Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
വൈകിക്കിട്ടിയ കഥയുടെ ഓർമയിൽ
1985 ലെ ദീപിക വാർഷിക പതിപ്പിൽ അച്ചടിച്ചുവന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ മനോഹരമായ ചെറുകഥയാണ് ക്രിസ്ത്യൻ ഹെറിറ്റേജ്. ഈ ചെറുകഥയുമായി ബന്ധപ്പെട്ട് ഒരു സംഭവമുണ്ട്. ബഷീറിൻറെ പുസ്തക സമാഹാരങ്ങളിലൊന്നും ഇക്കഥ ചേർക്കാതിരുന്നതുകൊണ്ടുതന്നെ ബഷീറിൻറെ സന്പൂർണ കൃതികൾ ഡിസി ബുക്സ് (1994) പ്രസിദ്ധീകരിക്കുന്ന വേളയിലും കഥ ചേർത്തിരുന്നില്ല.
എന്നാൽ അച്ചടിപ്പണി കഴിഞ്ഞപ്പോൾ നരിയങ്ങാനത്തുനിന്നുള്ള ചരിത്രകാരനായ കെ.എം. ചുമ്മാർ ബഷീറിൻറെ കൈമുദ്ര ആഴത്തിൽ പതിഞ്ഞ ക്രിസ്ത്യൻ ഹെറിറ്റേജ് ഡിസി ബുക്സിന് അയച്ചുകൊടുത്തു. ബഷീറിൻറെ സന്പൂർണ കൃതികൾ തുടങ്ങുന്നത് ബഷീർ 1968ൽ എഴുതിയ താരാസ്പെഷൽസ് എന്ന കഥയിലൂടെയാണ്. അച്ചടി കഴിഞ്ഞതിനാൽ ഉള്ളടക്കം കഴിഞ്ഞുള്ള ആദ്യപേജിലാണ് ന്ധക്രിസ്ത്യൻ ഹെറിറ്റേജ് ചേർത്തിരിക്കുന്നത്. മറുവശത്ത് ഈ ആമുഖത്തോടെ അച്ചടി തീർന്നപ്പോൾ കിട്ടിയ ഒരു കൊച്ചുകഥ ഇവിടെ ചേർക്കുന്നു
ക്രിസ്ത്യൻ ഹെറിറ്റേജ്
(ദീപിക വാർഷിക പതിപ്പ് 1985)
ഒരു പുസ്തകത്തിലും ചേർത്തിട്ടില്ലാത്ത ഈ കഥ അയച്ചുതന്നത് കെ.എം. ചുമ്മാർ നരിയങ്ങാനം.
കുറച്ചുവരികൾ മാത്രമുള്ള ഇക്കഥ ഒന്നു വായിച്ചുനോക്കുക. അക്ഷരങ്ങൾ കൊണ്ട് ബേപ്പൂരിലെ സുൽത്താൻ തീർത്ത ഒരു മഹാവിസ്മയപ്രപഞ്ചം നിങ്ങൾക്കുകാണാം. ജാതിമതഭേദങ്ങൾക്കതീതമായ ഹൃദയനന്മ, മനുഷ്യസ്നേഹം, കേരളത്തിൻറെ ഭൂപ്രകൃതി, മാനസിക പ്രകൃതി... ഒപ്പം ബഷീർ എന്ന വലിയ മനുഷ്യൻറെ മനസും... ബഷീറിൻറെ എല്ലാ വലിയ കഥകൾക്കും മുന്നിൽതന്നെ ഇക്കഥ വരണമെന്നത് ചിലപ്പോൾ ദൈവനിയോഗമാകും.
1908 ജനുവരി 19ന് ഈ ഭൂമിയിൽ വന്നു പിറന്ന വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാശില്പിയുടെ 109ാം ജന്മദിനത്തിന് ഇക്കഥ സമർപ്പിക്കുന്നു.
ക്രിസ്ത്യൻ ഹെറിറ്റേജ്
വൈക്കം മുഹമ്മദ് ബഷീർ
ഒരു ദിവസം ഞാൻ നോക്കുന്പോഴുണ്ട് ഇടവഴിക്കരികിലെ ഗേറ്റിനു മുകളിൽ ഒരു തല.
ആരാദ് ഞാൻ സന്ദേഹത്തോടെ ചോദിച്ചു.
ഒന്നു കാണാൻ വന്നതാണ്. തല പറഞ്ഞു.
കയറി വരൂ.
ആ തലയും പിന്നാലെ കറുത്തുകുറുകിയ ഒരു ശരീരവും മടിച്ചുമടിച്ചു കയറിവന്നു.
നല്ല കരിവീട്ടിയുടെ നിറം. ഉറച്ച മാംസ പേശികൾ. അധ്വാനം കൊണ്ടു തഴന്പുവീണ കൈകൾ. അലക്കി വെളുപ്പിച്ച ഒരു ജെ.കെ. തുണികൊണ്ടു തയ്ച്ച മുറിക്കൈയൻ ഷർട്ടും മുണ്ടും ചൂട്ടിത്തോർത്തും. കാലിൽ ചെരിപ്പില്ല. ഒരു മാസമായി ഷേവ് ചെയ്യാത്ത മുഖം.
ഇരിക്കൂ എന്നു പറഞ്ഞിട്ട് ഞാൻ ഒരു കസേര ചൂണ്ടിക്കാണിച്ചു.
ആഗതൻ ഇരുന്നില്ല. സങ്കോചത്തോടെ നിന്നു. വീണ്ടും നിർബന്ധിച്ചപ്പോൾ മടിയോടെ ഇരുന്നു.
ആരാണിയാൾ എൻറെ ആരാധകനോ അതോ വല്ല സാന്പത്തിക സഹായവും അഭ്യർഥിച്ച് എത്തിയതോ
ഹെന്താ വന്നത് ഞാൻ ചോദിച്ചു.
ഞാൻ കുറെ വായിച്ചിരിക്കണു. ഒന്നു നേരിൽ കാണണമെന്നു തോന്നി
ചങ്ങനാശേരിക്കാരൻ ഒരു നസ്രാണിയാണ്. പേരു കൊച്ചുതൊമ്മി. എട്ടൊന്‍പതു കൊല്ലമായി മലബാറിൽ വന്ന് കുടിയേറിപ്പാർത്തിട്ട്. നല്ല അധ്വാനശീലൻ. കുരുമുളകും കാപ്പിയും വച്ചു പിടിപ്പിച്ചിട്ടുണ്ട്. ഭാര്യ മരിച്ചു. ഒന്‍പതുമക്കൾ. നാലാണും അഞ്ചു പെണ്ണും. പെൺമക്കളെയൊക്കെ കെട്ടിച്ചയച്ചു. ആൺമക്കളൊക്കെ കെട്ടി വേറെ പാർത്തു.
കഴിഞ്ഞ ഒരുമാസമായി ആശുപത്രിയിലായിരുന്നു. ഇന്ന് ഡിസ്ചാർജായി. നേരെ എന്നെ കാണാൻ വന്നിരിക്കയാണ്.
എനിക്കഭിമാനം തോന്നി. ഒരു മുസൽമാനെ കാണാൻ ഒരു ക്രിസ്ത്യാനി നേരിട്ടുവന്നിരിക്കുന്നു. ഞാൻ ഹാബിയെ വിളിച്ചു ചായയ്ക്കു പറഞ്ഞു.
ചങ്ങനാശേരിയും തലയോലപ്പറന്പും അത്ര അകലത്തിലല്ല. ക്രിസ്ത്യാനിയും മുസൽമാനും അത്ര അകന്നു നിൽക്കുന്നവരുമല്ല.
ഞങ്ങൾ ധാരാളം കഥകൾ പറഞ്ഞു. ചങ്ങനാശേരിയിലെയും തലയോലപ്പറന്പിലെയും വൈക്കത്തെയും കഥകൾ. ഏറെ ചിരിച്ചു.
ഇടയ്ക്കു ചായ വന്നു. അതു കുടിച്ചു. വീണ്ടും സംഭാഷണം. റബറിൻറെയും കുരുമുളകിൻറെയും കാപ്പിയുടെയും വിലയെപ്പറ്റി പറഞ്ഞു. സമയം പോയതറിഞ്ഞില്ല. നേരം സന്ധ്യയാവുന്നു. മൂപ്പർ പോവാനുള്ള മട്ടു കണ്ടില്ല.
പൂമുഖത്തെ വിളക്കു തെളിഞ്ഞു. അത്താഴം കഴിഞ്ഞും വർത്തമാനം.
നേരം ഏറെ ഇരുട്ടി. ഇന്നിനി പോകണ്ട. ഇവിടെ തങ്ങാം. ഞാൻ പറഞ്ഞു.
കൊച്ചുതൊമ്മിക്കു സമ്മതം.
ഹാബി വായനമുറിയിൽ പായ് വിരിച്ചു. തലയിണയായി ഒരു പുസ്തകം കൊടുത്തു. ശ്രീ ജോൺ ഓച്ചൻതുരുത്ത് എഴുതിയ ക്രിസ്ത്യൻ ഹെറിറ്റേജ് ഇൻ ഇന്ത്യ.
കുറച്ചു കഴിഞ്ഞപ്പോൾ നല്ല കൂർക്കം വലി കേട്ടു. പിറ്റേ ദിവസം കാപ്പിയും കഴിഞ്ഞു കൊച്ചുതൊമ്മി യാ ത്രയായി.
പോകാൻ നേരത്തു പത്തുരൂപ വഴിച്ചെലവിനു കൊടുത്തു. കൊച്ചുതൊമ്മി വേണ്ട എന്നു പറഞ്ഞില്ല.
ഹെടാ... ഇതു കൊള്ളാമല്ലോ. രണ്ടാഴ്ച കഴിഞ്ഞ് മകളുടെ ഭർത്താവിൻറെ ഒരു ബന്ധു വന്നുകിടന്നു.
അയാൾക്കും കൊടുക്കണം തലയിണയായി ക്രിസ്ത്യൻ ഹെറിറ്റേജ്.ഹാബി പുസ്തകമെടുത്തു നിവർത്തിയപ്പോൾ അതിൽനിന്നും എന്തോ താഴെ വീണു. എടുത്തുനോക്കിയപ്പോൾ നൂറിൻറെ രണ്ടു പുത്തൻ നോട്ടുകൾ.
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്‍കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
കേൾക്കുന്നുണ്ടോ ആ സ്വരം?
മരിക്കാൻ എല്ലാവർക്കും പേടിയുണ്ടാവും. പക്ഷേ ഞാനിപ്പോൾ സാഹോദര്യത്തിന്റെ, മാനവികതയുടെ ആവേശത്തിലാണ്- യുക്രെയ്നിലെ ഗായക
അക്ഷരവഴികളിലെ കർമ്മയോഗി
തെറ്റായ പരിഷ്കാരങ്ങളുടെ ഫലമായി മലയാള ഭാഷാ പാഠാവലിയിൽനിന്നു ഒഴിവാക്കപ്പെട്ട അക്ഷരമാലയെ പുനസ്ഥാപിക്കുന്നതിന് അത്
ചാക്കോച്ചൻ 25 NOT OUT
26ന് അനിയത്തിപ്രാവ് റിലീസായി 25 വർഷം തികയുകയാണ്. അന്നു മുതൽ ഇന്നുവരെ മലയാളത്തിന്റെ യൂത്ത് സ്റ്റാറാണ് കുഞ്ചാക്കോ ബോ
പഴയ കാർ അർജുന് ആക്രിയല്ല!
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും! ഒാടിപ്പഴകി ഔട്ട് ഓഫ് ഫാഷനായ കാറുകളെ നന്പർ വൺ ഫാ
പരിശുദ്ധ അമ്മയുടെ പ്രവചനം അന്വർഥമാകുന്ന ധന്യനിമിഷം
ഇറ്റലിയിലെ നേപ്പിൾസിൽ ക്വാർത്തോ വൊക്കേഷനിസ്റ്റ് സന്യാസ ഭവനത്തിലെ അംഗമായിരുന്ന ബ്രദർ ജീൻ എമിലെ 2016 ഏപ്രിൽ 16നു ചാ
റിട്ടയേഡ് എസ്ഐ ജോയി പച്ചക്കറി വില്പനയിലാണ്
മുപ്പതു വർഷത്തെ പോലീസ് സർവീസിനു ശേഷമാണ് കായിപ്രം ചാലങ്ങാടി ആസാദ് വെളി എ.ഒ. ജോയി അഞ്ചു വർഷം മുൻപ് നിരത്തുകച്ചവ
ഒരു മഴയും ഒരു കലിപ്പും ഒരു പൂരവും
ഒരു മഴയും ഒരു ദ്വേഷ്യവുമാണ് തൃശൂർപൂരത്തിന് തുടക്കത്തിനു കാരണമായത്. അന്ന് ആ പെരുമഴ പെയ്തില്ലായിരുന്നുവെങ്കിൽ ഇന്ന
വായനയുടെ പുതുലോകം
"വായിക്കാൻ താത്പര്യമുണ്ട്. പക്ഷേ ഈ പുസ്തകത്തിന്റെ വലിപ്പം കാണുന്പോഴേയ്ക്കും മനസ് മടുക്കും. ആരെങ്കിലും ഇതിന്റെ ഉള്ളട
അന്നയുടെ ആനന്ദം
കെജിഎഫ് കേരളക്കരയിലും തരംഗം സൃഷ്ടിച്ചപ്പോൾ അതിലെ പ്രേക്ഷകരെയെല്ലാം വൈകാരികമായി ചേർത്തു പിടിച്ച ഘടകമായിരുന്നു മാതൃ
ആനന്ദത്തിൻ അരുണകിരണം!
മലയാളം ഏറ്റവുമധികം ഏറ്റുപാടിയ പ്രാർഥനാഗാനം ഏതായിരിക്കും? ഒന്നുമാത്രമായി ചൂണ്ടിക്കാട്ടാൻ പ്രയാസമാണെങ്കിലും അരന
വേനൽമഴയും കുട്ടനാടും തഴകിയുടെ കഥകളും
"ശമയലും കോരനും കുഞ്ഞപ്പിയും എല്ലാവരുംകൂടി വിതച്ചു വളർത്തിയ പാടങ്ങൾ, അടിക്കണയായി, കൊതുന്പായി, കായ് വഴങ്ങിത്തീർന്ന
ചാക്കോയുടെ വാഴത്തോട്ടത്തിൽ ഇലയാണ് താരം
വാഴക്കുലയെക്കാൾ വരുമാനം വാഴയില തരുമെങ്കിൽ അങ്ങനെയും ഒരു കൃഷിപരീക്ഷണമാകാം. മുഹമ്മ കായിപ്പുറം കുപ്ലിക്കാട്ട് സി.എസ്
ആബേലച്ചൻ-ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയരാഗം
ക്രൈസ്തവവിശ്വാസത്തിന്റെ ആരാധനായാത്രകൾ സംഗീതസാന്ദ്രമാക്കുക എന്ന പ്രവാചക നിയോഗമാണ് ആബേലച്ചൻ നിറവേറ്റിയതെന്ന്
യേശുവിന്റെ തിരുക്കല്ലറ
യേശുവിനെ കുരിശിൽ തറച്ച ഇടം ഉൾപ്പെടുന്ന ദ ചർച്ച് ഓഫ് ഹോളി സെപ്ൾക്കർ ദേവാലയത്തിലാണ് എഡിക്യൂളിനുള്ളിൽ യേശുവിന്റെ ക
മരുഭൂമിയിലെ വസന്തകാലം
ഇസ്രായേലിലെ മരുഭൂമികൾ പുഷ്പാലംകൃതമാകുന്ന വസന്തകാലം സമാഗമമായിരിക്കുന്നു. ഇസ്രായേലിൽ മൂന്നു പ്രധാന മരുഭൂമികളാണു
ഒലിവ് വിശുദ്ധിയുടെ വൃക്ഷം
ഒലിവ് മരം ഒരു പ്രതീകമാണ്. സമാധാനം, ഫലഭൂയിഷ്ഠത, വിജ്ഞാനം, അഭിവൃദ്ധി, ആരോഗ്യം, ഭാഗ്യം, വിജയം, സമാധാനം തുടങ്ങിയവയുട
സാബുവിന് ശുശ്രൂഷയാണ് ജീവിതം
സ്വന്തമായി ഒരു വീടില്ലാത്തയാൾ ഉദാരമനസ്കരുടെ സഹായങ്ങൾ സ്വരൂപിച്ച് 21 ദരിദ്രർക്ക് വീടു നിർമിച്ചു നല്‍കുകയും നൂറിലേറെ
ചക്കാമ്പുഴയിലെ ചക്കയുടെ പറുദീസ
വിഷം തീണ്ടാത്തതും പോഷകസമൃദ്ധവുമായ ചക്ക വരും കാലത്തിൽ ചോറിനു പകരം ഭക്ഷ്യവിഭവമായി മാറുമെന്ന കരുതലാണ് തോമസിന
ആറൻമുളയുടെ കണ്ണാടിപ്പെരുമ
മലയാളികൾ കേരളത്തനിമയുടെ അടയാളമായി കരുതുന്ന ഏറ്റവും വിശിഷ്ട ഉത്പന്നങ്ങളിലൊന്നാണ് ആറൻമുള കണ്ണാടി. നാടിന്റെ പൈതൃ
ജിയയുടെ റിക്കാർഡുകൾക്ക് ഇരട്ടത്തിളക്കം
2022 മാർച്ച് 20നു പുലർച്ചെ നാലുമണി. ശ്രീലങ്കയിലെ തലൈമന്നാർ കടൽത്തീരത്ത് ഇന്ത്യയിൽ നിന്നുള്ള സംഘം അക്ഷമരായി നിൽക്ക
കേൾക്കുന്നുണ്ടോ ആ സ്വരം?
മരിക്കാൻ എല്ലാവർക്കും പേടിയുണ്ടാവും. പക്ഷേ ഞാനിപ്പോൾ സാഹോദര്യത്തിന്റെ, മാനവികതയുടെ ആവേശത്തിലാണ്- യുക്രെയ്നിലെ ഗായക
അക്ഷരവഴികളിലെ കർമ്മയോഗി
തെറ്റായ പരിഷ്കാരങ്ങളുടെ ഫലമായി മലയാള ഭാഷാ പാഠാവലിയിൽനിന്നു ഒഴിവാക്കപ്പെട്ട അക്ഷരമാലയെ പുനസ്ഥാപിക്കുന്നതിന് അത്
ചാക്കോച്ചൻ 25 NOT OUT
26ന് അനിയത്തിപ്രാവ് റിലീസായി 25 വർഷം തികയുകയാണ്. അന്നു മുതൽ ഇന്നുവരെ മലയാളത്തിന്റെ യൂത്ത് സ്റ്റാറാണ് കുഞ്ചാക്കോ ബോ
പഴയ കാർ അർജുന് ആക്രിയല്ല!
പഴയ മാരുതി 800 ലിവിംഗ് റൂമിലും പ്രീമിയർ പദ്മിനി സ്വീകരണ മുറിയിലും! ഒാടിപ്പഴകി ഔട്ട് ഓഫ് ഫാഷനായ കാറുകളെ നന്പർ വൺ ഫാ
കവുങ്ങിൻപാളയിലും Startup
ഇതാണോ പുതുമയുള്ള സംരംഭം!, പാളപ്ലേറ്റുകൾ പലരും നിർമിച്ചു കണ്ടിട്ടുണ്ടല്ലോ എന്ന് ആരും ചോദിക്കും. എന്നാൽ പാളയെ വട്ട
പടപൊരുതി കെ.എം. കമൽ
യഥാർഥ സംഭവങ്ങൾ വെള്ളിത്തിരയിൽ വിസ്മയം സൃഷ്ടിക്കുന്നത് പ്രേക്ഷകർക്ക് എന്നും സ്വീകാര്യമായ സംഗതിയാണ്. ബയോപിക്കുകളും
കടലിന് കരുതൽ കടലാമ
2000 ജനുവരിയിലെ മഞ്ഞുപുതഞ്ഞ പുലരിയിൽ ആലപ്പുഴ തോട്ടപ്പള്ളിയിൽ പരിക്കുകളോടെ കൂറ്റൻ കടലാമ കടൽത്തീരത്തു കിടന്നു. ച
കൽപ്പാത്തിയുടെ അച്ചാർ മാമി
രഥോത്സവത്തിന്റെ പെരുമയുള്ള പാലക്കാട് കൽപ്പാത്തിയിലെ അഗ്രഹാരത്തെരുവിൽ പൊന്നുമണി അമ്മാളിന്റെ അച്ചാർ കൈപ്പുണ്യ
ഭൂമിയിലൊരു മാലാഖാ ഗ്രാമം
സ്വർഗമാണ് മാലാഖമാരുടെ ഇടം എന്നാണ് വിശ്വാസം. ദൈവസന്നിധിയിൽ അവർ തപ്പു കൊട്ടിയും കിന്നരം മീട്ടിയും സ്തുതിപ്പുകളും ആലാ
നാളെയാണ് നാളെ... നിങ്ങളാണ് ഭാഗ്യവാൻ!
ലോട്ടറി ആദ്യമായി അവതരിപ്പിക്കപ്പെട്ടത് കേരളത്തിലാണ്.
തുടക്കത്തിൽ ലോട്ടറിയെ ചൂതുകളിയുടെ പതിപ്പായി
വ
കബനി പുഴയോരത്തെ കേദാരം
കിഴങ്ങുവിളകളിൽ കേരളത്തിന്റെ ജീൻബാങ്കാണ് മാനന്തവാടി വള്ളിയൂർക്കാവ് ഇല്ലത്തുവയൽ ഷാജി ജോസഫ്. ഇരുനൂറ് വ്യത്യസ്ത ഇനം
വെള്ളിത്താഴ്വര പൂത്തിറങ്ങി, ആ പാട്ട്
അന്‍പതാണ്ടു ചെറുപ്പമാണ് കല്യാണീ കളവാണി എന്ന പാട്ടിന്. അതീവ ഹൃദ്യമായ വരികളും ഈണവും ആലാപനവും മാത്രമല്ല ആ പാട്ടിന്റ
പോരാട്ടം, വിജയം, പ്രചോദനം
പ്രതിസന്ധികൾ ഇരുൾപരത്തിയ ജീവിതത്തിൽ മുന്നേറി ഉയരങ്ങൾ കീഴടക്കിയ രണ്ടു യുവപ്രതിഭകൾ. ഇരുവരുടെയും അതിജീവന വഴ
കാട്ടിനുള്ളിൽ അക്ഷരവെളിച്ചം
ജീവിതവെളിച്ചം കാടും കാട്ടാറും താണ്ടി ആദിവാസി ഉൗരുകളുടെ പടി കയറിവരികയാണ്. വൈദ്യുതി തെളിഞ്ഞതിനു തൊട്ടു പിന്നാലെ അക്ഷ
Latest News
പ്ലാസ്റ്റിക് സര്‍ജറിക്കിടെ കന്നഡ നടി മരിച്ചു
പുതിയ മദ്യനയം: പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ അനുവദിച്ച് സർക്കാർ
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന: മുഖ്യമന്ത്രി
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
Latest News
പ്ലാസ്റ്റിക് സര്‍ജറിക്കിടെ കന്നഡ നടി മരിച്ചു
പുതിയ മദ്യനയം: പുതിയ ബെവ്കോ ഔട്ട്ലെറ്റുകൾ അനുവദിച്ച് സർക്കാർ
എല്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസം കാന്‍സര്‍ പ്രാരംഭ പരിശോധന: മുഖ്യമന്ത്രി
സൈലന്റ് വാലിയിൽ കാണാതായ വാച്ചർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു
സ്കൂൾ വാഹനങ്ങൾക്ക് മാർഗരേഖ; ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top