Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്ഡേ സ്പെഷല്
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്
ഫാമിലിവിഷന്
സ്പെഷല് ന്യൂസ്
കാറ്റേ നീ വീശരുതിപ്പോൾ!
സരോദ് മാന്ത്രികൻ ഉസ്താദ് അംജദ് അലി ഖാൻ അഞ്ചുവർഷം മുന്പ് ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു: 1997ൽ എന്റെ സരോദ് കേടുവരുത്തിയതിനുശേഷം ഇപ്പോഴിതാ ബ്രിട്ടീഷ് എയർവേയ്സ് അതു നഷ്ടപ്പെടുത്തിയിരിക്കുന്നു. 48 മണിക്കൂറുകൾ കഴിഞ്ഞിട്ടും അതിനെക്കുറിച്ച് എന്തെങ്കിലും വിവരംകിട്ടാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്.
ലണ്ടനിൽ കച്ചേരിക്കു ശേഷം ന്യൂഡൽഹിയിലേക്കു മടങ്ങവേ അദ്ദേഹത്തിന്റെ സരോദ് കാണാതാവുകയായിരുന്നു. നാലര പതിറ്റാണ്ടായി അദ്ദേഹം വായിക്കുന്ന പ്രിയപ്പെട്ട സംഗീതോപകരണമായിരുന്നു അത്.
ഒരു കലാകാരനെന്ന നിലയിൽ ഞാൻ കേൾവിക്കാരോടു സംസാരിക്കുന്നത് എന്റെ സരോദിലൂടെയാണ്. അതില്ലാതായാൽപ്പിന്നെ ഞാനെങ്ങനെ സംസാരിക്കും? അമൂല്യമാണത്, എനിക്കതു തിരിച്ചുകിട്ടണം, നഷ്ടപരിഹാരമല്ല വേണ്ടത്- അംജദ് അലി ഖാന്റെ പ്രതികരണം അങ്ങനെയായിരുന്നു.
ഇതിപ്പോൾ ഓർക്കാൻ കാരണമുണ്ട്. വിഖ്യാത സിത്താർ വാദകൻ ശുഭേന്ദ്ര റാവു കഴിഞ്ഞദിവസം എഴുതിയ ഫേസ്ബുക്ക് പോസ്റ്റിൽ ഇങ്ങനെ പറയുന്നു: അതു വീണ്ടും സംഭവിച്ചിരിക്കുന്നു! എന്റെ സിത്താർ വീണ്ടും തകർക്കപ്പെട്ടിരിക്കുന്നു. ഇത്തവണ നമ്മുടെ സ്വന്തം എയർ ഇന്ത്യയുടെ വകയായി. കച്ചേരിക്കായി ന്യൂയോർക്കിൽ എത്തിയതാണ്. എന്റെ സിത്താർ എത്തിയ രൂപമാണിത്. എങ്ങനെയാണ് ഒരാൾക്ക് ഇത്രയും കരുണയും സുബോധവുമില്ലാതിരിക്കാനാവുക?
ശുഭേന്ദ്രയുടെ സിത്താർ രണ്ടാം തവണയാണ് കേടുവരുന്നത്. കഴിഞ്ഞവർഷം ഡൽഹിയിൽനിന്ന് സിഡ്നിയിലെത്തുന്പോഴേക്കും മറ്റൊരു എയർലൈൻ കന്പനിയുടെ അശ്രദ്ധയാൽ അദ്ദേഹത്തിന്റെ സിത്താർ തകർന്നിരുന്നു.
എങ്ങനെയാണ് ഇതൊന്ന് അവസാനിപ്പിക്കുക? ഓരോ യാത്രയിലും തന്റെ സംഗീതോപകരണം തകർക്കപ്പെട്ടാൽ എങ്ങനെയാണ് ഒരു കലാകാരൻ നിലനിൽക്കുക? ഇപ്പോൾ ആരും എന്നോടു ചോദിക്കാറില്ല, യാത്ര സുഖമായിരുന്നോ എന്ന്. സിത്താർ കേടുകൂടാതെയിരിക്കുന്നോ എന്നുമാത്രമാണ് പലരുടെയും ചോദ്യം- ശുഭേന്ദ്ര പറയുന്നു.
ആത്മാവിന്റെ ഭാഗം
സംഗീതജ്ഞർക്ക് തങ്ങളുടെ ആത്മാവിന്റെ ഭാഗമാണ് ഉപകരണങ്ങൾ. അവ കേടുവരികയോ കാണാതാവുകയോ ചെയ്യുന്നത് ഒരുവിധേനയും സഹിക്കാനാവില്ല അവർക്ക്. പ്രത്യേകിച്ച് പതിറ്റാണ്ടുകളായി പ്രിയപ്പെട്ട സംഗീതോപകരണം വായിക്കുന്നവർക്ക്.
എനിക്കെന്റെ രണ്ടു ബന്ധുക്കളെ നഷ്ടമായതുപോലെയാണ് തോന്നുന്നത്- ലെബനണിൽനിന്നു ഫ്രാൻസിലേക്കുള്ള വിമാനയാത്രയ്ക്കിടെ തകർന്ന രണ്ടു സിത്താറുകളെക്കുറിച്ച് വിഖ്യാത സംഗീതജ്ഞൻ രവിശങ്കർ പറഞ്ഞതാണിത്. ഏതാണ്ട് പതിനഞ്ചുവർഷം മുന്പായിരുന്നു ഈ സംഭവം. കച്ചേരികൾ റദ്ദാക്കേണ്ട സാഹചര്യമാണ് തുടർന്നുണ്ടായത്. 2500-ലേറെ ശ്രോതാക്കളാണ് അന്ന് വേൾഡ് മ്യൂസിക് ഫെസ്റ്റിവലിൽ അദ്ദേഹത്തെ കാത്തിരുന്നത്.
സംഘാടകർ തിരക്കിട്ട് വേറെ സിത്താർ എത്തിച്ച് കച്ചേരി നടത്തുകയായിരുന്നു. അതും എളുപ്പമുള്ള കാര്യമായിരുന്നില്ല. ലണ്ടനിൽനിന്ന് ആദ്യമെത്തിച്ച സിത്താർ ഉപയോഗിക്കാനാവാതെ അദ്ദേഹം തിരസ്കരിച്ചിരുന്നു.
ജയ്പുർ ഘരാനയിലെ പുതുതലമുറ സാരംഗി വാദകനായ മോമിൻ ഖാൻ 150 വർഷത്തിലേറെ പഴക്കമുള്ള ഉപകരണമാണ് വായിക്കുന്നത്. അദ്ദേഹം സാരംഗിയെ നെഞ്ചോടുചേർത്താണ് യാത്രകൾ ചെയ്യുകപതിവ്.
ഒട്ടേറെ അപൂർവ ഉപകരണങ്ങളുമായി പതിവായി യാത്രചെയ്യുന്ന പെർക്കഷണിസ്റ്റ് സുനിൽകുമാറും അവയുടെ സുരക്ഷയെക്കുറിച്ച് ഏറെ ആശങ്കാകുലനാണ്.
കളിമണ്ണിൽ നിർമിച്ച ഉദു ഡ്രംസെറ്റുമായി കൊറിയയിലേക്കുള്ള യാത്രയിൽ ഒരു പ്രശ്നം നേരിട്ടു. ലഗേജ് ആയിമാത്രമേ കൊണ്ടുപോകാനാകൂ എന്ന നിലപാടിലായിരുന്നു വിമാന ജീവനക്കാർ. അങ്ങനെചെയ്താൽ പൊട്ടാതെ കിട്ടില്ലെന്നുറപ്പ്. പിന്നീട് വാശിപിടിച്ച് എയർഹോസ്റ്റസുമാരുടെ കാബിനിൽ പ്രത്യേകം തലയിണകൾ വച്ച് സുരക്ഷിതമാക്കിയാണ് ഉദു കൊണ്ടുപോകാനായതെന്ന് സുനിൽ പറയുന്നു.
ഇത് എപ്പോഴും നടക്കണമെന്നില്ല. ഒരിക്കൽ ഒരു പഞ്ചാബി ഡോൽ തുകൽ പൊളിഞ്ഞനിലയിലാണ് തിരികെക്കിട്ടിയത്. പലപ്പോഴും ഹാർഡ് കേയ്സ് ഉണ്ടായിട്ടും, ഫ്രജൈൽ എന്ന സ്റ്റിക്കറൊട്ടിച്ചിട്ടും ഉപകരണങ്ങൾക്കു കേടുപാടുകൾ ഉണ്ടാകാറുണ്ട്. അല്പം കൂടുതൽ നീളത്തിൽ പ്രത്യേകം രൂപകല്പനചെയ്ത പുല്ലാങ്കുഴലുമായി യാത്രയ്ക്കെത്തിയ സംഗീതജ്ഞൻ റിസനോട്, ഇതുകൊണ്ടുപോകാനാകില്ല, വേണമെങ്കിൽ മുറിച്ചു കൊണ്ടുപോകാം എന്ന് വിമാനജീവനക്കാർ കടുപ്പിച്ചുപറഞ്ഞ സംഭവവും സുനിൽ ഓർക്കുന്നു. പുല്ലാങ്കുഴൽ കൊണ്ടുപോകാതെ താൻ യാത്രയ്ക്കില്ലെന്നായിരുന്നു റിസന്റെ നിലപാട്.
ജീവന്റെ ജീവൻ
തന്റെ തകർന്ന സിത്താറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ശുഭേന്ദ്ര റാവു തുടർന്നു പറയുന്നത് കേൾക്കാം: ഇതാരോ മനപ്പൂർവം കുത്തിപ്പൊളിച്ചതാണ്. സിത്താറിന്റെ ഉൾഭാഗത്തുള്ള മൈക്ക് നോക്കാനാണെങ്കിൽ സ്കാൻ ചെയ്യാമായിരുന്നല്ലോ. ഉപകരണത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായി വയ്ക്കുന്ന ഭാഗമാണിത്. നാലിഞ്ചോളം കനത്തിൽ പാഡ് വച്ച് ഫൈബർ ഗ്ലാസ് പെട്ടിയിൽ ഉള്ള മൈക്ക് പുറത്തുകാണുന്ന വിധമാക്കണമെങ്കിൽ അവരത് മനപ്പൂർവം ചെയ്തതായിരിക്കുമെന്നുറപ്പ്.
വാദകർക്ക് തങ്ങളുടെ ജീവൻതന്നെയാണ് സംഗീതോപകരണങ്ങൾ. അവ ഒരിടത്തുനിന്ന് മറ്റൊരിടത്ത് എത്തുന്നതുവരെ കേടുപറ്റല്ലേയെന്നു പ്രാർഥിച്ച് ശ്വാസംപിടിച്ചിരിക്കേണ്ട സ്ഥിതിയാണിപ്പോൾ. പാട്ടിൽ പറയുന്നതുപോലെ, കാറ്റേ നീ വീശരുതിപ്പോൾ, കാറേ നീ പെയ്യരുതിപ്പോൾ, ആരോമൽ തോണിയിലെന്റെ ജീവന്റെ ജീവനിരിപ്പൂ...
ഹരിപ്രസാദ്
ഗോവയുടെ മനം കവർന്ന് നേതാജി
കാടിന്റെ നിഗൂഢവും മനോഹരവുമായ സൗന്ദര്യം കുട്ടിയായ വിരാടിൽ കൗതുകവും ഇഷ്ടവും നിറച്ചു. കാടിന്റെ മക്കളുടെ ജീവിതം അവൻ
പാട്ടുംപാടി ഹൃദയത്തിലേക്ക്
പോയവാരം രണ്ടുപാട്ടുകൾ അളവില്ലാത്ത കൗതുകത്തോടെ കേട്ടു. അതിലൊന്നു പാടിയ രണ്ടുവയസുകാരി ശബ്ദവും ഭാവവുംകൊണ്ടു പ്രശസ
പല്ലിൽ കന്പിയിടുന്ന ചികിത്സ
പല്ലിൽ കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം.
അറിയൂ ഞാനും ഒരു രോഗിയാണ്
മാരകരോഗത്തിന്റെയും തീരാവേദനയുടെയും പിടിയിലകപ്പെട്ട വത്സല സഹോദരങ്ങൾ നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അർഹിക്കുന്നവര
മഞ്ഞുകാലമാണ്, പാദങ്ങൾ വിണ്ടുകീറാതെ നോക്കണം
മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീര
വിരുന്നുകാരായ കുരുന്നുകൾ
വിദേശത്തുനിന്നു മാതാപിതാക്കളൊത്തു നാട്ടിലെത്തുന്ന കുട്ടികളോടു കൂട്ടുകൂടാനും അവരുടെ കൂടെ കളിക്കാനും നാട്ടിൽ കഴിയുന്ന
ഹൃദയാരോഗ്യത്തിന് ഇളനീർ
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കിയ ആരോഗ്യപാനീയമാണ് കരിക്കിൻവെളളം. ഇ
അഭിപ്രായപ്പെട്ടികൾ
നിരന്തരമായി ജനങ്ങളുമായി സന്പർക്കം പുലർത്തുന്ന പ്രസംഗകർ, അധ്യാപകർ തുടങ്ങിയവരും വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഭക്ഷണശാ
തമിഴിന്റെ മഹിമ
“ഇതു സിനിമയാണ്, നൂറായിരം കണ്ണുകൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട് എന്നോർത്താണ് ഓരോ കാര്യവും ചെയ്യുന്നത്. മലയാളിപ്പെണ്
കടക്കെടുതി കുടുംബത്തിൽ
മറ്റുള്ളവരുടേതിനേക്കാൾ ഒരുപടി മേലെ തന്റെ ജീവിതനിലവാരം ഉയർത്തിക്കാട്ടണമെന്നു ശഠിച്ച് വരവിനേക്കാൾ കൂടിയ ചെലവു ച
അലിസിൻ മേന്മയിൽ വെളുത്തുള്ളി
വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എ
വിനോദിന് കഥാപ്രസംഗം വെറും വിനോദമല്ല
കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്ഐ വിനോദ് ശ്രദ്ധേയനായത് കഥാപ്രസംഗ രംഗത്താണ്. ഒന്നും രണ്ടുമല്ല 4400ൽപരം വേദികൾ പിന്നിട്ടു കഴിഞ്ഞു...<
മൂത്തോൻ നൽകിയ കരുത്ത്
പുതിയ ചിത്രം മൂത്തോനെക്കുറിച്ച് നൂറു നാവാണ് നടൻ നിവിൻ പോളിക്ക്. തന്റെ കരിയറിൽ തന്നെ ഒരു ചിത്രത്തിനായി ഇത്രയും വലിയ ത
ദാന്പത്യ സൗഹൃദം
മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ, സഹപാഠികൾ, ഉറ്റബന്ധുക്കൾ തുടങ്ങിയവരോടൊത്തു ജീവിതം ഏതെങ്കിലും ഘട്ടത്തിൽ - താത്കാ
കൃത്രിമമധുരം ശീലമാക്കരുത്
ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറ
ഒരു ബൈബിളും പാതിരാക്കുർബാനയും
സ്കൂൾ കാലഘട്ടത്തിൽ ക്രിസ്ത്യൻ സുഹൃത്തുക്കളായിരുന്നു കൂടുതൽ. സർവ്വ ശ്രീ ജയിംസ് ചാക്കോ, ജിജോ,സെബാസ്റ്റ്യൻ, യോഹന്നാൻ, കുര
കോട്ട് ധരിച്ച കുട്ടികൾ
മിഡിൽ, ഹൈസ്കൂൾ കുട്ടികളെ കോട്ട് ധരിപ്പിക്കുന്നതിന്റെ ആവശ്യകതയും ഔചിത്യവും എന്താണ്. കട്ടിയുള്ള സിന്തറ്റിക് തുണിയിൽ ഉ
ഫോറൻസിക് ത്രില്ലറുമായി അഭിലാഷ് പിള്ള
തന്റെ ആദ്യ തിരക്കഥ അമലപോളിനോടു പറയുമ്പോള് വ്യത്യസ്തവും പുതുമയും നിറഞ്ഞ തിരക്കഥയാണെന്ന ഉറച്ച വിശ്വാസം രചയിതാവായ
തമിഴകത്തിന്റെ മൈലാഞ്ചിപ്പൊണ്ണ്
നിവിൻ പോളി നായകനായ ആക്ഷൻ ഹിറോ ബിജുവിലൂടെ നായികയായി തുടക്കം കുറിച്ച അനു ഇമ്മാനുവേൽ ഇന്നു തമിഴിലും തെലുങ്കിലും മി
അരങ്ങുണരുന്നതും കാത്ത്...
കോട്ടയത്ത് നടന്ന പതിനൊന്നാമത് ദർശന അഖില കേരള പ്രഫഷണൽ നാടകമത്സരം
ഉയർത്തുന്ന നാടക ചിന്തകൾ...
ന
ഗോവയുടെ മനം കവർന്ന് നേതാജി
കാടിന്റെ നിഗൂഢവും മനോഹരവുമായ സൗന്ദര്യം കുട്ടിയായ വിരാടിൽ കൗതുകവും ഇഷ്ടവും നിറച്ചു. കാടിന്റെ മക്കളുടെ ജീവിതം അവൻ
പാട്ടുംപാടി ഹൃദയത്തിലേക്ക്
പോയവാരം രണ്ടുപാട്ടുകൾ അളവില്ലാത്ത കൗതുകത്തോടെ കേട്ടു. അതിലൊന്നു പാടിയ രണ്ടുവയസുകാരി ശബ്ദവും ഭാവവുംകൊണ്ടു പ്രശസ
പല്ലിൽ കന്പിയിടുന്ന ചികിത്സ
പല്ലിൽ കന്പിയിടുന്ന ചികിത്സ തുടങ്ങിക്കഴിഞ്ഞാൽ വായ് വളരെ വ്യത്തിയായി സൂക്ഷിക്കുന്നതിനു പ്രത്യേകം ശ്രദ്ധിക്കണം.
അറിയൂ ഞാനും ഒരു രോഗിയാണ്
മാരകരോഗത്തിന്റെയും തീരാവേദനയുടെയും പിടിയിലകപ്പെട്ട വത്സല സഹോദരങ്ങൾ നമ്മുടെ ശ്രദ്ധയും ശുശ്രൂഷയും അർഹിക്കുന്നവര
മഞ്ഞുകാലമാണ്, പാദങ്ങൾ വിണ്ടുകീറാതെ നോക്കണം
മഞ്ഞുകാലം വരുന്പോൾ കാലടികൾ വിണ്ടുകീറുന്നത് സാധാരണം. അന്തരീക്ഷം തണുപ്പുകാലത്ത് വരളുന്നതുകൊണ്ട് ഒപ്പം നമ്മുടെ ശരീര
വിരുന്നുകാരായ കുരുന്നുകൾ
വിദേശത്തുനിന്നു മാതാപിതാക്കളൊത്തു നാട്ടിലെത്തുന്ന കുട്ടികളോടു കൂട്ടുകൂടാനും അവരുടെ കൂടെ കളിക്കാനും നാട്ടിൽ കഴിയുന്ന
ഹൃദയാരോഗ്യത്തിന് ഇളനീർ
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കിയ ആരോഗ്യപാനീയമാണ് കരിക്കിൻവെളളം. ഇ
അഭിപ്രായപ്പെട്ടികൾ
നിരന്തരമായി ജനങ്ങളുമായി സന്പർക്കം പുലർത്തുന്ന പ്രസംഗകർ, അധ്യാപകർ തുടങ്ങിയവരും വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഭക്ഷണശാ
തമിഴിന്റെ മഹിമ
“ഇതു സിനിമയാണ്, നൂറായിരം കണ്ണുകൾ നമ്മളെ നിരീക്ഷിക്കുന്നുണ്ട് എന്നോർത്താണ് ഓരോ കാര്യവും ചെയ്യുന്നത്. മലയാളിപ്പെണ്
കടക്കെടുതി കുടുംബത്തിൽ
മറ്റുള്ളവരുടേതിനേക്കാൾ ഒരുപടി മേലെ തന്റെ ജീവിതനിലവാരം ഉയർത്തിക്കാട്ടണമെന്നു ശഠിച്ച് വരവിനേക്കാൾ കൂടിയ ചെലവു ച
അലിസിൻ മേന്മയിൽ വെളുത്തുള്ളി
വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന സംയുക്തമാണ്. ബാക്ടീരിയ, വൈറസ്, ഫംഗസ് എ
വിനോദിന് കഥാപ്രസംഗം വെറും വിനോദമല്ല
കോട്ടയം ജില്ലാ പോലീസ് ആസ്ഥാനത്ത് എസ്ഐ വിനോദ് ശ്രദ്ധേയനായത് കഥാപ്രസംഗ രംഗത്താണ്. ഒന്നും രണ്ടുമല്ല 4400ൽപരം വേദികൾ പിന്നിട്ടു കഴിഞ്ഞു...<
മൂത്തോൻ നൽകിയ കരുത്ത്
പുതിയ ചിത്രം മൂത്തോനെക്കുറിച്ച് നൂറു നാവാണ് നടൻ നിവിൻ പോളിക്ക്. തന്റെ കരിയറിൽ തന്നെ ഒരു ചിത്രത്തിനായി ഇത്രയും വലിയ ത
ദാന്പത്യ സൗഹൃദം
മാതാപിതാക്കൾ, മക്കൾ, സഹോദരങ്ങൾ, സഹപാഠികൾ, ഉറ്റബന്ധുക്കൾ തുടങ്ങിയവരോടൊത്തു ജീവിതം ഏതെങ്കിലും ഘട്ടത്തിൽ - താത്കാ
കൃത്രിമമധുരം ശീലമാക്കരുത്
ജാം, സോഫ്റ്റ് ഡ്രിംഗ്സ് എന്നിവയിലൊക്കെ പഞ്ചസാര ഉയർന്ന തോതിലാണുള്ളത്. കൂടാതെ കളറുകളും പ്രിസർവേറ്റീവുകളും ചേർക്കാറ
ഒരു ബൈബിളും പാതിരാക്കുർബാനയും
സ്കൂൾ കാലഘട്ടത്തിൽ ക്രിസ്ത്യൻ സുഹൃത്തുക്കളായിരുന്നു കൂടുതൽ. സർവ്വ ശ്രീ ജയിംസ് ചാക്കോ, ജിജോ,സെബാസ്റ്റ്യൻ, യോഹന്നാൻ, കുര
കോട്ട് ധരിച്ച കുട്ടികൾ
മിഡിൽ, ഹൈസ്കൂൾ കുട്ടികളെ കോട്ട് ധരിപ്പിക്കുന്നതിന്റെ ആവശ്യകതയും ഔചിത്യവും എന്താണ്. കട്ടിയുള്ള സിന്തറ്റിക് തുണിയിൽ ഉ
ഫോറൻസിക് ത്രില്ലറുമായി അഭിലാഷ് പിള്ള
തന്റെ ആദ്യ തിരക്കഥ അമലപോളിനോടു പറയുമ്പോള് വ്യത്യസ്തവും പുതുമയും നിറഞ്ഞ തിരക്കഥയാണെന്ന ഉറച്ച വിശ്വാസം രചയിതാവായ
തമിഴകത്തിന്റെ മൈലാഞ്ചിപ്പൊണ്ണ്
നിവിൻ പോളി നായകനായ ആക്ഷൻ ഹിറോ ബിജുവിലൂടെ നായികയായി തുടക്കം കുറിച്ച അനു ഇമ്മാനുവേൽ ഇന്നു തമിഴിലും തെലുങ്കിലും മി
അരങ്ങുണരുന്നതും കാത്ത്...
കോട്ടയത്ത് നടന്ന പതിനൊന്നാമത് ദർശന അഖില കേരള പ്രഫഷണൽ നാടകമത്സരം
ഉയർത്തുന്ന നാടക ചിന്തകൾ...
ന
പകരക്കാരൻ തന്ന പണി
എന്റെ വീട്ടിലും ഒരു വള്ളമുണ്ടായിരുന്നു - കൊച്ചുവള്ളം. വള്ളത്തിന് വാർഷിക അറ്റകുറ്റപ്പണികൾ നടത്താറുണ്ട്. വള്ളങ്ങൾ മ
വന്ദ്യരായ സന്ദർശകർ
വിരുന്നുകാരായി പടികടന്നെത്തുന്നയാൾ ഉറ്റമിത്രമായി തിരിച്ചുപോയാൽ അത് അതിഥിക്കും ആതിഥേയനും വലിയ ഭാഗ്യമാണ്. വീട്ടുക
ദീപാവലി മധുരം
കാരറ്റ് അലുവ
ചുരണ്ടിയ കാരറ്റ് രണ്ടരക്കപ്പ്, പാൽ നാലു കപ്പ്, പഞ്ചസാര മൂന്നു കപ്പ്, നെയ്യ് മുക്കാൽ കപ്പ്, വ
വികാരങ്ങൾ നമ്മെ ഭരിക്കരുത്..!
ഐക്യൂ അഥവാ ‘ഇന്റലിജൻസ് കോഷ്യന്റി’നെക്കുറിച്ച് (വിവേക ബുദ്ധി) എല്ലാവരും കേട്ടിരിക്കും. അതുപോലെയോ അതിലും പ്രധാനമോ ആണ് ഇ ക്യൂ.
മുള്ളോ മലരോ?
കുറ്റങ്ങൾ എടുത്തുകാട്ടി, ഒരാളെ ഒറ്റപ്പെടുത്തുന്പോൾ ഉൾക്കരുത്തു നഷ്ടപ്പെടുന്ന ഇരയുടെ അഴകു നശിക്കുന്നു. പലപ്പോഴും മുൾ
മനീഷ healed
“തിരിച്ചുവരവ് ഒരു സുന്ദരസ്വപ്നംപോലെയാണ് ഞാൻ കരുതുന്നത്. ഒരു പേക്കിനാവുപോലെ രോഗകാലം ചിലപ്പോൾ ഓർമയിലേക്ക് ഓടിയ
അഞ്ചുമണിക്കൂർ, 7000 പേർ; മുട്ടാർ ക്ലീൻ
അഞ്ചു മണിക്കൂർനേരം ഏഴായിരംപേർ ഒരുമയോടെ അണി നിരന്നപ്പോൾ കുട്ടനാട്ടിലെ മുട്ടാർ ഗ്രാമപഞ്ചായത്ത് ക്ലീനായി. സംഗതി നാട്ടി
ഇഷ്ടാനിഷ്ടം ഭക്ഷണത്തിൽ
പലേ വീടുകളിലും ഇപ്പോൾ കണ്ടുവരുന്ന ഒരു പ്രവണതയാണ് സ്വാദിഷ്ടഭോജ്യം ഇഷ്ടംപോലെ നല്കി കുട്ടികളെ വളർത്തുക എന്നത്. പോഷക
മനോഹരന്റെ അതിജീവനം
കാലഘട്ടത്തിനനുസരിച്ച് അപ്ഡേറ്റാകാൻ ശ്രമിക്കുന്ന മനോഹരൻ നമ്മുടെ ദൈനംദിന ജീവിതത്തിൽ എവിടെയെങ്കിലുമൊക്കെ പരിചി
ആകാശത്തിരുന്ന് എഴുതിയ കഥ
ലോകത്തെ ഏറ്റവും തിരക്കുള്ള സംഗീതജ്ഞരിലൊരാളാണ് എ.ആർ. റഹ്്മാൻ. അദ്ദേഹം ഇതാ ഒരു ചിത്രത്തിനു തിരക്കഥ എഴുതിയിരിക്കുന്നു. നിറയെ പാട്ടുകളുള്ള ഒരു ചിത്രം.
Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില് നിർമല സീതാരാമനും
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി വിവേചനപരമെന്ന് യുഎൻ
പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി
ഇന്ത്യ മുട്ടുകുത്തില്ല, നമ്മൾ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
Latest News
ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിൽ ജാഗ്രത വേണമെന്ന് അമേരിക്ക
ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില് നിർമല സീതാരാമനും
പൗരത്വ ഭേദഗതി ബിൽ അടിസ്ഥാനപരമായി വിവേചനപരമെന്ന് യുഎൻ
പ്രതിഷേധം ആളിക്കത്തുന്നു; ബംഗാളിൽ റെയിൽവേ സ്റ്റേഷൻ അഗ്നിക്കിരയാക്കി
ഇന്ത്യ മുട്ടുകുത്തില്ല, നമ്മൾ നിശബ്ദരാകുകയുമില്ല: മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top