട്ടുകൊണ്ട് 1962 സെപ്റ്റംബർ 12-ന് ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വച്ച് കെന്നഡി പ്രഖ്യാപിച്ചു, ""ഈ ദശകത്തിൽ ചന്ദ്രനിൽ പോകാനും മറ്റു കാര്യങ്ങൾ ചെയ്യാനും ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. അവ എളുപ്പമായതുകൊണ്ടല്ല, പ്രത്യുത അവ കഠിനമായതുകൊണ്ടുതന്നെ.'' കെന്നഡി ഇങ്ങനെ പ്രഖ്യാപിച്ചപ്പോൾ അതു അങ്ങനെതന്നെ സംഭവിക്കുമെന്നു പലരും കരുതിയില്ല. ചിലർക്കെങ്കിലും അതു വീന്പുപറച്ചിലായി തോന്നിയിട്ടുണ്ടാവണം.
എന്നാൽ, കെന്നഡി വിഭാവനം ചെയ്തതിലും കുറഞ്ഞ സമയംകൊണ്ട് അമേരിക്ക മനുഷ്യനെ ചന്ദ്രനിലെത്തിച്ചു. അപ്പോൾ പ്രധാനമായും ലോകത്തിന്റെ കണ്ണുകൾ ആംസ്ട്രോംഗിലും ആൾഡ്രിനിലും കമാൻഡ് മോഡ്യൂളിന്റെ പൈലറ്റായ മൈക്കിൾ കോളിൻസിലുമായിരുന്നു. ലോകം അവരെ പുകഴ്ത്തുന്നതിൽ മത്സരിച്ചപ്പോൾ അവർ സ്വയംമറന്ന് ആ പുകഴ്ചയിൽ മതിമറന്നില്ല. അതിനുപകരം മനുഷ്യനെ ചന്ദ്രനിൽ എത്തിക്കാൻ സഹായിച്ച സാറ്റേൺ-v റോക്കറ്റിന്റെയും അപ്പോളോ-11 പ്രൊജക്ടിന്റെയും പിന്നിൽ പ്രവർത്തിച്ചവരെ അനുസ്മരിച്ച് അവർക്കു നന്ദിപറയുകയാണു ചെയ്തത്.
ചന്ദ്രനിൽ ഇറങ്ങിയതിനു ശേഷമുള്ള മടക്കയാത്രയ്ക്ക് ആംസ്ട്രോംഗിനും മറ്റും മൂന്നുദിവസം വേണ്ടിവന്നു. ആ യാത്രയ്ക്കിടെ അവരുടെ സംഭാഷണം ടെലിവിഷനിൽ ബ്രോഡ്കാസ്റ്റ് ചെയ്യപ്പെട്ടു. അപ്പോൾ കോളിൻസ് പറഞ്ഞു, ""ഞങ്ങളെ ബഹിരാകാശത്തിലെത്തിച്ച സാറ്റേൺ-v റോക്കറ്റ് വളരെ സങ്കീർണമായ ഒരു മെഷീനാണ്. അതിന്റെ എല്ലാ ഘടകങ്ങളും ഒരു പ്രശ്നവും കൂടാതെ പ്രവർത്തിക്കുന്നതാണ്. അതിനു വഴിതെളിച്ചതാകട്ടെ ഒട്ടേറെപ്പേരുടെ ചോരയും വിയർപ്പും കണ്ണീരുമാണ്. അവരാണ് അദ്ഭുതകരമായ ഈ മെഷീനറിയുടെ വിവിധ ഭാഗങ്ങൾ വിഭാവനം ചെയ്തതും നിർമിച്ചതും അവ വേണ്ടവിധത്തിൽ ഒരുമിച്ചുചേർത്തതും.
അദ്ദേഹം തുടർന്നു, ""ഇത് അന്തർവാഹിനിയിലെ പെരിസ്കോപ്പ് പോലെയാണ്. മൂന്നുപേരെ മാത്രമേ നിങ്ങൾ കാണുന്നുള്ളൂ. എന്നാൽ ഉപരിതലത്തിനടിയിൽ ആയിരക്കണക്കിനാളുകളുണ്ട്. അവരോടു പ്രത്യേകം നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.''
ആംസ്ട്രോംഗിന്റെ ഊഴം വന്നപ്പോൾ അദ്ദേഹം അപ്പോളോ പ്രൊജക്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി പറഞ്ഞു. അപ്പോളോ പ്രൊജക്ടിന് ശക്തമായ പിന്തുണ നൽകിയ അമേരിക്കൻ ജനതയെയും അതിന്റെ പിന്നിൽ പ്രവർത്തിച്ച വിദഗ്ധരെയും മറ്റും അനുസ്മരിച്ചപ്പോൾ അതോടൊപ്പം അപ്രധാന ജോലികൾ ചെയ്ത മറ്റു ജീവനക്കാർക്കും നന്ദിപറയാൻ അദ്ദേഹം മറന്നുപോയില്ല. അവരോടെല്ലാവരോടുമായി അദ്ദേഹം പറഞ്ഞു, ""എല്ലാവർക്കും പ്രത്യേകം നന്ദി.''
ആംസ്ട്രോംഗിന്റെയും ആൾഡ്രിന്റെയും കോളിൻസിന്റെയും പഠനവും പരിചയസന്പത്തും കഠിനാധ്വാനവുമൊക്കെ അവരുടെ ചന്ദ്രയാത്ര വിജയിപ്പിക്കാൻ ഏറെ സഹായിച്ചിട്ടുണ്ട്. എന്നാൽ അവരെപ്പോലെതന്നെ നന്ദി അർഹിക്കുന്നവരാണ് അപ്പോളോ പ്രൊജക്ടിനു പിന്നിൽ പ്രവർത്തിച്ച നാലു ലക്ഷത്തിലധികംവരുന്ന വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികൾ. അവരെ മറന്നുകൊണ്ടു ചന്ദ്രയാത്രയുടെ നേട്ടം മുഴുവനും അവർ സ്വന്തമായി അവകാശപ്പെട്ടില്ലെന്നത് അവരുടെ നേട്ടത്തിന്റെ മഹത്വം പതിന്മടങ്ങ് വർധിപ്പിക്കുന്നു.
നാം ഏതു ജീവിതസ്ഥിതിയിലുള്ളവരാണെങ്കിലും നാമും ജീവിതത്തിൽ പല നേട്ടങ്ങളും നേടാറുണ്ട്. ആ നേട്ടങ്ങൾക്കു പിന്നിൽ നമ്മുടെ ബുദ്ധിശക്തിയും പരിചയസന്പത്തും കഠിനാധ്വാനവുമൊക്കെയുണ്ട് എന്നതു ശരിതന്നെ. എങ്കിൽപോലും നമ്മുടെ ഈ നേട്ടങ്ങളുടെ ബഹുമതി നമുക്കു മാത്രം അവകാശപ്പെട്ടതല്ല. നമ്മുടെ നേട്ടങ്ങൾക്കു പിന്നിലും ഒട്ടേറെപ്പേരുടെ സഹായം നമുക്കുണ്ട് എന്നതാണു വാസ്തവം. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതവിജയത്തിൽ മറ്റുള്ളവർക്കുള്ള പങ്ക് നാം അംഗീകരിക്കാതെ പോകരുത്.
ചന്ദ്രനിൽ പോയി മടങ്ങുന്നവഴി ആംസ്ട്രോംഗും മറ്റും ആ ചന്ദ്രയാത്രയുടെ പിന്നിൽ പ്രവർത്തിച്ചവരെ അനുസ്മരിച്ച് അവർക്കു നന്ദി പറഞ്ഞത് വെറും ഔപചാരികതയ്ക്കു വേണ്ടിയല്ലായിരുന്നു. അവരുടെ ഹൃദയത്തിൽ സ്പർശിച്ചതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്.
ചന്ദ്രയാത്ര എന്നത് അത്ര എളുപ്പം സാധിക്കുന്ന കാര്യമല്ലായിരുന്നതുകൊണ്ട് അതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ അവർക്കു മറക്കാൻ സാധിക്കുമായിരുന്നില്ല എന്നതു ശരിതന്നെ. എങ്കിൽപോലും അവർ അതു പരസ്യമായി അംഗീകരിച്ചത് അവരുടെ നല്ല മനസ് മൂലമാണെന്നതു നമുക്ക് വിസ്മരിക്കാനാവില്ല.
നാം നമ്മുടെ ജീവിതത്തിൽ നേട്ടങ്ങൾ കൊയ്തെടുക്കുന്പോൾ അതിനു സഹായിച്ച എല്ലാവരെയും അനുസ്മരിക്കുന്നതിനു നാം മറന്നുപോകരുത്. ആ അനുസ്മരണം വെറും വാക്കുകളിൽ മാത്രമായിരിക്കരുത്. അതു പ്രവർത്തിയിലുമുണ്ടാകണം. അപ്പോൾ മാത്രമേ നമ്മുടെ നേട്ടങ്ങളിൽ മറ്റുള്ളവർ അർഹിക്കുന്ന നന്ദി നാം ശരിക്കും പ്രകടമാക്കൂ.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ
ജീവിതത്തിന്റെ സൗന്ദര്യത്തെ തിരിച്ചറിയുക
അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണാൻ നാം ശ്രദ്ധിക്കണം. അതു മ
അഭിമുഖീകരിക്കാം ജീവിതപ്രശ്നങ്ങളെ
ധാരാളം അനുയായികളുള്ള ഒരു ഗുരുവായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം രാജസ്ഥാനിലൂടെ യാത്ര ചെയ്യാനിടയായി. ഒട്ടകത്തിന്റെ
ക്ഷമിക്കുന്ന കാര്യമല്ലേ, മാറ്റിവയ്ക്കണ്ട
ഒരിക്കൽ ഒരു മതപ്രസംഗകൻ പ്രസംഗിക്കുകയായിരുന്നു. ശത്രുക്കളോടു ക്ഷമിക്കുക എന്നതായിരുന്നു പ്രസംഗവിഷയം. പ്രസംഗത്തിനി
നല്ലതു പഠിച്ചാൽ പോരാ, പ്രാവർത്തികമാക്കണം
നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നത്. ഇ
പ്രാർഥനകൾ വൃഥാവിലാകില്ല
മേരി ടീച്ചര്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. തന്മൂലം ആത്മവിശ്വാസത്തിന്റെ കാര്‍
അറിയണം കരുത്ത്, ബലഹീനതയും
ഒരിക്കൽ ഒരാൾ ഗ്രാമവീഥിയിലൂടെ കാറിൽ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ശ്രദ്ധക്കുറവു മൂലം കാർ വഴിയരികിലുള്ള ഒരു
അപകടകരമായ അർധസത്യങ്ങൾ
ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവ
സ്വർണവും പണവും തരാത്തത്
ഫ്രാൻസിൽനിന്നുള്ള ഒരു കഥ. കോടീശ്വരനായ ഒരാൾ. ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. ദിവസംമുഴുവനും തന്റെ സ്വർണനാണയങ്ങ
ജീവിതം സ്വർഗമാക്കുന്നവർ
വൻകിട കോർപറേഷനുകൾക്കുവേണ്ടി ടോപ് എക്സിക്യൂട്ടീവ്സിനെ കണ്ടുപിടിക്കുന്ന ജോലിയായിരുന്നു അയാളുടേത്. താൻ പ്രതിനിധീക
ചിന്തയിലും നന്മ നിറയട്ടെ...
സോളമൻ രാജാവ് ഒരു മോഷ്ടാവിനെ തിരിച്ചറിഞ്ഞ കഥയാണ്. അയാളുടെ സംഭാഷണത്തിൽനിന്ന് രാജാവ് അയാളെ തിരിച്ചറിഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ വേരുകൾ ചിന്തയിലുണ്ട്
കുറ്റവും ശിക്ഷയും പിന്നെ കരുണയും
നിരവധി വർഷങ്ങൾക്കു മുൻപ് പോളണ്ടിലെ ഒരു വസ്ത്രവ്യാപാരിയായിരുന്നു ഏബ്രഹാം ലാബെൽ. എല്ലാ കാര്യങ്ങളിലും സത്യസന്ധൻ. നീതി
ദൈവത്തിന്റെ കുടക്കീഴിൽ
ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റണ് (1813-1873) പത്താം വയസിൽ ഒരു കോട്ടണ്‍ മില്ലിൽ ജോലിചെയ്യാൻ ആരംഭ
മറ്റുള്ളവരെ വിലകുറച്ചു കാണുന്പോൾ
മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പ
പങ്കുവയ്ക്കാൻ സന്പന്നരാകേണ്ടതില്ല
നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോ
മനോഭാവം മാറ്റുക, നന്മയുണ്ടാകട്ടെ
യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു ഫാ. ജോൺ പവൽ എസ്.ജെ. (1925-2009). ഷിക്കാഗോയിലെ ലെയോള യൂണിവേഴ്
കരുത്തേകിയും കാത്തും ദൈവം
ഒരു തവണ ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്നു തവണ എമ്മി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുള്ള ഹോളിവുഡ് സിനിമാനടിയും ടെലിവിഷ
എങ്ങനെയും വിജയിക്കുകയല്ല, ലക്ഷ്യം
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല
ഇതും കടന്നുപോകും, ദൈവത്തിലാശ്രയിക്കാം
പേർഷ്യയിലെ ഒരു രാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് സമൃദ്ധിയുടെ കാലമായിരുന്നു. തന്മൂലം അദ്ദേഹത്തിനു സന്തോഷി
ഒരു പ്രോത്സാഹനം മതി ജീവിതം മാറ്റിമറിക്കാൻ
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ വിലയുണ്ട്. അതുകൊണ്ടുതന്നെ പ്രോത്സാഹനം സ്
എല്ലാവരുടെയും സഹായം വേണം, മറക്കരുത്
1960-കളിൽ സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന വനിതയാണ് എലൻ കുസാവോ (1914-
ജീവിതത്തിന്റെ സൗന്ദര്യത്തെ തിരിച്ചറിയുക
അദ്ഭുതങ്ങൾ ഒന്നും നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നില്ലെങ്കിലും ജീവിതത്തിന്റെ സൗന്ദര്യം കാണാൻ നാം ശ്രദ്ധിക്കണം. അതു മ
അഭിമുഖീകരിക്കാം ജീവിതപ്രശ്നങ്ങളെ
ധാരാളം അനുയായികളുള്ള ഒരു ഗുരുവായിരുന്നു അദ്ദേഹം. ഒരിക്കൽ അദ്ദേഹം രാജസ്ഥാനിലൂടെ യാത്ര ചെയ്യാനിടയായി. ഒട്ടകത്തിന്റെ
ക്ഷമിക്കുന്ന കാര്യമല്ലേ, മാറ്റിവയ്ക്കണ്ട
ഒരിക്കൽ ഒരു മതപ്രസംഗകൻ പ്രസംഗിക്കുകയായിരുന്നു. ശത്രുക്കളോടു ക്ഷമിക്കുക എന്നതായിരുന്നു പ്രസംഗവിഷയം. പ്രസംഗത്തിനി
നല്ലതു പഠിച്ചാൽ പോരാ, പ്രാവർത്തികമാക്കണം
നാം എപ്പോഴും ഓർമിക്കേണ്ടതും പ്രാവർത്തികമാക്കേണ്ടതുമായ ചില ജീവിതപാഠങ്ങൾ മാത്രമാണു ഇവിടെ കൊടുത്തിരിക്കുന്നത്. ഇ
പ്രാർഥനകൾ വൃഥാവിലാകില്ല
മേരി ടീച്ചര്‍ ഹൈസ്കൂളില്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിരുന്നില്ല. തന്മൂലം ആത്മവിശ്വാസത്തിന്റെ കാര്‍
അറിയണം കരുത്ത്, ബലഹീനതയും
ഒരിക്കൽ ഒരാൾ ഗ്രാമവീഥിയിലൂടെ കാറിൽ യാത്രചെയ്യുകയായിരുന്നു. യാത്രയ്ക്കിടെ ശ്രദ്ധക്കുറവു മൂലം കാർ വഴിയരികിലുള്ള ഒരു
അപകടകരമായ അർധസത്യങ്ങൾ
ശരിക്കും ആഭിജാത്യവും അന്തസുമുള്ളവർ അസത്യങ്ങളുടെയും അർധസത്യങ്ങളുടെയും പിന്നാലെ പോവുകയില്ല. തൻകാര്യ ലാഭത്തിനുവ
സ്വർണവും പണവും തരാത്തത്
ഫ്രാൻസിൽനിന്നുള്ള ഒരു കഥ. കോടീശ്വരനായ ഒരാൾ. ഒറ്റയ്ക്കായിരുന്നു അയാളുടെ താമസം. ദിവസംമുഴുവനും തന്റെ സ്വർണനാണയങ്ങ
ജീവിതം സ്വർഗമാക്കുന്നവർ
വൻകിട കോർപറേഷനുകൾക്കുവേണ്ടി ടോപ് എക്സിക്യൂട്ടീവ്സിനെ കണ്ടുപിടിക്കുന്ന ജോലിയായിരുന്നു അയാളുടേത്. താൻ പ്രതിനിധീക
ചിന്തയിലും നന്മ നിറയട്ടെ...
സോളമൻ രാജാവ് ഒരു മോഷ്ടാവിനെ തിരിച്ചറിഞ്ഞ കഥയാണ്. അയാളുടെ സംഭാഷണത്തിൽനിന്ന് രാജാവ് അയാളെ തിരിച്ചറിഞ്ഞു. നമ്മുടെ പ്രവൃത്തിയുടെ വേരുകൾ ചിന്തയിലുണ്ട്
കുറ്റവും ശിക്ഷയും പിന്നെ കരുണയും
നിരവധി വർഷങ്ങൾക്കു മുൻപ് പോളണ്ടിലെ ഒരു വസ്ത്രവ്യാപാരിയായിരുന്നു ഏബ്രഹാം ലാബെൽ. എല്ലാ കാര്യങ്ങളിലും സത്യസന്ധൻ. നീതി
ദൈവത്തിന്റെ കുടക്കീഴിൽ
ഒരു തൊഴിലാളികുടുംബത്തിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റണ് (1813-1873) പത്താം വയസിൽ ഒരു കോട്ടണ്‍ മില്ലിൽ ജോലിചെയ്യാൻ ആരംഭ
മറ്റുള്ളവരെ വിലകുറച്ചു കാണുന്പോൾ
മറ്റുള്ളവർ എത്ര ചെറുതാണെന്നു നമുക്കു തോന്നിയാലും അവരോടു നമുക്ക് ആദരവു വേണം. കാരണം, പ്രധാനമായും അവരും നമ്മെപ്പ
പങ്കുവയ്ക്കാൻ സന്പന്നരാകേണ്ടതില്ല
നാം മറ്റുള്ളവർക്കു കൊടുക്കുന്പോൾ നമ്മുടെ സന്തോഷം വർധിക്കുന്നില്ലെങ്കിൽ അതിന്റെ കാരണം നാം കൊടുക്കുന്നതു സന്തോഷത്തോ
മനോഭാവം മാറ്റുക, നന്മയുണ്ടാകട്ടെ
യൂണിവേഴ്സിറ്റി പ്രഫസറും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്നു ഫാ. ജോൺ പവൽ എസ്.ജെ. (1925-2009). ഷിക്കാഗോയിലെ ലെയോള യൂണിവേഴ്
കരുത്തേകിയും കാത്തും ദൈവം
ഒരു തവണ ഗോൾഡൻ ഗ്ലോബ് അവാർഡും മൂന്നു തവണ എമ്മി അവാർഡ് നോമിനേഷനും ലഭിച്ചിട്ടുള്ള ഹോളിവുഡ് സിനിമാനടിയും ടെലിവിഷ
എങ്ങനെയും വിജയിക്കുകയല്ല, ലക്ഷ്യം
വാൾട് ഡിസ്നി ഇന്ന് അമേരിക്കയുടെ ഒരു സാംസ്കാരിക ബിംബമാണ്. അദ്ദേഹത്തിന്റെ ഭാവനയിൽ ജന്മംകൊണ്ട വിവിധ പ്രൊജക്ടുകളെല
ഇതും കടന്നുപോകും, ദൈവത്തിലാശ്രയിക്കാം
പേർഷ്യയിലെ ഒരു രാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്ത് സമൃദ്ധിയുടെ കാലമായിരുന്നു. തന്മൂലം അദ്ദേഹത്തിനു സന്തോഷി
ഒരു പ്രോത്സാഹനം മതി ജീവിതം മാറ്റിമറിക്കാൻ
വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും നമുക്ക് ലഭിക്കുന്ന പ്രോത്സാഹനത്തിന് വലിയ വിലയുണ്ട്. അതുകൊണ്ടുതന്നെ പ്രോത്സാഹനം സ്
എല്ലാവരുടെയും സഹായം വേണം, മറക്കരുത്
1960-കളിൽ സൗത്ത് ആഫ്രിക്കയിലെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് യൂത്ത് ലീഗിന്റെ പ്രസിഡന്റായിരുന്ന വനിതയാണ് എലൻ കുസാവോ (1914-
അപ്രസക്തരല്ല മനുഷ്യർ നമ്മൾ
നാമെല്ലാവരും ഡാവിഞ്ചിയെപ്പോലെ ചിത്രം വരച്ചു എന്നു വരില്ല. കാൻസറിനു പ്രതിവിധി കണ്ടുപിടിച്ചു എന്നും വരില്ല. എന്നാൽ, ഈ
ദൈവം ചെയ്യുന്ന കാര്യങ്ങളിൽ ഉൾപ്പെട്ടു പ്രവർത്തിക്കുക
ബോനോ എന്ന സ്റ്റേജ് നെയ്മിൽ അറിയപ്പെടുന്ന പ്രസിദ്ധ ഐറീഷ് ഗായകനും ഗാനരചയിതാവും സംഗീതസംവിധായകനുമാണ് പോൾ ഡേവിഡ് ഹ്യ
മറ്റുള്ളവരുടെ വിജയത്തിൽ സന്തോഷിക്കുക
അമേരിക്കയിൽ ഏറ്റവും അധികം സ്വാധീനമുള്ള ഇരുപത്തിയഞ്ച് ആളുകളെ 1996-ൽ "ടൈം' മാസിക തെരഞ്ഞെടുത്തപ്പോൾ അവരിലൊരാൾ സ്റ്റീ
പകയില്ലാതെ ജീവിക്കുന്പോൾ
അന്യായമായി ശിക്ഷിക്കപ്പെട്ടപ്പോൾ ആദ്യമൊക്കെ മണ്ടേലയുടെ രക്തം തിളച്ചു. അടിക്കുപകരം തിരിച്ചടി! പ്രതിയോഗികളോടു പ
ജോലിയിൽ വിജയിക്കാം, വിശ്വസ്തതയോടെ
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു (1889-1964) ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ സാന്പത്തിക നയങ്ങളെ ഏറെ സ്വ
സന്തോഷത്തെക്കുറിച്ച് പറയുന്പോൾ
സ്പെയിനിലെ കൊർഡോബയിൽ ഉമായദ് രാജകുടുംബത്തിൽനിന്ന് ഏഴാമത്തെ എമിർ ആയി രാജ്യം ഭരിച്ചിരുന്നയാളാണ് അബ്ദുള്ള ഇബ്ൻ മുഹമ്
ദൈവം പടവിലുള്ളപ്പോൾ ഭയമെന്തിന്?
ശിഷ്യന്മാർ കൊടുങ്കാറ്റിൽപെട്ടപ്പോൾ അവരുടെ രക്ഷയ്ക്കായി യേശു ഉണ്ടായിരുന്നു. അവിടുത്തെ സാന്നിധ്യമാണു കൊടുങ്കാറ്റ് ശ
പാവങ്ങൾക്കായി ഇത്തിരി സമയം
മൈക്കിൾ കിർവൻ എന്ന ചെറുപ്പക്കാരൻ അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ജോർജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ പ
ഹീറോ, വിധിയെ പഴിക്കില്ല
രാജ്യത്തെ ഏറ്റവും വലിയ ഹീറോ ആരാണെന്നു കണ്ടുപിടിക്കാൻ 1999ൽ കാനഡയിൽ ഒരു നാഷണൽ സർവേ നടന്നു. അതിന്റെ ഫലമായി ജനം തെരഞ
നമുക്കും വേണ്ടിവരും അനുകന്പ
ദയാപൂർണമായ ഒരു പുഞ്ചിരി, അല്ലെങ്കിൽ സ്നേഹമസൃണമായ ഒരു നോട്ടം, അതുമല്ലെങ്കിൽ കാരുണ്യം തുളുന്പുന്ന ഒരു വാക്ക് - ഇത്രമാ
Latest News
കർണാടക: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
വാളയാർ, മാർക്ക്ദാനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
നിർഭയ കേസിലെ പ്രതികൾക്ക് മരണമണി മുഴങ്ങി..? തൂക്കുകയർ തയാറാക്കാൻ നിർദേശം
ന്യൂസിലൻഡിലെ അഗ്നിപർവത സ്ഫോടനം: മരണസംഖ്യ ഉയരുന്നു
രാജ്യം ബിജെപിയെ വിശ്വസിക്കുന്നതിന്റെ തെളിവാണ് കർണാടകയെന്ന് പ്രധാനമന്ത്രി
Latest News
കർണാടക: പ്രതിപക്ഷ നേതൃസ്ഥാനം രാജിവച്ച് സിദ്ധരാമയ്യ
വാളയാർ, മാർക്ക്ദാനം: പ്രതിഷേധം കടുപ്പിക്കാൻ കോണ്‍ഗ്രസ്
നിർഭയ കേസിലെ പ്രതികൾക്ക് മരണമണി മുഴങ്ങി..? തൂക്കുകയർ തയാറാക്കാൻ നിർദേശം
ന്യൂസിലൻഡിലെ അഗ്നിപർവത സ്ഫോടനം: മരണസംഖ്യ ഉയരുന്നു
രാജ്യം ബിജെപിയെ വിശ്വസിക്കുന്നതിന്റെ തെളിവാണ് കർണാടകയെന്ന് പ്രധാനമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top